<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-6964624596990320758</id><updated>2012-02-07T22:22:53.915-08:00</updated><category term='ലേഖനം'/><category term='രാഷ്ട്രീയം'/><category term='മാധ്യമം'/><title type='text'>നിരീക്ഷണം</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default?max-results=100'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>31</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-6964624596990320758.post-4331597089412574444</id><published>2011-11-10T03:37:00.000-08:00</published><updated>2011-11-10T03:43:49.639-08:00</updated><title type='text'>മോഡിയുടെ 56 ഇഞ്ച് ദേശീയത</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-sPxqi6CnF_U/Tru41q3Y2wI/AAAAAAAAAUs/sF4aN08vXC0/s1600/06modi.jpg"&gt;&lt;img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 200px; height: 162px;" src="http://4.bp.blogspot.com/-sPxqi6CnF_U/Tru41q3Y2wI/AAAAAAAAAUs/sF4aN08vXC0/s200/06modi.jpg" alt="" id="BLOGGER_PHOTO_ID_5673331387782454018" border="0" /&gt;&lt;/a&gt;&lt;br /&gt;2000ത്തോളം മരണങ്ങള്‍. കിടപ്പാടം നഷ്ടപ്പെട്ട 1.5ലക്ഷം ജനങ്ങള്‍, സംസ്ഥാനത്താകമാനം 22ഓളം  അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജീവിതം തള്ളി നീക്കുന്ന 30000ത്തോളം നിരാലംബരായ മനുഷ്യര്‍. ഇതത്രയും അവശേഷിപ്പിച്ചുകൊണ്ടാണു ഗുജറാത്ത് കലാപം അവസാനിച്ചത്. ലോകവ്യാപകമായി അപലപിക്കപ്പെട്ട ഈ മനുഷ്യക്കുരുതിയെത്തുടര്‍ന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി ഗുജറാത്ത് നിയമസഭ പിരിച്ചുവിട്ടു. 2001 ഒക്ടോബറില്‍ മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേല്‍ രാജിവെച്ചതിന്റെ ഒഴിവില്‍ മോഡി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ട് അപ്പോഴേക്കും ഒരു വര്‍ഷം പിന്നിട്ടതേ ഉണ്ടായിരുന്നുളളൂ.&lt;br /&gt;&lt;br /&gt;ഗുജറാത്തില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെത്തുടര്‍ന്നു അതു റിപ്പോര്‍ട്ടു ചെയ്യാനായി സംസ്ഥാനത്തെത്തിയ ദേശീയ പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ മോഡിയുടെ തെരഞ്ഞെടുപ്പു റാലികളില്‍ വലിയ ആവേശമൊന്നും കാണുന്നില്ലെന്നു തങ്ങളുടെ പത്രആസ്ഥാനത്തേക്കു റിപോര്‍ട്ടയച്ചു. ഒരു സെന്ററില്‍നിന്നു അടുത്ത സെന്ററിലേക്കു ലക്ഷ്വറി ബസില്‍ മോഡിയെ അനുഗമിക്കുന്ന പ്രവര്‍ത്തകരാണ് തടിച്ചുകൂടുന്നവരില്‍ അധികം പേരുമെന്ന് ഒരു ദേശീയ പത്രത്തിന്റെ റിപോര്‍ട്ടര്‍ എഴുതി. ഇക്കുറി ഇലക്ഷനില്‍ വലിയ കാര്യമൊന്നുമില്ലെന്നു  ബി.ജെ.പി. തന്നെ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഘടിച്ചു നില്‍ക്കുന്ന കേശുഭായ് പട്ടേലിന്റെ അനുചരന്മാരും പട്ടേല്‍ വിഭാഗവും ഇക്കുറി ബി.ജെ.പിയെ കൈവിടുമെന്ന് വിമര്‍ശകര്‍ ആശ്വസിച്ചു. പ്രചരണത്തിന്റെ ഭാഗമായി നടന്ന ഗൗരവ് യാത്രയില്‍ അഭയാര്‍ത്ഥി ക്യാമ്പുകളെ പരാമര്‍ശിച്ചുകൊണ്ടു കോപാകുലാനായി മോഡി പറഞ്ഞു. ''നാം എന്തു ചെയ്യും ? നമുക്ക് കുട്ടികളെ ഉണ്ടാക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങാനാകുമോ? നാം അഞ്ചാണെങ്കില്‍ അവര്‍ ഇരുപത്തഞ്ചാണ്. ഇങ്ങനെ കുട്ടികളെ ഉണ്ടാക്കുന്ന ഇക്കൂട്ടരെ നാം പാഠം പഠിപ്പിക്കും.'' ഈ പ്രസ്താവന രാജ്യത്താകമാനം വലിയ വിവാദത്തിനു തുടക്കമിട്ടു. ഇതും മോഡിയുടെ വിജയസാദ്ധ്യതയില്‍ മങ്ങലേല്‍പ്പിക്കുമെന്നായിരുന്നു പൊതുവിലയിരുത്തല്‍.&lt;br /&gt;എന്നാല്‍ പ്രതീക്ഷകളെയും ആഗ്രഹങ്ങളെയും വകവെക്കാതെ ഡിസംബറില്‍ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബി.ജെ.പി 182 സീറ്റില്‍ 127ഉം നേടി ഒന്നാമതെത്തി. തൊട്ടുമുമ്പു നടന്ന 1998ലെ ഇലക്ഷനില്‍ കേശുഭായ് പട്ടേലിനു 117 സീറ്റേ നേടാനായിരുന്നുള്ളൂ. സീറ്റിന്റെ മാത്രമല്ല,  ലഭിച്ച വോട്ടിന്റെ കണക്കനുസരിച്ചും 2002  മുന്നിലായിരുന്നു. 5ശതമാനത്തിന്റെ വര്‍ദ്ധന!&lt;br /&gt;&lt;br /&gt;എന്തുകൊണ്ടാണു ഇത്രയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടും നരേന്ദ്രമോഡി സര്‍ക്കാരിനു അധികാരത്തിലേക്കു തിരികെയെത്താനായത്? അതും കേശുഭായി പട്ടേല്‍( ബൈ ഇലക്ഷനില്‍ തോറ്റതിനെത്തുടര്‍ന്നായിരുന്നു കേശുഭായ് പട്ടേലിനു സ്ഥാനം ഒഴിയേണ്ടിവന്നത്) സ്ഥാനമൊഴിഞ്ഞു ഒരു കൊല്ലത്തിനുള്ളില്‍. നരേന്ദ്രമോഡിയുടെ സവിശേഷമായ വ്യക്തിത്വാവിഷ്‌ക്കാരങ്ങള്‍ക്ക് ഈ പ്രതിഭാസത്തില്‍ എന്തുപങ്കാണു വഹിക്കുന്നതെന്ന് പരിശോധിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 102, 102);"&gt;വിശ്വാസ്യത നഷ്ടപ്പെടുന്ന സ്റ്റേറ്റ്&lt;/span&gt;&lt;br /&gt;&lt;br /&gt;സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയെ സംബന്ധിച്ച് 80കള്‍ സവിശേഷ പ്രാധാന്യമുള്ളതായിരുന്നു.&lt;br /&gt;രാജ്യം പ്രാദേശികശക്തികളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ബലാബലങ്ങള്‍ക്കു വേദിയായത് ഇക്കാലത്താണ്. ആദ്യകാലത്ത് കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി ഇത്തരം പ്രവണതകള്‍ ഒതുങ്ങിനിന്നപ്പോള്‍ 80 ആയപ്പോഴെക്കും പഞ്ചാബു പോലുള്ള സംസ്ഥാനങ്ങളിലേക്കു കൂടി അതു വ്യാപിച്ചു. ചരിത്രപരമായ കാരണങ്ങളാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അസ്വസ്ഥതകള്‍ ഇന്ത്യയുടെ പൊതുമനസ്സാക്ഷിയെ (അങ്ങനെ ഒന്നുണ്ടെങ്കില്‍) വല്ലാതൊന്നും സ്വാധീനിച്ചിരുന്നില്ല. കാശ്മീരിന്റെ കാര്യത്തിലാണെങ്കില്‍ എന്നും ഒരു പുറംരാജ്യം എന്ന അവസ്ഥ തുടക്കം മുതല്‍ അതു നിലനിര്‍ത്തിവരുകയും ചെയ്തിരുന്നു. അത്തരം പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്ത ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചിരുന്ന പഞ്ചാബില്‍ നിന്നുതന്നെ വെടിപൊട്ടിയപ്പോള്‍ അധികാരത്തിന്റെ സൂക്ഷിപ്പുകാരും ഗുണഭോക്താക്കളുമായിരുന്ന മധ്യവര്‍ഗം പരിഭ്രാന്തിയിലേക്കു കൂപ്പുകുത്തി. പഞ്ചാബു പോലുള്ള ദേശീയതാവാദങ്ങള്‍ ഇന്ത്യന്‍ ദേശീയതയുടെ കേന്ദ്രയുക്തിയെത്തന്നെയായിരുന്നു ചോദ്യം ചെയ്തത്. ഒരു ഒസ്യത്തു പോലെ രാജ്യത്തിന്റെ അധികാരം പൈതൃകമായി ലഭിച്ച ഇന്ദിരാഗാന്ധിയെപ്പോലുള്ള ഒരു നേതാവുതന്നെ വധിക്കപ്പെട്ടപ്പോള്‍ ഈ പരിഭ്രാന്തി അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി.&lt;br /&gt;&lt;br /&gt;ഇക്കാലത്ത് മറ്റൊന്നു കൂടി സംഭവിച്ചു. 80കളുടെ അവസാനമായപ്പോഴെക്കും ഇന്ത്യന്‍ അധികാരഘടനയും ജാതിയുമായുള്ള ബന്ധം തെരുവുകളില്‍ പോലും ചോദ്യംചെയ്യപ്പെടാന്‍ തുടങ്ങിയിരുന്നു. ജാതിവിരുദ്ധതയിലൂന്നിക്കൊണ്ടുള്ള ചര്‍ച്ചകളും പോരാട്ടങ്ങളും  കൊണ്ട്  ഇന്ത്യന്‍ രാഷ്ട്രീയമണ്ഡലം ശബ്ദമുഖരിതമായി. അതിനു സമാന്തരമായാണ് സവര്‍ണ വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍  വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പിടിച്ചു കുലുക്കിയ മണ്ഡല്‍വിരുദ്ധ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യന്‍ മാധ്യമങ്ങളുടെ കുത്തക കൈയടക്കിയിരിക്കുന്ന ബുദ്ധിജീവികളും സാമൂഹ്യശാസ്ത്രജ്ഞരും ഇന്ത്യയിലാകമാനം പൊട്ടിപ്പുറപ്പെട്ട ജാതിവിരുദ്ധ സമരങ്ങളെ ഇന്ത്യന്‍ ദേശീതയതക്കെതിരെയുള്ള നീക്കമായോ വിഘടന പ്രവര്‍ത്തനമായോ അവതരിപ്പിക്കുന്നതില്‍ വിജയിച്ചുവെന്ന്്  ഉമ ചക്രവര്‍ത്തി വിലയിരുത്തിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;എന്നാല്‍ ഈ പൊതു ഇന്ത്യന്‍ അവസ്ഥയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സംസ്ഥാനമാണ് ഗുജറാത്ത്. സംസ്ഥാനത്തിന്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തമായ മൂന്നു ഘടകങ്ങള്‍ പ്രഫുല്‍ ബിദ്വായ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നഗരവാസികളായ ബനിയകളും ബ്രാഹ്മണരും ഗ്രാമങ്ങളിലെ കര്‍ഷകരും തമ്മിലുള്ള ഐക്യമാണ് ഒന്നാമത്തേത്. ഇന്ത്യയില്‍ താമസിക്കുന്നവരേക്കാള്‍ മതവാദികളും പിന്തിരിപ്പന്മാരുമായ വിദേശങ്ങളിലെ പ്രത്യേകിച്ചും വടക്കന്‍ അമേരിക്കയിലെ ഗുജറാത്തികളാണ് രണ്ടാമത്തേത്. ജീര്‍ണ്ണിച്ചുപോയ ഗുജറാത്തി സംസ്‌കാരമാണ് മൂന്നാമത്തേത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പിറവിയെടുക്കാതെ പോയ ദളിത്-പിന്നോക്ക പ്രസ്ഥാനങ്ങള്‍ ഗുജറാത്തിനെ കാലാകാലത്തോളം ഒരു പിന്നോക്കപ്രദേശമായി നിലനിര്‍ത്തി. തമിഴുനാടിനെയും മഹാരാഷ്ട്രയെപ്പോലെയുമുള്ള സംസ്ഥാനങ്ങള്‍ സവര്‍ണ്ണമേധാവിത്വത്തിനെതിരെ പോരാടിയപ്പോള്‍ ഗുജറാത്തില്‍ അത്തരം പ്രസ്ഥാനങ്ങള്‍ക്കൊരിക്കലും വേരോട്ടമുണ്ടായില്ല. യി.പി.യിലും മറ്റും പിന്നോക്ക ദലിത് മുന്നേറ്റങ്ങള്‍ രാഷ്ടീയമണ്ഡലത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഗുജറാത്തിലെ ദലിതര്‍ സവര്‍ണ്ണര്‍ നിന്ദാപൂര്‍വ്വം നീട്ടിക്കൊടുത്ത താഴ്ന്ന ക്ഷത്രിയരെന്ന പദവി ശിരസ്സാവഹിച്ചുകൊണ്ടു  ജാതി സമ്പ്രദായത്തിനെതിരെ ആഞ്ഞടിക്കുന്നതിനുള്ള എല്ലാ അവസരവും നഷ്ടപ്പെടുത്തിയെന്നു ഗെയ്ല്‍ ഓംവെത്ത് നിരീക്ഷിക്കുന്നു. ഇങ്ങനെ പ്രാചീനവും പ്രതിലോമകരവുമായ സാമൂഹ്യസംവിധാനമാണ് ഗുജറാത്തില്‍ നിലനിന്നു പോന്നത്.&lt;br /&gt;&lt;br /&gt;ഇന്ത്യയിലാകമാനം പടര്‍ന്നുപിടിച്ച ജാതിവിരുദ്ധ പ്രാദേശിക നീക്കങ്ങളെ തങ്ങളുടെ സംസ്ഥാനത്തേക്കു കടക്കാതെ ഗുജറാത്തി മധ്യവര്‍ഗം ഫലപ്രദമായി പ്രതിരോധിച്ചുവെങ്കിലും രാജ്യത്തെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ആഘാതത്തില്‍ നിന്ന് അവര്‍ക്കും മുക്തരാകാനായില്ല. രാജ്യാധികാരത്തിന്റെ കേന്ദ്രീകൃത സംവിധാനങ്ങളിലൂണ്ടായ തകര്‍ച്ച അവരിലും ആശങ്കകള്‍ സൃഷ്ടിച്ചു. ഈ രാഷ്ട്രീയ പ്രതിസന്ധിയുടെ പൊതുപശ്ചാത്തലത്തിലാണു മറ്റു പലയിടത്തുമെന്ന പോലെ ഗുജറാത്തിലും ഹൈന്ദവ ദേശീയവാദം തങ്ങളുടെ ഇടം കണ്ടെത്തുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ വ്യത്യസ്തമായ സാമൂഹ്യഘടനയും മധ്യവര്‍ഗ അരക്ഷിതത്വവും ഈ അധികാരപ്രവേശത്തെ സവിശേഷമാക്കിത്തീര്‍ത്തു. നേരത്തെ സൂചിപ്പിച്ച  വിദേശഗുജറാത്തികള്‍ ഇതില്‍ തങ്ങളുടേതായ പങ്കുനിര്‍വഹിക്കുകയും ചെയ്തു. ഈ പ്രതിസന്ധിക്കൊടുവിലാണ്  നരേന്ദ്രമോഡി സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു പ്രതീകമായി ഉയര്‍ന്നുവരുന്നത്.&lt;br /&gt;&lt;br /&gt;കേശുഭായ് പട്ടേലിനെ സ്ഥാനഭ്രഷ്ടനാക്കി 2001ല്‍ മാത്രമാണ്  അധികാരത്തിലെത്തുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ മോഡി അപരിചിതനായിരുന്നില്ല. 1985 ല്‍ കീഴ്ജാതികള്‍ക്കെതിരെ നടന്ന കലാപത്തില്‍ ഇടപെട്ടുകൊണ്ട് മോഡി നേരത്തേത്തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ കൈയൊപ്പു പതിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ സോമനാഥ്, അയോധ്യാ യാത്രകളുടെ ചുക്കാന്‍ പിടിച്ചുകൊണ്ട് ബി.ജെ.പിയുടെ ജനറല്‍സെക്രട്ടറിയായിരിക്കെയാണ് മോഡി മുഖ്യമന്ത്രി സ്ഥാനത്തേക്കു നിര്‍ദ്ദേശിക്കപ്പെട്ടത്. ഇന്ത്യയിലാദ്യമായാണ് ബ്രഹ്മചര്യം മുഖ്യ വ്രതമായി സ്വീകരിച്ച ഒരു ആര്‍.എസ്.എസ്. പ്രചാരക് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഏകദേശം ഇതിനു സമാനനായ വാജ്‌പേയിയെപ്പോലുള്ള ഒരാള്‍ ഇതിനുമുമ്പേ പ്രധാനമന്ത്രി ആയെങ്കിലും കൂട്ടുകക്ഷി സംവിധാനത്തിന്റെ ഭാഗമെന്ന നിലയില്‍ തനതായ രൂപത്തില്‍ ഒരു രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ നരേന്ദ്രമോഡിയോളം വാജ്‌പേയ്ക്ക് കഴിയുമായിരുന്നില്ല. കിട്ടിയ അവസരം മോഡി വിട്ടുകളഞ്ഞില്ല.  തന്റെ മുന്‍ഗാമികളെ നഷ്പ്രഭരാക്കിക്കൊണ്ട് മോഡി ഗുജറാത്തിനെ   തന്റേതായ രീതിയില്‍ ഉടച്ചുവാര്‍ത്തു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 0, 0);"&gt;ഹിന്ദുക്കളും ലൈംഗികഭീതിയും&lt;/span&gt;&lt;br /&gt;&lt;br /&gt;വിഭജനാന്തര കുടിയേറ്റങ്ങള്‍ ഗുജറാത്തില്‍ പഞ്ചാബിനോളം ബാധിച്ചിരുന്നില്ലെങ്കിലും വിഭജനം സൃഷ്ടിച്ച ചെറിയ അസ്വസ്ഥതപോലും കൃത്യതയോടെ സംരക്ഷിക്കുകയോ വളര്‍ത്തിയെടുക്കുകയോ ചെയ്യുന്നതില്‍ വലതുപക്ഷ ഹൈന്ദവശക്തികള്‍ ശ്രമിച്ചുപോന്നു. വിഭജനാനന്തരം നടന്ന കൂട്ടക്കൊലളെയും ബലാല്‍സംഘങ്ങളെയും സംബന്ധിച്ച വിവരണങ്ങള്‍ ആര്‍.എസ്.എസ് ശാഖകളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെട്ടു. വിഭജനകാലത്തും അതിനുമുന്‍പും മുസ്ലിങ്ങള്‍  തട്ടിക്കൊണ്ടു പോയ ഹിന്ദു പെണ്‍കുട്ടികളെ സംബന്ധിച്ച പ്രമേയം ശാഖാ ചര്‍ച്ചകളില്‍ പതിവായിരുന്നുവെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്്‌ലിം പുരുഷശരീരങ്ങളുടെ അതിയായ ലൈംഗികോര്‍ജ്ജത്തെ സംബന്ധിച്ച മിത്തുകള്‍ പ്രചരിപ്പിക്കാന്‍ ഇതു കാരണമായി. ഹിന്ദു പുരുഷന്മാര്‍ക്കിടയില്‍ ഒരു തരം ലൈംഗിക അസൂയയും സ്ത്രീകള്‍ക്കിടയില്‍ ലൈംഗികഭീതിയുമാണ് ഇത് ഉത്പാദിപ്പിച്ചത്. രാജ്യത്തു നടന്ന സെന്‍സസ്-ജനസംഖ്യാ ചര്‍ച്ചകള്‍ മിക്കപ്പോഴും മുസ്ലിങ്ങളുടെ വര്‍ദ്ധിച്ച പ്രജനനശേഷിയെക്കുറിച്ചുള്ള ഭീതി ആളിക്കത്തിച്ചു. പ്രജനനശേഷിയെ ലൈംഗികശേഷിയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാമായിരുന്നു. ചുരുക്കത്തില്‍ ഹിന്ദുത്വതത്വശാസ്ത്രത്തെ സംബന്ധിച്ചെടുത്തോളം മുസ്ലിം പുരുഷശരീരങ്ങള്‍ അസാമാന്യമായ ലൈംഗികതയുടെ ഇരിപ്പിടമെന്നനിലയില്‍ തകര്‍ക്കപ്പെടേണ്ടതും മുസ്ലിം സ്ത്രീശരീരങ്ങല്‍  മുസ്ലിം ജനതയുടെ ഉതാപാദനകേന്ദ്രമെന്ന നിലയില്‍ തുടച്ചുമാറ്റേണ്ടതുമാണ്.&lt;br /&gt;2002ലെ ഗുജറാത്ത് കലാപകാലത്ത് വിഭജനകാലത്തുപോലും കാണാത്ത തരത്തില്‍ മുസ്ലിം സ്ത്രീശരീരങ്ങള്‍ ആക്രമിക്കപ്പെടുകയുണ്ടായി. ലൈംഗികാവയവങ്ങള്‍ അക്രമികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്ന് മിക്കവാറും എല്ലാ വസ്തുതാന്വേഷണ സംഘങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മാറിടങ്ങള്‍ ഛേദിക്കുക, ലൈംഗികാവയവങ്ങളില്‍ ഇരുമ്പുദണ്ഡുകള്‍ കുത്തിക്കയറ്റി കൊലചെയ്യുക, കൈക്കുഞ്ഞുങ്ങളെയും ഗര്‍ഭസ്ഥശിശുവിനെപ്പോലും ആക്രമിക്കുക എന്നിവ വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെട്ടു. പൗരുഷനഷ്ടത്തിന്റെയും അതു സൃഷ്ടിച്ച അസൂയയുടെയും പ്രകടമായിരുന്നു എങ്ങും. കലാപകാലത്ത് വ്യാപകമായി കൈമാറ്റം ചെയ്യപ്പെട്ട പ്രചരണ രേഖകള്‍ ഇക്കാര്യം തെളിയിക്കുന്നുണ്ട്. ചുരുക്കത്തില്‍ കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും വെറും ആക്രമണങ്ങളെന്നതിലുപരി ഒരു പ്രത്യയശാസ്ത്ര പ്രകടനം കൂടിയായിരുന്നുവെന്ന് പറയാം. അക്കാലത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു കവിത ഇതിനു തെളിവാണ്.&lt;br /&gt;&lt;meta equiv="Content-Type" content="text/html; charset=utf-8"&gt;&lt;meta name="ProgId" content="Word.Document"&gt;&lt;meta name="Generator" content="Microsoft Word 11"&gt;&lt;meta name="Originator" content="Microsoft Word 11"&gt;&lt;link rel="File-List" href="file:///C:%5CDOCUME%7E1%5Cbaburaj%5CLOCALS%7E1%5CTemp%5Cmsohtml1%5C02%5Cclip_filelist.xml"&gt;&lt;!--[if gte mso 9]&gt;&lt;xml&gt;  &lt;w:worddocument&gt;   &lt;w:view&gt;Normal&lt;/w:View&gt;   &lt;w:zoom&gt;0&lt;/w:Zoom&gt;   &lt;w:punctuationkerning/&gt;   &lt;w:validateagainstschemas/&gt;   &lt;w:saveifxmlinvalid&gt;false&lt;/w:SaveIfXMLInvalid&gt;   &lt;w:ignoremixedcontent&gt;false&lt;/w:IgnoreMixedContent&gt;   &lt;w:alwaysshowplaceholdertext&gt;false&lt;/w:AlwaysShowPlaceholderText&gt;   &lt;w:compatibility&gt;    &lt;w:breakwrappedtables/&gt;    &lt;w:snaptogridincell/&gt;    &lt;w:wraptextwithpunct/&gt;    &lt;w:useasianbreakrules/&gt;    &lt;w:dontgrowautofit/&gt;   &lt;/w:Compatibility&gt;   &lt;w:browserlevel&gt;MicrosoftInternetExplorer4&lt;/w:BrowserLevel&gt;  &lt;/w:WordDocument&gt; &lt;/xml&gt;&lt;![endif]--&gt;&lt;!--[if gte mso 9]&gt;&lt;xml&gt;  &lt;w:latentstyles deflockedstate="false" latentstylecount="156"&gt;  &lt;/w:LatentStyles&gt; &lt;/xml&gt;&lt;![endif]--&gt;&lt;style&gt; &lt;!--  /* Font Definitions */  @font-face  {font-family:ML-Revathi;  panose-1:0 0 0 0 0 0 0 0 0 0;  mso-font-charset:200;  mso-generic-font-family:decorative;  mso-font-format:other;  mso-font-pitch:variable;  mso-font-signature:131 0 0 0 9 0;}  /* Style Definitions */  p.MsoNormal, li.MsoNormal, div.MsoNormal  {mso-style-parent:"";  margin:0in;  margin-bottom:.0001pt;  mso-pagination:widow-orphan;  font-size:12.0pt;  font-family:"Times New Roman";  mso-fareast-font-family:"Times New Roman";} @page Section1  {size:8.5in 11.0in;  margin:1.0in 1.25in 1.0in 1.25in;  mso-header-margin:.5in;  mso-footer-margin:.5in;  mso-paper-source:0;} div.Section1  {page:Section1;} --&gt; &lt;/style&gt;&lt;!--[if gte mso 10]&gt; &lt;style&gt;  /* Style Definitions */  table.MsoNormalTable  {mso-style-name:"Table Normal";  mso-tstyle-rowband-size:0;  mso-tstyle-colband-size:0;  mso-style-noshow:yes;  mso-style-parent:"";  mso-padding-alt:0in 5.4pt 0in 5.4pt;  mso-para-margin:0in;  mso-para-margin-bottom:.0001pt;  mso-pagination:widow-orphan;  font-size:10.0pt;  font-family:"Times New Roman";  mso-ansi-language:#0400;  mso-fareast-language:#0400;  mso-bidi-language:#0400;} &lt;/style&gt; &lt;![endif]--&gt;  &lt;p class="MsoNormal" style=""&gt;&lt;span style="font-size:78%;"&gt;&lt;span style=";font-family:Arial;font-size:18pt;"  &gt;Narendra Modi you have fucked the mother of [Muslims] &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style=""&gt;&lt;span style="font-size:78%;"&gt;&lt;span style=";font-family:Arial;font-size:18pt;"  &gt;The volcano which was inactive for years has erupted &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style=""&gt;&lt;span style="font-size:78%;"&gt;&lt;span style=";font-family:Arial;font-size:18pt;"  &gt;It has burnt the arse of [Muslims] and made them dance nude &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style=""&gt;&lt;span style="font-size:78%;"&gt;&lt;span style=";font-family:Arial;font-size:18pt;"  &gt;We have untied the penises which were tied till now &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style=""&gt;&lt;span style="font-size:78%;"&gt;&lt;span style=";font-family:Arial;font-size:18pt;"  &gt;Without castor oil in the arse we have made them cry. . . &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style=""&gt;&lt;span style="font-size:78%;"&gt;&lt;span style=";font-family:Arial;font-size:18pt;"  &gt;Wake up Hindus, there are still [Muslims] alive around you &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style=""&gt;&lt;span style="font-size:78%;"&gt;&lt;span style=";font-family:Arial;font-size:18pt;"  &gt;Learn from Panvad village where their mother was fucked &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style=""&gt;&lt;span style="font-size:78%;"&gt;&lt;span style=";font-family:Arial;font-size:18pt;"  &gt;She was fucked standing while she kept shouting &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style=""&gt;&lt;span style="font-size:78%;"&gt;&lt;span style=";font-family:Arial;font-size:18pt;"  &gt;She enjoyed the uncircumcised penis &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style=""&gt;&lt;span style="font-size:78%;"&gt;&lt;span style=";font-family:Arial;font-size:18pt;"  &gt;With a Hindu government the Hindus have the power to annihilate [Muslims] &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;  &lt;span style="font-size:78%;"&gt;&lt;span style=";font-family:Arial;font-size:18pt;"  &gt;&lt;/span&gt;&lt;/span&gt;&lt;br /&gt;(തനിക സര്‍ക്കാര്‍ ഉദ്ധരിച്ചത്) പൗരുഷഭീതിയുടെ തുറന്ന പ്രകടനമാണ് ഈ കവിത. അക്രമികള്‍ക്കു ഒരു ഭരണാധികാരിയെന്ന നിലയില്‍ മോഡി നല്‍കിയ നിസ്സീമമായ സഹായങ്ങള്‍ മറ്റൊരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത തരത്തിലുള്ള പിന്തുണ അയാള്‍ക്കു നേടിക്കൊടുത്തു. മോഡി മുഖ്യമന്ത്രിയായി ആറുമാസത്തിനകമാണ് ഇതൊക്കെ സംഭവിക്കുന്നത്. ചുരുക്കത്തില്‍ കേശുഭായി പട്ടേലിനു പകരം അധികാരത്തിലെത്തിയ പഴയ മോഡിയായിരുന്നില്ല ഗുജറാത്തു കലാപത്തിനു ശേഷമുള്ള മോഡി.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0); font-weight: bold;"&gt;ബ്രഹ്മചര്യവും പൗരുഷവും&lt;/span&gt;&lt;br /&gt;ബ്രഹ്മചര്യവും പൗരുഷവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഹിന്ദുത്വപ്രത്യയശാസ്ത്ര ധാരണയെക്കുറിച്ചു മനസ്സിലാക്കുമ്പോഴാണു ഗുജറാത്തി സമൂഹത്തില്‍ മോഡിയുടെ സ്വീകാര്യത വെളിപ്പെടുകയുള്ളൂ. വിഭജനത്തിനു ശേഷം പൗരുഷത്തെക്കുറിച്ചുള്ള  ഹിന്ദുത്വ ധാരണകള്‍ നിരവധി പരിണാമങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ദേശീയവും പ്രാദേശികവുമായ തലത്തില്‍ രൂപപ്പെട്ട ചര്‍ച്ചകള്‍, സിനിമയും ടെലിവിഷന്‍ സീരിയലുകളെയും പോലുള്ള ബഹുജനകലാരൂപങ്ങള്‍ എന്നിവയൊക്കെ ഇത്തരം മാറ്റങ്ങളില്‍ പങ്കുവഹിച്ചു. 1991-92ല്‍&lt;br /&gt;ദേശീയ ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ട ചാണക്യപോലുള്ള ടി.വി.സീരിയലുകള്‍ എങ്ങിനെ ബ്രഹ്മചാരിയായ ഒരു രക്ഷകനെ സങ്കല്പിച്ചുവെന്ന് ഉമാ ചക്രവര്‍ത്തി എഴുതുന്നുണ്ട്.&lt;br /&gt;ഈ സങ്കല്പമനുസരിച്ച് പൗരുഷത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണ് ബ്രഹ്മചര്യം. ഗാര്‍ഹസ്ഥ്യം/ ബ്രഹ്മചര്യം എന്ന ദ്വന്ദങ്ങളില്‍ പൗരുഷത്തെ സംരക്ഷിച്ചു നിര്‍ത്തുന്നു എന്നതാണ് ബ്രഹമചര്യത്തെ വ്യത്യസ്തമാക്കുന്നത്. ഗൃഹസ്ഥരായ പുരുഷന്‍ ബീജം നഷ്ടപ്പെടുത്തിക്കൊണ്ട് പുരുഷത്വം തന്നെയാണ് നഷ്ടപ്പെടുത്തുന്നത്. മറ്റൊരര്‍ത്ഥത്തില്‍ സ്‌ത്രൈണതയിയിലേക്കുള്ള പതനം തന്നെ.&lt;br /&gt;ഒരാള്‍ അയാളുടെത്തന്നെ ശരീരത്തിനു മുകളില്‍ നടത്തുന്ന ആധിപത്യമാണ് ബ്രഹമചര്യം. ഇത് പുറത്തുനിന്നുള്ള കൊളോണിയലിസം, സെക്കുലറിസം, ആധുനികത തുടങ്ങി എല്ലാ ശക്തികളെയും പ്രതിരോധിക്കാന്‍ അയാളെ പ്രാപ്തനാക്കുന്നു. അതുകൊണ്ടുതന്നെയാണ്  പുരുഷന്റെ ബ്രഹമചര്യവും ദേശീയതയും തമ്മില്‍ ഇത്രയേറെ ബന്ധപ്പെട്ടിരിക്കുന്നത്. ഒറ്റവാക്കില്‍ ബ്രഹ്മചര്യം ലൈംഗികകാമനകളുടെ അടിച്ചമര്‍ത്തലല്ല, ലൈംഗിക ഊര്‍ജ്ജത്തെ ദേശീയതയ്ക്കുവേണ്ടി പരിവര്‍ത്തിപ്പിക്കലാണ്. ഇതിന് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഉദാഹരണങ്ങളിലൊന്ന് മഹാത്മാഗാന്ധിയുടേതാണ്. ശരീരത്തിനു മുകളിലുള്ള സ്വയം നിയന്ത്രണം സ്വകാര്യ പൊതുജീവിതത്തില്‍ ശക്തിപകരുമെന്ന് അ്‌ദ്ദേഹം വിശ്വസിച്ചു.&lt;br /&gt;ഹിന്ദുത്വവാദത്തിന്റെ 19-ാം നൂറ്റാണ്ടിലെ പ്രാമാണികരിലൊരാളായിരുന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി ആനന്ദമഠത്തില്‍ രാഷ്ട്രരക്ഷക്കായി തെരഞ്ഞെടുക്കുന്നത് ബ്രഹ്മചാരിയായ നായകനെയാണ്. സ്ത്രീകളുമായുള്ള ചാര്‍ച്ച പൗരുഷത്തെ ചോര്‍ത്തിക്കളയുമെന്നു ബങ്കിംചന്ദ്രന്‍ കരുതി.&lt;br /&gt;ബ്രഹമചര്യത്തെക്കുറിച്ചുള്ള ഈ സങ്കല്പത്തില്‍ ഊന്നിയാണ് ആര്‍.എസ്.എസ് തങ്ങളുടെ തത്വശാസ്ത്രം രൂപപ്പെടുത്തിയത്. ഗൃഹസ്ഥര്‍ക്ക് സംഘത്തില്‍ പ്രവേശനം നിഷേധിക്കുന്നില്ലെങ്കിലും വിവാഹിതര്‍ക്ക് പ്രചാരകരായി പ്രവര്‍ത്തിക്കാനുള്ള അനുമതിയില്ല. 2009പ്പോലും പ്രചാരകര്‍ക്ക് വിവാഹജീവിതം നിഷേധിക്കുന്നതിനെക്കുറിച്ചുള്ള പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സര്‍സഘ്ചാലക് മോഹന്‍ ഭഗത്ത് നിഷേധാര്‍ത്ഥത്തിലാണ് മറുപടി നല്‍കിയത്.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0); font-weight: bold;"&gt;മോഡിയും ഗുജറാത്തും&lt;/span&gt;&lt;br /&gt;ആര്‍.എസ്.എസ്സിന്റെ പ്രചാരകായ മോഡി മുകളില്‍ വിവരിച്ചതുപോലുള്ള ഒരു പ്രതിബിംബവുമായാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. ഗുജറാത്ത് കൂട്ടക്കൊലയോടെ ഈ പ്രതിബിംബം ഹിന്ദുഗുജറാത്തിന്റെ ബിംബമായിമാറി. മോഡിയെക്കുറിച്ചുള്ള ഒരു പഠനത്തില്‍ തൃദീപ് എഴുതുന്നു: മോഡി തന്റെ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും ഒരിക്കലും വേര്‍തിരിക്കുന്നില്ല. തന്റെ കുടുംബബന്ധങ്ങളെക്കുറിച്ചല്ല, ഗുജറാത്തിനെക്കുറിച്ചാണ് എപ്പോഴും സംസാരിക്കുന്നത്. ഗുജറാത്തിലെ ഹൈന്ദവജനതക്ക് മുന്‍പില്‍ മോഡി ഉത്തമപൗരുഷത്തിന്റെയും പ്രതിനിധാനമാണ്.&lt;br /&gt;ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമെന്ന് തന്റെ ബ്ലോഗില്‍ സ്വയം വിവരിക്കുന്ന മോഡിയെ  ട്വിറ്ററില്‍ 371619 പേര്‍ ഫോളോ ചെയ്യുമ്പോള്‍ അദ്ദേഹം ഒരാളെപ്പോലും ഫോളോ ചെയ്യുന്നില്ല. നാമൊ (മുന്നില്‍ കുമ്പിടുക) എന്ന് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്ന മോഡി ഗുജറാത്തി സ്ത്രീകളുടെ ലൈംഗികാകര്‍ഷണ രൂപമാണെന്ന്  ഏഷ്യന്‍ ഏജിലെ പത്രപ്രവര്‍ത്തകനും ഗുജറാത്തിയുമായ അക്ബര്‍ പട്ടേല്‍ തന്റെ കോളത്തില്‍ എഴുതുന്നു.&lt;br /&gt;ഗുജറാത്ത് ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ യോഗത്തില്‍ അതിഥിയായെത്തിയ ഹിന്ദിസിനിമാ താരം ഷെര്‍ലിന്‍ ചോപ്രയെപ്പോലും ആരാധകയാക്കാന്‍ മോഡിക്കു കഴിയുന്നുണ്ട്. താന്‍ കണ്ടതില്‍വെച്ച് ഏറ്റവും ഉര്‍ജ്ജസ്വലനായ മനുഷ്യന്‍ മോഡിയാണെന്നും ഒരു അവസരം തന്നാല്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റാവാന്‍ താന്‍ തയ്യാറാണെന്നുമാണ് അവര്‍ അഭിപ്രായപ്പെട്ടത്.&lt;br /&gt;&lt;br /&gt;ഗുജറാത്ത് കൂട്ടക്കൊലയുടെ നാളുകളില്‍ അക്രമങ്ങള്‍ക്കു മുതിരാതിരുന്ന പുരുഷന്മാര്‍ക്ക് വളകള്‍ സമ്മാനിച്ചുകൊണ്ട് ദേശീയതയും പൗരുഷവും തമ്മിലുള്ള ബന്ധത്തെ മറ്റൊരര്‍ത്ഥത്തില്‍ ഉറപ്പിക്കുകയായിരുന്നു ഗുജറാത്തിലെ ഹിന്ദുസ്ത്രീകള്‍. തന്റെ നെഞ്ചളവായ 56 ഇഞ്ച ് ദേശീയതയുടെ അളവാണെന്നമട്ടിലാണ് ദേശീയതയും പൗരുഷവും തമ്മിലുള്ള ബന്ധം അദ്ദേഹം അവതരിപ്പിക്കുന്നതെന്ന് തെഹല്‍ക്കയില്‍ എഴുതിയ കുറിപ്പില്‍ തൃദീപ് പറയുന്നു. രസകരമായ മറ്റൊരുകാര്യം, ഗ്രാമീണയായ ഒരു സ്ത്രീയുമായി മോഡിക്ക് വിവാഹബന്ധമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അത്തരം ചോദ്യങ്ങള്‍ ഗുജറാത്തില്‍ ഏറെപ്പേരൊന്നും ചോദിക്കാറില്ല. അല്ലെങ്കിലും യഥാര്‍ത്ഥത്തില്‍ എന്താണെന്നതല്ല മറിച്ച് എന്താവണം തങ്ങളുടെ നേതാവ് എന്നത് അവര്‍ മോഡിയില്‍ കണ്ടെത്തുകയായിരുന്നു എന്നതാണ് വാസ്തവം.&lt;br /&gt;.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-4331597089412574444?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/4331597089412574444/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=4331597089412574444' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/4331597089412574444'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/4331597089412574444'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2011/11/56.html' title='മോഡിയുടെ 56 ഇഞ്ച് ദേശീയത'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-sPxqi6CnF_U/Tru41q3Y2wI/AAAAAAAAAUs/sF4aN08vXC0/s72-c/06modi.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-2649510209376588737</id><published>2011-01-22T22:43:00.000-08:00</published><updated>2011-01-23T00:30:17.129-08:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='മാധ്യമം'/><title type='text'>ഫോര്‍ത്ത് എസ്റ്റേറ്റിന്റെ മരണം?</title><content type='html'>&lt;span style="font-size:100%;"&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ck2vyaUM_IE/TTvSuksv_RI/AAAAAAAAATM/hgH48Z9TtOw/s1600/press.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 225px; height: 323px;" src="http://3.bp.blogspot.com/_ck2vyaUM_IE/TTvSuksv_RI/AAAAAAAAATM/hgH48Z9TtOw/s200/press.jpg" alt="" id="BLOGGER_PHOTO_ID_5565273462113565970" border="0" /&gt;&lt;/a&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;റാഡിയാ&lt;/span&gt; &lt;span&gt;ടേപ്പിനെകൂറിച്ചുള്ള&lt;/span&gt; &lt;span&gt;വാര്‍ത്തകള്‍&lt;/span&gt; &lt;span&gt;ഹെഡ്‌ലൈന്‍&lt;/span&gt; &lt;span&gt;ടുഡെ&lt;/span&gt; &lt;span&gt;സ്‌ക്രോള്‍&lt;/span&gt; &lt;span&gt;ചെയ്യാന്‍&lt;/span&gt;&lt;span&gt;തുടങ്ങിയപ്പോള്‍ത്തന്നെ&lt;/span&gt; &lt;/span&gt;&lt;!--[if gte mso 9]&gt;&lt;xml&gt;  &lt;w:worddocument&gt;   &lt;w:view&gt;Normal&lt;/w:View&gt;   &lt;w:zoom&gt;0&lt;/w:Zoom&gt;   &lt;w:punctuationkerning/&gt;   &lt;w:validateagainstschemas/&gt;   &lt;w:saveifxmlinvalid&gt;false&lt;/w:SaveIfXMLInvalid&gt;   &lt;w:ignoremixedcontent&gt;false&lt;/w:IgnoreMixedContent&gt;   &lt;w:alwaysshowplaceholdertext&gt;false&lt;/w:AlwaysShowPlaceholderText&gt;   &lt;w:compatibility&gt;    &lt;w:breakwrappedtables/&gt;    &lt;w:snaptogridincell/&gt;    &lt;w:wraptextwithpunct/&gt;    &lt;w:useasianbreakrules/&gt;    &lt;w:dontgrowautofit/&gt;   &lt;/w:Compatibility&gt;   &lt;w:browserlevel&gt;MicrosoftInternetExplorer4&lt;/w:BrowserLevel&gt;  &lt;/w:WordDocument&gt; &lt;/xml&gt;&lt;![endif]--&gt;&lt;!--[if gte mso 9]&gt;&lt;xml&gt;  &lt;w:latentstyles deflockedstate="false" latentstylecount="156"&gt;  &lt;/w:LatentStyles&gt; &lt;/xml&gt;&lt;![endif]--&gt;&lt;!--[if gte mso 10]&gt; &lt;style&gt;  /* Style Definitions */  table.MsoNormalTable  {mso-style-name:"Table Normal";  mso-tstyle-rowband-size:0;  mso-tstyle-colband-size:0;  mso-style-noshow:yes;  mso-style-parent:"";  mso-padding-alt:0in 5.4pt 0in 5.4pt;  mso-para-margin:0in;  mso-para-margin-bottom:.0001pt;  mso-pagination:widow-orphan;  font-size:10.0pt;  font-family:"Times New Roman";  mso-ansi-language:#0400;  mso-fareast-language:#0400;  mso-bidi-language:#0400;} &lt;/style&gt; &lt;![endif]--&gt;&lt;!--[if gte mso 9]&gt;&lt;xml&gt;  &lt;w:worddocument&gt;   &lt;w:view&gt;Normal&lt;/w:View&gt;   &lt;w:zoom&gt;0&lt;/w:Zoom&gt;   &lt;w:punctuationkerning/&gt;   &lt;w:validateagainstschemas/&gt;   &lt;w:saveifxmlinvalid&gt;false&lt;/w:SaveIfXMLInvalid&gt;   &lt;w:ignoremixedcontent&gt;false&lt;/w:IgnoreMixedContent&gt;   &lt;w:alwaysshowplaceholdertext&gt;false&lt;/w:AlwaysShowPlaceholderText&gt;   &lt;w:compatibility&gt;    &lt;w:breakwrappedtables/&gt;    &lt;w:snaptogridincell/&gt;    &lt;w:wraptextwithpunct/&gt;    &lt;w:useasianbreakrules/&gt;    &lt;w:dontgrowautofit/&gt;   &lt;/w:Compatibility&gt;   &lt;w:browserlevel&gt;MicrosoftInternetExplorer4&lt;/w:BrowserLevel&gt;  &lt;/w:WordDocument&gt; &lt;/xml&gt;&lt;![endif]--&gt;&lt;!--[if gte mso 9]&gt;&lt;xml&gt;  &lt;w:latentstyles deflockedstate="false" latentstylecount="156"&gt;  &lt;/w:LatentStyles&gt; &lt;/xml&gt;&lt;![endif]--&gt;&lt;!--[if gte mso 10]&gt; &lt;style&gt;  /* Style Definitions */  table.MsoNormalTable  {mso-style-name:"Table Normal";  mso-tstyle-rowband-size:0;  mso-tstyle-colband-size:0;  mso-style-noshow:yes;  mso-style-parent:"";  mso-padding-alt:0in 5.4pt 0in 5.4pt;  mso-para-margin:0in;  mso-para-margin-bottom:.0001pt;  mso-pagination:widow-orphan;  font-size:10.0pt;  font-family:"Times New Roman";  mso-ansi-language:#0400;  mso-fareast-language:#0400;  mso-bidi-language:#0400;} &lt;/style&gt; &lt;![endif]--&gt;&lt;span style="font-size:100%;"&gt;&lt;span style="font-family:ML-TTKarthika;"&gt;hyh-km-b-cw-K¯v &lt;/span&gt;&lt;/span&gt;  &lt;span style="font-size:100%;"&gt;&lt;span&gt;അതിന്റെ&lt;/span&gt; &lt;span&gt;പ്രതികരണമുണ്ടായി&lt;/span&gt;.. &lt;span&gt;വിവാദ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ടേപ്പുകള്‍&lt;/span&gt; &lt;span&gt;പുറത്തുവിട്ട&lt;/span&gt; &lt;span&gt;ഓപ്പണ്‍&lt;/span&gt;, &lt;span&gt;ഔട്ട്‌ലുക്ക്&lt;/span&gt; &lt;span&gt;എന്നീ&lt;/span&gt; &lt;span&gt;പ്രസിദ്ധീകരണങ്ങള്‍&lt;/span&gt; &lt;span&gt;&lt;span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;കഴിഞ്ഞാല്‍&lt;/span&gt;&lt;/span&gt; &lt;span&gt;ഈ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;വാര്‍ത്തകള്‍ക്ക്&lt;/span&gt; &lt;span&gt;വലിയ&lt;/span&gt; &lt;span&gt;പത്രങ്ങളിലും&lt;/span&gt; &lt;span&gt;ചാനലിലും&lt;/span&gt; &lt;span&gt;തുടക്കത്തില്‍&lt;/span&gt; &lt;span&gt;ഇടം&lt;/span&gt; &lt;span&gt;കണ്ടെത്താനായില്ല&lt;/span&gt;. &lt;span&gt;ടാറ്റായുടെ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;പരസ്യങ്ങള്‍&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;&lt;/span&gt;&lt;/span&gt; &lt;span&gt;ഉപയോഗിച്ചുകൊണ്ടിരുന്ന&lt;/span&gt; &lt;span&gt;ഹെഡ്‌ലൈന്‍&lt;/span&gt; &lt;span&gt;ടുഡെ&lt;/span&gt; &lt;span&gt;അതേ&lt;/span&gt; &lt;span&gt;പരസ്യദാതാവിനെ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ചൂണ്ടിക്കാട്ടിയാണ്&lt;/span&gt; &lt;span&gt;ചാനലിനെ&lt;/span&gt; &lt;span&gt;നിശബ്ദമാക്കിയത്&lt;/span&gt;. &lt;span&gt;അങ്ങിനെ&lt;/span&gt; &lt;span&gt;ഫ്‌ളാഷ്&lt;/span&gt; &lt;span&gt;ന്യൂസുകള്‍&lt;/span&gt;  &lt;span&gt;അതേ&lt;/span&gt; &lt;span&gt;വേഗതയില്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ചാനലില്‍നിന്ന്&lt;/span&gt; &lt;span&gt;അപ്രത്യക്ഷമാ&lt;/span&gt;&lt;span&gt;യി&lt;/span&gt;. &lt;span&gt;ഇതൊരു&lt;/span&gt; &lt;span&gt;ഒറ്റപ്പെട്ട&lt;/span&gt; &lt;span&gt;സംഭവമായിരുന്നില്ല&lt;/span&gt;. &lt;span&gt;ഡല്‍ഹി&lt;/span&gt; &lt;span&gt;മുതല്‍&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;തിരുവനന്തപുരം&lt;/span&gt; &lt;span&gt;വരെയുള്ള&lt;/span&gt; &lt;span&gt;മിക്കവാറും&lt;/span&gt; &lt;span&gt;എല്ലാ&lt;/span&gt; &lt;span&gt;മാധ്യമങ്ങളിലും&lt;/span&gt; (&lt;span&gt;പത്രസ്ഥാ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;പനത്തിന്റെ&lt;/span&gt;&lt;/span&gt; &lt;span&gt;മാര്‍ക്കറ്റ്&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ഷെയറിന്റെയും&lt;/span&gt; &lt;span&gt;ശേഷിയുടെയും&lt;/span&gt; &lt;span&gt;നേര്‍അനുപാതത്തിലാണ്&lt;/span&gt; &lt;span&gt;ഈ&lt;/span&gt; &lt;span&gt;പ്രവണത&lt;/span&gt; &lt;span&gt;പ്രകടമായിരുന്നതെന്ന്&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;തോന്നുന്നു&lt;/span&gt;) &lt;span&gt;ഈ&lt;/span&gt; &lt;span&gt;പ്രവണത&lt;/span&gt; &lt;span&gt;പ്രതിഫലിച്ചു&lt;/span&gt;.&lt;br /&gt;&lt;span&gt;അതേസമയം&lt;/span&gt; &lt;span&gt;സ്വാധീനശക്തിയും&lt;/span&gt; &lt;span&gt;പാരമ്പര്യവും&lt;/span&gt; &lt;span&gt;മറ്റെല്ലാ&lt;/span&gt; &lt;span&gt;സാധ്യതകളും&lt;/span&gt;  &lt;span&gt;ഉപയോഗിച്ച്&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;മുഖ്യധാരാമാധ്യമങ്ങള്‍&lt;/span&gt; &lt;span&gt;ചിട്ടയോടെ&lt;/span&gt; &lt;span&gt;മൂടിവെച്ച&lt;/span&gt; &lt;span&gt;വാര്‍ത്ത&lt;/span&gt; &lt;span&gt;അതേ&lt;/span&gt; &lt;span&gt;രാത്രി&lt;/span&gt; &lt;span&gt;തന്നെ&lt;/span&gt; &lt;span&gt;ഇന്ത്യ&lt;/span&gt; &lt;span&gt;കണ്ടതിലേറ്റവും&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;പ്രചണ്ഡ&lt;/span&gt;&lt;span&gt;മായ&lt;/span&gt; &lt;span&gt;വേഗതയില്‍&lt;/span&gt; &lt;span&gt;ദശലക്ഷക്കണക്കിന്&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;&lt;/span&gt;&lt;/span&gt; &lt;span&gt;പേര്‍&lt;/span&gt; &lt;span&gt;പരസ്പരം&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;കൈമാറ്റം&lt;/span&gt; &lt;span&gt;ചെയ്തു&lt;/span&gt;. &lt;span&gt;ടാറ്റാഗ്രൂപ്പ്&lt;/span&gt; &lt;span&gt;തങ്ങളുടെ&lt;/span&gt; &lt;span&gt;പരസ്യങ്ങള്‍&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;പിന്‍വലിക്കാനൊരുങ്ങിയതിനെ&lt;/span&gt; &lt;span&gt;തുടര്‍ന്ന്&lt;/span&gt; &lt;span&gt;റാഡിയടേപ്പ്&lt;/span&gt; &lt;span&gt;കവര്‍‌സ്റ്റോറി&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;പിന്‍വലിക്കാന്‍&lt;/span&gt; &lt;span&gt;ഇന്ത്യാ&lt;/span&gt; &lt;span&gt;ടുഡെ&lt;/span&gt; &lt;span&gt;ഗ്രൂപ്പ്&lt;/span&gt; &lt;span&gt;സി&lt;/span&gt;.&lt;span&gt;ഇ&lt;/span&gt;.&lt;span&gt;ഒ&lt;/span&gt; &lt;span&gt;അരുണ്‍പുരി&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ഹെഡ്‌ലൈന്‍&lt;/span&gt; &lt;span&gt;ടുഡെ&lt;/span&gt; &lt;span&gt;ചാനലിന്&lt;/span&gt; &lt;span&gt;നിര്‍ദ്ദേശം&lt;/span&gt; &lt;span&gt;കൊടുത്തു&lt;/span&gt; &lt;span&gt;എന്ന&lt;/span&gt; &lt;span&gt;ഒറ്റ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;വാചകം&lt;/span&gt; &lt;span&gt;ബ്ലോഗുകളിലും&lt;/span&gt; &lt;span&gt;ഫെയ്‌സ്ബുക്കിലും&lt;/span&gt; &lt;span&gt;മെയില്‍&lt;/span&gt; &lt;span&gt;ഇന്‍&lt;/span&gt;-&lt;span&gt;ബോക്‌സിലും&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;മറ്റനേകം&lt;/span&gt; &lt;span&gt;സോഷ്യല്‍&lt;/span&gt; &lt;span&gt;നെറ്റ്‌വര്‍ക്കിങ്ങ്&lt;/span&gt; &lt;span&gt;സൈറ്റുകളിലും&lt;/span&gt; &lt;span&gt;വന്നുനിറഞ്ഞു&lt;/span&gt;. &lt;span&gt;ഈ&lt;/span&gt; &lt;span&gt;വാചകം&lt;/span&gt; &lt;span&gt;നിരവധി&lt;/span&gt; &lt;span&gt;ലക്ഷം&lt;/span&gt; &lt;span&gt;തവണ&lt;/span&gt; &lt;span&gt;റീ&lt;/span&gt;-&lt;span&gt;ട്വീറ്റ്&lt;/span&gt; &lt;span&gt;ചെയ്യപ്പെട്ടു&lt;/span&gt;. &lt;span&gt;ഹെഡ്‌ലൈ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;ന്‍&lt;/span&gt;&lt;/span&gt; &lt;span&gt;ടുഡെയുടെ&lt;/span&gt; &lt;span&gt;ഈ&lt;/span&gt; &lt;span&gt;നടപടി&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;അത്രമേല്‍&lt;/span&gt; '&lt;span&gt;ദേശീയ&lt;/span&gt;'&lt;span&gt;മല്ലാത്ത&lt;/span&gt; &lt;span&gt;ന്യൂസ്‌റൂമുകളിലെ&lt;/span&gt; &lt;span&gt;മാധ്യമപ്പടയുടെയും&lt;/span&gt;  &lt;span&gt;ഇന്റര്‍നെറ്റ്&lt;/span&gt; &lt;span&gt;കഫെകളിലെ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ചെറുപ്പങ്ങളുടെയും&lt;/span&gt;  &lt;span&gt;&lt;span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ck2vyaUM_IE/TTvS6SOvcdI/AAAAAAAAATU/dXcfW3zcSCs/s1600/african-people-mobile-phone.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 200px; height: 160px;" src="http://2.bp.blogspot.com/_ck2vyaUM_IE/TTvS6SOvcdI/AAAAAAAAATU/dXcfW3zcSCs/s200/african-people-mobile-phone.jpg" alt="" id="BLOGGER_PHOTO_ID_5565273663314293202" border="0" /&gt;&lt;/a&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;ഒടുവില്‍&lt;/span&gt;&lt;/span&gt; &lt;span&gt;നാട്ടിന്‍പു&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;റത്തെ&lt;/span&gt;&lt;/span&gt; &lt;span&gt;ഇളകുന്ന&lt;/span&gt; &lt;span&gt;ബഞ്ചിലിരുന്ന്&lt;/span&gt; &lt;span&gt;പുലര്‍കാപ്പി&lt;/span&gt; &lt;span&gt;മോന്തുന്ന&lt;/span&gt; '&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;മാധ്യമവിശകലന&lt;/span&gt; &lt;span&gt;വിദഗ്ധരുടെ&lt;/span&gt;'&lt;span&gt;യും&lt;/span&gt; &lt;span&gt;പരിഹാസത്തിന്&lt;/span&gt; &lt;span&gt;പാത്രമായി&lt;/span&gt;. &lt;span&gt;അല്ലെങ്കില്‍&lt;/span&gt; &lt;span&gt;ബോധപൂര്‍വ്വമായ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;മറവിയിലേക്ക്&lt;/span&gt; &lt;span&gt;ആണ്ടുപോകുമായിരുന്ന&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;വാര്‍ത്തയെ&lt;/span&gt; &lt;span&gt;ഇന്‍ക്യുബേറ്ററില്‍&lt;/span&gt; &lt;span&gt;വെച്ച്&lt;/span&gt; &lt;span&gt;വിരി&lt;/span&gt;&lt;span&gt;യിച്ചെടുക്കുന്ന&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;പുതിയകാലത്തിന്റെ&lt;/span&gt; &lt;span&gt;അത്ഭുതം&lt;/span&gt; &lt;span&gt;ആ&lt;/span&gt; &lt;span&gt;കൃത്യം&lt;/span&gt; &lt;span&gt;നിര്‍വ്വഹിച്ചവരെത്തന്നെ&lt;/span&gt; &lt;span&gt;അമ്പരിപ്പിച്ചിരുന്നു&lt;/span&gt;. &lt;span&gt;അതോടൊപ്പം&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;വ്യവസ്ഥാപിതമായ&lt;/span&gt; &lt;span&gt;മാധ്യമപ്രവര്‍ത്തനത്തിന്റെ&lt;/span&gt; &lt;span&gt;ആലങ്കാരികമരണത്തെയും&lt;/span&gt; &lt;span&gt;അത്&lt;/span&gt; &lt;span&gt;സൂചിപ്പിച്ചിരുന്നു&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;&lt;/span&gt;&lt;/span&gt;. &lt;span&gt;ബ്ലോ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;ഗുകളും&lt;/span&gt;&lt;/span&gt; &lt;span&gt;ഫേസ്ബുക്കും&lt;/span&gt; &lt;span&gt;ട്വിറ്ററും&lt;/span&gt; &lt;span&gt;എസ്&lt;/span&gt;.&lt;span&gt;എം&lt;/span&gt;.&lt;span&gt;എസ്‌കളും&lt;/span&gt; &lt;span&gt;എം&lt;/span&gt;.&lt;span&gt;എം&lt;/span&gt;.&lt;span&gt;എസ്‌കളും&lt;/span&gt; &lt;span&gt;ഒക്കെ&lt;/span&gt; &lt;span&gt;അടങ്ങുന്ന&lt;/span&gt; &lt;span&gt;പുതിയ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ഒരു&lt;/span&gt; &lt;span&gt;തരംഗത്തിന്റെ&lt;/span&gt; &lt;span&gt;സാധ്യതയും&lt;/span&gt; &lt;span&gt;അത്&lt;/span&gt;, &lt;span&gt;തീര്‍ച്ചയായും&lt;/span&gt; &lt;span&gt;അതിന്റെ&lt;/span&gt; &lt;span&gt;പരമിതികളോടുകൂടെത്തന്നെ&lt;/span&gt;,  &lt;span&gt;മുന്നോട്ടുവെച്ചു&lt;/span&gt;. &lt;span&gt;ഇത്തരം&lt;/span&gt; &lt;span&gt;പുതിയ&lt;/span&gt; &lt;span&gt;മാധ്യമങ്ങളുടെ&lt;/span&gt; &lt;span&gt;രാഷ്ട്രീയസാമ്പത്തിക&lt;/span&gt; &lt;span&gt;ശാസ്ത്രത്തെക്കുറിച്ചുള്ള&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;അന്വേഷണം&lt;/span&gt; &lt;span&gt;ഇന്ന്&lt;/span&gt; &lt;span&gt;പ്രസക്തമാണ&lt;/span&gt;.&lt;span&gt;്&lt;/span&gt; &lt;span&gt;അതിലേക്കുള്ള&lt;/span&gt; &lt;span&gt;ആമുഖം&lt;/span&gt; &lt;span&gt;മാത്രമാണ്&lt;/span&gt; &lt;span&gt;ഈ&lt;/span&gt; &lt;span&gt;കുറിപ്പ്&lt;/span&gt;.&lt;/span&gt;&lt;br /&gt;&lt;span style="font-size:100%;"&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);"&gt;റിപ്പോര്‍ട്ടറും&lt;/span&gt;&lt;span style="color: rgb(255, 0, 0);"&gt; &lt;/span&gt;&lt;span style="color: rgb(255, 0, 0);"&gt;വിഷയവും&lt;/span&gt;&lt;span style="color: rgb(255, 0, 0);"&gt;: &lt;/span&gt;&lt;span style="color: rgb(255, 0, 0);"&gt;ഒരു&lt;/span&gt;&lt;span style="color: rgb(255, 0, 0);"&gt; &lt;/span&gt;&lt;span style="color: rgb(255, 0, 0);"&gt;പ്രസ്‌ഫോട്ടോഗ്രാഫറുടെ&lt;/span&gt;&lt;span style="color: rgb(255, 0, 0);"&gt; &lt;/span&gt;&lt;span style="color: rgb(255, 0, 0);"&gt;രോഷം&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span style="color: rgb(255, 0, 0);"&gt;&lt;span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span&gt;കുറച്ച്&lt;/span&gt; &lt;span&gt;നാളുകള്‍ക്ക്&lt;/span&gt; &lt;span&gt;മുന്‍പ്&lt;/span&gt; &lt;span&gt;ഏതാനും&lt;/span&gt; &lt;span&gt;പത്രങ്ങളില്‍&lt;/span&gt; &lt;span&gt;അടിച്ചുവന്ന&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;ചിത്രം&lt;/span&gt; &lt;span&gt;ഏറെ&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;ശ്രദ്ധപിടിച്ചുപറ്റിയിരുന്നു&lt;/span&gt;. &lt;span&gt;അപകടത്തില്‍പെട്ട്&lt;/span&gt; &lt;span&gt;മറിഞ്ഞ്&lt;/span&gt; &lt;span&gt;കിടക്കുന്ന&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;വാഹനത്തിന്റെ&lt;/span&gt; &lt;span&gt;ദൃശ്യം&lt;/span&gt;  &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;മൊബൈലില്‍&lt;/span&gt; &lt;span&gt;പകര്‍ത്തുന്ന&lt;/span&gt; &lt;span&gt;ഒരുകൂട്ടം&lt;/span&gt; &lt;span&gt;ആളുകളുടെ&lt;/span&gt; &lt;span&gt;ചിത്രമായിരുന്നു&lt;/span&gt; &lt;span&gt;അത്&lt;/span&gt;. &lt;span&gt;ഇത്തരത്തില്‍&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;ദൃശ്യം&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;പകര്‍്ത്തുന്നത്&lt;/span&gt; &lt;span&gt;കേരളീയരുടെ&lt;/span&gt; &lt;span&gt;മങ്ങിക്കൊണ്ടിരിക്കുന്ന&lt;/span&gt; &lt;span&gt;ധാര്‍മ്മികതയുടെ&lt;/span&gt; &lt;span&gt;അടയാളമാണെന്നതായിരുന്നു&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ചര്‍ച്ചയുടെ&lt;/span&gt; &lt;span&gt;മര്‍മ്മം&lt;/span&gt;. &lt;span&gt;അഭയകേസില്‍&lt;/span&gt; &lt;span&gt;എറണാകുളം&lt;/span&gt; &lt;span&gt;സി&lt;/span&gt;.&lt;span&gt;ജെ&lt;/span&gt;.&lt;span&gt;എം&lt;/span&gt;. &lt;span&gt;കോടതിയില്‍&lt;/span&gt; &lt;span&gt;ഹാജരാക്കപ്പെട്ട&lt;/span&gt; &lt;span&gt;സിസ്റ്റര്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;സെഫിയുടെയും&lt;/span&gt; &lt;span&gt;ഫാദര്‍&lt;/span&gt; &lt;span&gt;കോട്ടൂരാന്റെയും&lt;/span&gt; &lt;span&gt;ദ്യശ്യ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;ങ്ങള്‍&lt;/span&gt;&lt;/span&gt; &lt;span&gt;ദ്യക്‌സാക്ഷികള്‍&lt;/span&gt; &lt;span&gt;ഇതേ&lt;/span&gt; &lt;span&gt;താല്‍പര്യത്തോടെത്തന്നെ&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;മൊബൈലില്‍&lt;/span&gt; &lt;span&gt;പകര്‍ത്തിയിരുന്നെങ്കിലും&lt;/span&gt; &lt;span&gt;ആ&lt;/span&gt; &lt;span&gt;സംഭവങ്ങള്‍&lt;/span&gt; &lt;span&gt;പകര്‍ത്തുന്നതില്‍&lt;/span&gt;, &lt;span&gt;പ്രത്യേകിച്ചും&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;അഭയയുടെ&lt;/span&gt; &lt;span&gt;മരണം&lt;/span&gt; &lt;span&gt;കേരളീയ&lt;/span&gt; &lt;span&gt;സാമൂഹ്യമനസാക്ഷിയിലുണ്ടാക്കിയിലുണ്ടാക്കി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;യ&lt;/span&gt;&lt;/span&gt; &lt;span&gt;ധാര്‍മ്മിക&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;രോഷത്തിന്റെ&lt;/span&gt; &lt;span&gt;വെളിച്ചത്തില്‍&lt;/span&gt;, &lt;span&gt;എന്തെങ്കിലും&lt;/span&gt; &lt;span&gt;അധാര്‍മ്മികതയുള്ളതായി&lt;/span&gt; &lt;span&gt;ആരും&lt;/span&gt; &lt;span&gt;കരുതിയിരുന്നി&lt;/span&gt;&lt;span&gt;ല്ല&lt;/span&gt;. &lt;span&gt;എന്നാല്‍&lt;/span&gt; &lt;span&gt;അപകട&lt;/span&gt; &lt;span&gt;കാഴ്ചകള്‍&lt;/span&gt; &lt;span&gt;കവര്‍ചെയ്യുന്നത്&lt;/span&gt; &lt;span&gt;നമുക്ക്&lt;/span&gt; &lt;span&gt;താങ്ങാവുന്നതിലധികമായിരുന്നു&lt;/span&gt;.&lt;/span&gt;&lt;br /&gt;&lt;span style="font-size:100%;"&gt;&lt;br /&gt;&lt;span&gt;ഫോട്ടോപകര്‍ത്തുന്നവര്‍ക്ക്&lt;/span&gt; &lt;span&gt;നിലവിലുള്ള&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;സവിശേഷാധികാരത്തെക്കുറിച്ച്&lt;/span&gt; &lt;span&gt;ആ&lt;/span&gt; &lt;span&gt;പ്രസ്‌ഫോട്ടോഗ്രാഫര്‍&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;ബോധവാനായിരുന്നുവെന്നതിന്&lt;/span&gt; &lt;span&gt;ചിത്രം&lt;/span&gt; &lt;span&gt;തന്നെയായിരുന്നു&lt;/span&gt; &lt;span&gt;തെളിവ്&lt;/span&gt;. &lt;span&gt;കേരളത്തിലെ&lt;/span&gt; &lt;span&gt;വനിതാ&lt;/span&gt; &lt;span&gt;പ്രസ്‌ഫോട്ടോഗ്രാഫര്‍മാ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;രില്‍&lt;/span&gt;&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;പക്ഷേ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ഒന്നാമത്തെയാളായ&lt;/span&gt;&lt;span style="font-style: italic;"&gt; &lt;/span&gt;&lt;span&gt;&lt;span&gt;&lt;span style="font-style: italic;"&gt;തേജസ്സി&lt;/span&gt;ലെ&lt;/span&gt;&lt;/span&gt; &lt;span&gt;രാഖി&lt;/span&gt; &lt;span&gt;സംഭവങ്ങള്‍ക്കും&lt;/span&gt; &lt;span&gt;അതു&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;പകര്‍ത്തുന്ന&lt;/span&gt; &lt;span&gt;ഫോട്ടോഗ്രാഫറുമെന്ന&lt;/span&gt; &lt;span&gt;നിലയില്‍&lt;/span&gt; &lt;span&gt;താനനുഭവിച്ചിരുന്ന&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;സന്ദിഗ്ദ്ധതകളെക്കുറിച്ച്&lt;/span&gt; &lt;span&gt;ഒരിക്കല്‍&lt;/span&gt; &lt;span&gt;പറഞ്ഞതോര്‍ക്കുന്നു&lt;/span&gt;. &lt;span&gt;ഒരു&lt;/span&gt; &lt;span&gt;സംഭവത്തെ&lt;/span&gt; &lt;span&gt;താന്‍&lt;/span&gt; &lt;span&gt;പുറത്തുനിന്ന്&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;വീക്ഷിക്കുന്നതാണോ&lt;/span&gt; &lt;span&gt;അതില്‍&lt;/span&gt; &lt;span&gt;ഇടപെടുന്നതാണോ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt; &lt;span&gt;ശരി&lt;/span&gt; &lt;span&gt;എന്നതായിരുന്നു&lt;/span&gt; &lt;span&gt;അവരുടെ&lt;/span&gt; &lt;span&gt;പ്രതിസന്ധി&lt;/span&gt;. &lt;span&gt;ഒരു&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ഫോട്ടോഗ്രാഫ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ck2vyaUM_IE/TTvTVK2_UqI/AAAAAAAAATs/zAH4KomHLWY/s1600/42-17918644.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 200px; height: 150px;" src="http://1.bp.blogspot.com/_ck2vyaUM_IE/TTvTVK2_UqI/AAAAAAAAATs/zAH4KomHLWY/s200/42-17918644.jpg" alt="" id="BLOGGER_PHOTO_ID_5565274125192090274" border="0" /&gt;&lt;/a&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;ര്‍&lt;/span&gt;&lt;/span&gt; &lt;span&gt;ഈ&lt;/span&gt; &lt;span&gt;സന്ദിഗ്ദ്ധതയുടെ&lt;/span&gt; &lt;span&gt;പരിഹാരത്തിനൊടുവില്‍&lt;/span&gt; &lt;span&gt;പുറംകാഴ്ചക്കാരനാവാന്‍&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;തീരുമാനിക്കുന്നതോടെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;അധികാരവ്യവസ്ഥ&lt;/span&gt; &lt;span&gt;രൂപപ്പെടുകയാണ്&lt;/span&gt;. &lt;span&gt;പകര്‍ത്തുന്നയാളും&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;പകര്‍ത്തപ്പെടുന്നവരുമെന്ന&lt;/span&gt; &lt;span&gt;ഈ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt; &lt;span&gt;അധികാരപരമായദ്വന്ദത്തില്‍&lt;/span&gt; &lt;span&gt;വിള്ളല്‍&lt;/span&gt; &lt;span&gt;വീഴ്ത്തി&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;എന്നിടത്തുനിന്നുമാണ്&lt;/span&gt; &lt;span&gt;മേല്‍&lt;/span&gt; &lt;span&gt;സൂചിപ്പിച്ച&lt;/span&gt; &lt;span&gt;ഫോട്ടോ&lt;/span&gt; &lt;span&gt;സാധ്യമായത്&lt;/span&gt;. (1)&lt;br /&gt;&lt;br /&gt;&lt;span&gt;ഈ&lt;/span&gt; &lt;span&gt;ലേഖനം&lt;/span&gt; &lt;span&gt;തയ്യാറാക്കുന്നതിന്റെ&lt;/span&gt; &lt;span&gt;ഭാഗമായി&lt;/span&gt; &lt;span&gt;വെബ്‌സൈറ്റുകളില്‍&lt;/span&gt; &lt;span&gt;നടത്തിയ&lt;/span&gt; &lt;span&gt;തെരച്ചിലില്‍&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;മൊബൈല്‍ലില്‍&lt;/span&gt; &lt;span&gt;അപകടഫോട്ടോ&lt;/span&gt; &lt;span&gt;പകര്‍ത്തുന്നവര്‍ക്കെതിരെയുള്ള&lt;/span&gt; &lt;span&gt;പരാതി&lt;/span&gt; &lt;span&gt;കേരളത്തില്‍&lt;/span&gt; &lt;span&gt;മാത്രം&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ഒതുങ്ങിനില്‍ക്കുന്നതല്ലെന്ന്&lt;/span&gt; &lt;span&gt;വ്യക്തമാക്കുന്ന&lt;/span&gt; &lt;span&gt;നിരവധി&lt;/span&gt; &lt;span&gt;വാര്‍ത്താശകലങ്ങള്‍&lt;/span&gt; &lt;span&gt;കണ്ടെത്താനായി&lt;/span&gt;. &lt;span&gt;ബ്രിട്ടനിലെ&lt;/span&gt; &lt;span&gt;മെയില്‍ഓണ്‍ലൈന്‍&lt;/span&gt; &lt;span&gt;ഇത്തരമൊരു&lt;/span&gt; &lt;span&gt;വാര്‍ത്ത&lt;/span&gt; &lt;span&gt;റി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;പ്പോര്‍ട്ടു&lt;/span&gt;&lt;/span&gt; &lt;span&gt;ചെയ്തിരുന്നു&lt;/span&gt;. &lt;span&gt;നൈ&lt;/span&gt;&lt;span&gt;ജീരിയയിലെ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;തെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;രക്കേറിയ&lt;/span&gt;&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;റോഡില്‍&lt;/span&gt; &lt;span&gt;നടന്ന&lt;/span&gt; &lt;span&gt;സംഭവം&lt;/span&gt; &lt;span&gt;രസകരമായിരുന്നു&lt;/span&gt;. &lt;span&gt;യൂണിഫോമിലുണ്ടായിരുന്ന&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;സൈനികന്റെയും&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;പൗരന്റെയും&lt;/span&gt; &lt;span&gt;കാറുകള്‍&lt;/span&gt; &lt;span&gt;തമ്മില്‍&lt;/span&gt; &lt;span&gt;കൂട്ടിയിടിച്ചു&lt;/span&gt;. &lt;span&gt;പുറത്തിറങ്ങിവന്ന&lt;/span&gt; &lt;span&gt;സൈനികന്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;മറ്റെയാളെ&lt;/span&gt; &lt;span&gt;മുഖത്തടിച്ചു&lt;/span&gt;. &lt;span&gt;തുടര്‍ന്ന്&lt;/span&gt; &lt;span&gt;ഇവര്‍ക്കിടയില്‍&lt;/span&gt; &lt;span&gt;വലിയ&lt;/span&gt; &lt;span&gt;വാക്കേറ്റവും&lt;/span&gt; &lt;span&gt;നടന്നു&lt;/span&gt;. &lt;span&gt;ഇതു&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;വീക്ഷിച്ചുകൊണ്ടിരുന്ന&lt;/span&gt; &lt;span&gt;ഒരാള്‍&lt;/span&gt; &lt;span&gt;തന്റെ&lt;/span&gt; &lt;span&gt;മൊബൈലില്‍&lt;/span&gt;  &lt;span&gt;സൈനികന്റെ&lt;/span&gt; &lt;span&gt;ഫോട്ടോ&lt;/span&gt; &lt;span&gt;എടുക്കാന്‍ശ്രമിച്ചു&lt;/span&gt;. &lt;span&gt;സൈനികന്‍&lt;/span&gt; &lt;span&gt;അതു&lt;/span&gt; &lt;span&gt;തടഞ്ഞു&lt;/span&gt;. &lt;span&gt;ഒരു&lt;/span&gt; &lt;span&gt;പ്രസ്&lt;/span&gt; &lt;span&gt;ഫോട്ടോഗ്രാ&lt;/span&gt;&lt;span&gt;ഫറല്ലാത്ത&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;വഴിപോക്കന്&lt;/span&gt; &lt;span&gt;ഇത്തരത്തില്‍&lt;/span&gt; &lt;span&gt;ഫോട്ടോ&lt;/span&gt; &lt;span&gt;എടുക്കാന്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;അധികാരമില്ലെന്നായിരുന്നു&lt;/span&gt; &lt;span&gt;സൈനികന്റെ&lt;/span&gt; &lt;span&gt;വാദം&lt;/span&gt;. &lt;span&gt;പ്രസ്&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ഫോട്ടോഗ്രാഫറ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;ല്ലാത്ത&lt;/span&gt;&lt;/span&gt; &lt;span&gt;ഒരാള്‍&lt;/span&gt; &lt;span&gt;ഫോട്ടോ&lt;/span&gt; &lt;span&gt;എടുക്കുന്നതിന്്&lt;/span&gt; &lt;span&gt;നൈജീരിയന്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;നിയമം&lt;/span&gt; &lt;span&gt;തടസ്സംനില്‍ക്കുന്നുണ്ടോ&lt;/span&gt; &lt;span&gt;എന്ന&lt;/span&gt; &lt;span&gt;ചോദ്യത്തോടെയാണ്&lt;/span&gt; &lt;span&gt;വാര്‍ത്ത&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;അവസാനിപ്പിച്ചിരിക്കുന്നത്&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span&gt;പുതിയകാലത്തെ&lt;/span&gt; &lt;span&gt;സാങ്കേതികവികാസങ്ങള്‍&lt;/span&gt; &lt;span&gt;ഇത്തരത്തില്‍&lt;/span&gt; &lt;span&gt;നിരവധി&lt;/span&gt; &lt;span&gt;പരമ്പരാഗത&lt;/span&gt; &lt;span&gt;മാതൃകകളെ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;പൊളിച്ചുകളയാന്‍&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt; &lt;span&gt;തുടങ്ങിയിട്ടുണ്ട്&lt;/span&gt;. &lt;span&gt;മാധ്യമരംഗത്തെ&lt;/span&gt;  &lt;span&gt;സാങ്കേതികവികാസത്തെയും&lt;/span&gt; &lt;span&gt;മൊത്തം&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;സമ്പദ്ഘടനയെയും&lt;/span&gt; &lt;span&gt;അത്&lt;/span&gt; &lt;span&gt;രൂപം&lt;/span&gt; &lt;span&gt;കൊടുക്കുന്ന&lt;/span&gt; &lt;span&gt;സാംസ്‌കാരിക&lt;/span&gt; &lt;span&gt;സൂചനകളെയും&lt;/span&gt; &lt;span&gt;ചരിത്ര&lt;/span&gt;&lt;span&gt;പരമായി&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;പരിശോധിച്ചുകൊണ്ട്&lt;/span&gt; &lt;span&gt;മാത്രമേ&lt;/span&gt; &lt;span&gt;പുതിയകാലത്തെ&lt;/span&gt; &lt;span&gt;നമുക്ക്&lt;/span&gt; &lt;span&gt;മനസ്സിലാക്കാനാവൂ&lt;/span&gt;.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:100%;"&gt;&lt;span style="color: rgb(255, 0, 0);"&gt;&lt;span&gt;ശാസ്ത്രവും&lt;/span&gt; സാങ്കേതികവിദ്യയുടെ &lt;span&gt;സംയോജനവും&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span&gt;സങ്കല്‍പങ്ങളിലും&lt;/span&gt; &lt;span&gt;അധികാരഘടനയിലും&lt;/span&gt; &lt;span&gt;ഉണ്ടായ&lt;/span&gt; &lt;span&gt;ഇത്തരം&lt;/span&gt; &lt;span&gt;പൊളിച്ചെഴുത്തലുകളും&lt;/span&gt; &lt;span&gt;അട്ടിമറികളും&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;വലിയ&lt;/span&gt; &lt;span&gt;ശതമാ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;നത്തോളം&lt;/span&gt;&lt;/span&gt; &lt;span&gt;സാങ്കേതിക&lt;/span&gt; &lt;span&gt;വിദ്യയിലുണ്ടായ&lt;/span&gt; &lt;span&gt;സാങ്കേതികസംയോജനമെന്ന&lt;/span&gt; (technological convergence) &lt;span&gt;പുത്തന്‍&lt;/span&gt; &lt;span&gt;പ്രവണതയുമായി&lt;/span&gt; &lt;span&gt;ബന്ധപ്പെട്ടാണിരിക്കുന്നത്&lt;/span&gt;. &lt;span&gt;സാങ്കേതികവിദ്യയുടെ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;വിവിധമേഖലകള്‍&lt;/span&gt; &lt;span&gt;ഒന്നുചേര്‍ന്നുവരുന്ന&lt;/span&gt; &lt;span&gt;പ്രക്രിയയെയാണ്&lt;/span&gt; &lt;span&gt;ടെക്‌നോളജിക്കല്‍&lt;/span&gt; &lt;span&gt;കണ്‍വര്‍ജന്‍സ്&lt;/span&gt; &lt;span&gt;അഥവ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;സാങ്കേതികസംയോജനം&lt;/span&gt; &lt;span&gt;എന്നു&lt;/span&gt; &lt;span&gt;പൊതുവില്‍&lt;/span&gt; &lt;span&gt;പറയുന്നത്&lt;/span&gt;. &lt;span&gt;ഈ&lt;/span&gt; &lt;span&gt;ഒന്നു&lt;/span&gt; &lt;span&gt;ചേരല്‍&lt;/span&gt; &lt;span&gt;പ്രക്രിയയുടെ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ഫലമായാണ്&lt;/span&gt; &lt;span&gt;വിവിധ&lt;/span&gt; &lt;span&gt;ഉപയോഗങ്ങള്‍&lt;/span&gt; &lt;span&gt;ഒരൊറ്റ&lt;/span&gt; &lt;span&gt;ഉപകരണത്തിലൂടെ&lt;/span&gt; &lt;span&gt;സാധ്യമാകുന്നത്&lt;/span&gt;.( &lt;span&gt;മൊബൈല്‍ഫോണ്‍&lt;/span&gt; &lt;span&gt;എന്നത്&lt;/span&gt; &lt;span&gt;ആളുകള്‍&lt;/span&gt; &lt;span&gt;പരസ്പരം&lt;/span&gt; &lt;span&gt;സംസാരിക്കുന്ന&lt;/span&gt; &lt;span&gt;ഉപകരണം&lt;/span&gt; &lt;span&gt;എന്നനില&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;യില്‍&lt;/span&gt;&lt;/span&gt; &lt;span&gt;നിന്ന്&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;നെറ്റ്ബ്രൗസിങ്ങ്&lt;/span&gt; &lt;span&gt;ചെയ്യുന്നതിനുള്ള&lt;/span&gt; &lt;span&gt;ഉപകരണംകൂടിയായിമാറിയിരിക്കുന്നു&lt;/span&gt;  &lt;span&gt;എന്നത്&lt;/span&gt; &lt;span&gt;ഈ&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;സംയോജനപ്ര&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ck2vyaUM_IE/TTvTvQDkEuI/AAAAAAAAAT8/ijRNm5Qa-Jo/s1600/india-mobile.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 200px; height: 132px;" src="http://3.bp.blogspot.com/_ck2vyaUM_IE/TTvTvQDkEuI/AAAAAAAAAT8/ijRNm5Qa-Jo/s200/india-mobile.jpg" alt="" id="BLOGGER_PHOTO_ID_5565274573263606498" border="0" /&gt;&lt;/a&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;ക്രിയയുടെ&lt;/span&gt;&lt;/span&gt; &lt;span&gt;ഉദാഹരണമായി&lt;/span&gt; &lt;span&gt;പറയാം&lt;/span&gt;). &lt;span&gt;യഥാര്‍ഥത്തില്‍&lt;/span&gt; &lt;span&gt;ഇതിനെ&lt;/span&gt; &lt;span&gt;പുത്തന്‍&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;എന്നുപറയുന്നത്&lt;/span&gt; &lt;span&gt;പൂര്‍ണ്ണമായും&lt;/span&gt; &lt;span&gt;ശരിയല്ല&lt;/span&gt;; &lt;span&gt;കാരണം&lt;/span&gt; &lt;span&gt;സാങ്കേതികവിദ്യയുടെ&lt;/span&gt; &lt;span&gt;ഇതുവരെയുള്ള&lt;/span&gt; &lt;span&gt;മുഴുവന്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ചരിത്രവും&lt;/span&gt; &lt;span&gt;ഈ&lt;/span&gt; &lt;span&gt;പ്രവണതയുടെ&lt;/span&gt; &lt;span&gt;കൂടി&lt;/span&gt; &lt;span&gt;ചരിത്രമാണ്&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span&gt;പത്തൊമ്പതാം&lt;/span&gt; &lt;span&gt;നൂറ്റാണ്ടിന്റെ&lt;/span&gt; &lt;span&gt;പകുതിയില്‍&lt;/span&gt; &lt;span&gt;ടെലഗ്രാഫിന്റെയും&lt;/span&gt; &lt;span&gt;അണ്ടര്‍വാട്ടര്‍&lt;/span&gt; &lt;span&gt;കേബിളിന്റെയും&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;വികാസത്തോടെ&lt;/span&gt; &lt;span&gt;രൂപം&lt;/span&gt; &lt;span&gt;കൊണ്ട&lt;/span&gt; &lt;span&gt;ടെലികമ്യൂണിക്കേഷന്‍&lt;/span&gt; &lt;span&gt;യുഗം&lt;/span&gt; &lt;span&gt;ഒരര്‍ഥത്തില്‍&lt;/span&gt; &lt;span&gt;മാധ്യമരംഗ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;ത്തെ&lt;/span&gt;&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;സാങ്കേതികസംയോജനത്തിന്റെ&lt;/span&gt; &lt;span&gt;ആദ്യഘട്ടമായി&lt;/span&gt; &lt;span&gt;കണക്കാക്കാം&lt;/span&gt;. &lt;span&gt;വാര്‍ത്തകള്‍ക്ക്&lt;/span&gt; &lt;span&gt;മനുഷ്യനേക്കാള്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;വേഗത്തില്‍&lt;/span&gt; &lt;span&gt;സഞ്ചരിക്കാന്‍&lt;/span&gt; &lt;span&gt;കഴിഞ്ഞത്&lt;/span&gt; &lt;span&gt;അന്നുമുതലായിരുന്നു&lt;/span&gt;. &lt;span&gt;അതോടെ&lt;/span&gt; &lt;span&gt;മാധ്യമരംഗം&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;പ്രാദേശികരൂപത്തില്‍&lt;/span&gt; &lt;span&gt;നിന്നും&lt;/span&gt; &lt;span&gt;ആഗോളതലത്തിലേക്കുയരുന്നതിനുള്ള&lt;/span&gt; &lt;span&gt;സാധ്യതകള്‍&lt;/span&gt; &lt;span&gt;രൂപം&lt;/span&gt; &lt;span&gt;കൊണ്ടു&lt;/span&gt;. &lt;span&gt;റോയിട്ടേഴ്‌സ്&lt;/span&gt; (&lt;span&gt;യു&lt;/span&gt;.&lt;span&gt;കെ&lt;/span&gt;), &lt;span&gt;അസോസിയേറ്റഡ്&lt;/span&gt; &lt;span&gt;പ്രസ്&lt;/span&gt;(&lt;span&gt;യു&lt;/span&gt;.&lt;span&gt;എസ്&lt;/span&gt;),  &lt;span&gt;ഹാവാസ്&lt;/span&gt;(&lt;span&gt;ഫ്രാന്‍സ്&lt;/span&gt;) &lt;span&gt;തുടങ്ങിയ&lt;/span&gt; &lt;span&gt;മാധ്യമ&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;ഏജന്‍സികള്‍&lt;/span&gt; &lt;span&gt;രൂപം&lt;/span&gt; &lt;span&gt;കൊള്ളുന്നത്&lt;/span&gt; &lt;span&gt;ഈ&lt;/span&gt; &lt;span&gt;പശ്ചാത്തലത്തിലായിരുന്നു&lt;/span&gt;. &lt;span&gt;ഇരുപതാംനൂറ്റാണ്ടിന്റെ&lt;/span&gt; &lt;span&gt;രണ്ടാം&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ദശകത്തോടെ&lt;/span&gt; &lt;span&gt;രൂപം&lt;/span&gt; &lt;span&gt;കൊണ്ട&lt;/span&gt; &lt;span&gt;റേഡിയോ&lt;/span&gt; &lt;span&gt;പോലുള്ള&lt;/span&gt; &lt;span&gt;പ്രക്ഷേപണസംവിധാനങ്ങളാകട്ടെ&lt;/span&gt; &lt;span&gt;ഇത്തരം&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;സാധ്യതകളെ&lt;/span&gt; &lt;span&gt;കൂടുതല്‍&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;&lt;/span&gt;&lt;/span&gt; &lt;span&gt;വികസിപ്പിക്കാനുതകുന്നതായിരുന്നു&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span&gt;മാധ്യമരംഗത്തിലെ&lt;/span&gt; &lt;span&gt;രൂപസംവിധാനത്തെ&lt;/span&gt; &lt;span&gt;മാറ്റിയെടുക്കുന്നതില്‍&lt;/span&gt; &lt;span&gt;കഴിഞ്ഞ&lt;/span&gt; &lt;span&gt;നൂറ്റമ്പത്&lt;/span&gt; &lt;span&gt;വര്‍ഷം&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;കൊണ്ടുണ്ടായതിനേക്കാള്‍&lt;/span&gt; &lt;span&gt;ഇരട്ടി&lt;/span&gt; &lt;span&gt;വേഗതയാണ്&lt;/span&gt; &lt;span&gt;അവസാന&lt;/span&gt; &lt;span&gt;പത്തുവര്‍ഷംകൊണ്ടുണ്ടായതെന്ന്&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;നിസ്സംശയം&lt;/span&gt; &lt;span&gt;പറയാം&lt;/span&gt;.  &lt;span&gt;ടെലിവിഷന്‍&lt;/span&gt;, &lt;span&gt;ടെലികമ്യൂണിക്കേഷന്‍&lt;/span&gt; &lt;span&gt;സംവിധാനങ്ങള്‍&lt;/span&gt;, &lt;span&gt;എന്നുതുടങ്ങി&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;പൊതുവില്‍&lt;/span&gt; &lt;span&gt;ഇലക്‌ട്രോണിക്‌സ്&lt;/span&gt; &lt;span&gt;രംഗത്തുണ്ടായ&lt;/span&gt; &lt;span&gt;എല്ലാ&lt;/span&gt; &lt;span&gt;വികാസങ്ങളും&lt;/span&gt; &lt;span&gt;തുടക്കം&lt;/span&gt; &lt;span&gt;മുതല്‍&lt;/span&gt; &lt;span&gt;തന്നെ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;സാങ്കേതികസംയോജനത്തിന്റെ&lt;/span&gt; &lt;span&gt;പ്രവണതകള്‍&lt;/span&gt; &lt;span&gt;പ്രകടിപ്പിച്ചു&lt;/span&gt;. 1920-&lt;span&gt;ല്‍ത്തന്നെ&lt;/span&gt; &lt;span&gt;പ്ര&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;മുഖ&lt;/span&gt;&lt;/span&gt; &lt;span&gt;ടെലിഫോണ്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;കമ്പനിയായ&lt;/span&gt; &lt;span&gt;അഠ&lt;/span&gt; &amp;amp; &lt;span&gt;ഠ&lt;/span&gt; &lt;span&gt;റേഡിയോ&lt;/span&gt; &lt;span&gt;സ്റ്റേഷനുകളെ&lt;/span&gt; &lt;span&gt;പരസ്പരം&lt;/span&gt; &lt;span&gt;ബന്ധിപ്പിച്ച്&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;നെറ്റ്‌വര്‍ക്ക്&lt;/span&gt; &lt;span&gt;സൃഷ്ടിക്കാന്‍&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;തീരുമാനിച്ചിരുന്നു&lt;/span&gt;. &lt;span&gt;ടെലികമ്യൂണിക്കേഷന്‍&lt;/span&gt;- &lt;span&gt;മാധ്യമ&lt;/span&gt; &lt;span&gt;വ്യവസായസംയോജനത്തിന്റെ&lt;/span&gt; &lt;span&gt;ആദ്യശ്രമം&lt;/span&gt;  &lt;span&gt;പക്ഷെ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;പാറ്റ&lt;/span&gt;&lt;span&gt;ന്റുമായി&lt;/span&gt; &lt;span&gt;ബന്ധപ്പെട്ട&lt;/span&gt; &lt;span&gt;തര്‍ക്കങ്ങളില്‍തട്ടി&lt;/span&gt; &lt;span&gt;തകര്‍ന്നുപോയി&lt;/span&gt;. &lt;span&gt;ഒരുതരത്തില്‍പറഞ്ഞാല്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ടെലികമ്യൂണിക്കേഷന്‍&lt;/span&gt;-&lt;span&gt;മാധ്യമ&lt;/span&gt; &lt;span&gt;സംയോജനത്തെ&lt;/span&gt; &lt;span&gt;മറ്റൊരര്‍ഥത്തില്‍&lt;/span&gt; &lt;span&gt;നേരിടുകയായിരുന്നു&lt;/span&gt; AT &amp;amp;T.&lt;br /&gt;&lt;br /&gt;&lt;span&gt;കഴിഞ്ഞ&lt;/span&gt; &lt;span&gt;ദശകത്തിന്റെ&lt;/span&gt; &lt;span&gt;അവസാനത്തിലും&lt;/span&gt; &lt;span&gt;ഈ&lt;/span&gt; &lt;span&gt;ദശകത്തിന്റെ&lt;/span&gt; &lt;span&gt;തുടക്കത്തിലുമാണ്&lt;/span&gt; &lt;span&gt;ഡിജിറ്റല്‍&lt;/span&gt; - &lt;span&gt;കമ്പ്യൂട്ടര്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;സാങ്കേതികതയുടെ&lt;/span&gt; &lt;span&gt;വികാസം&lt;/span&gt; &lt;span&gt;കൂടുതല്‍&lt;/span&gt; &lt;span&gt;ഉയര്‍ന്ന&lt;/span&gt; &lt;span&gt;രൂപത്തിലെത്തുന്നത്&lt;/span&gt;. &lt;span&gt;കമ്പ്യൂട്ടര്‍&lt;/span&gt;, &lt;span&gt;മൊബൈല്‍ഫോണ്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;പോലുള്ള&lt;/span&gt; &lt;span&gt;പുതിയ&lt;/span&gt; &lt;span&gt;ഡിജിറ്റല്‍&lt;/span&gt; &lt;span&gt;ഉപകരണങ്ങള്‍ക്കും&lt;/span&gt; &lt;span&gt;കമ്പ്യൂട്ടര്‍&lt;/span&gt; &lt;span&gt;നെറ്റ്‌വര്‍ക്കിങ്ങ്&lt;/span&gt; &lt;span&gt;പോലുള്ള&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ck2vyaUM_IE/TTvTU6IqRrI/AAAAAAAAATk/iqA3qwOQn40/s1600/alexander_graham_bell_1876_speaking_into_telephone.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 163px; height: 141px;" src="http://3.bp.blogspot.com/_ck2vyaUM_IE/TTvTU6IqRrI/AAAAAAAAATk/iqA3qwOQn40/s200/alexander_graham_bell_1876_speaking_into_telephone.jpg" alt="" id="BLOGGER_PHOTO_ID_5565274120702805682" border="0" /&gt;&lt;/a&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;സാങ്കേതികവിദ്യക്കും&lt;/span&gt; &lt;span&gt;ഇത്&lt;/span&gt; &lt;span&gt;ജന്മം&lt;/span&gt; &lt;span&gt;നല്‍കി&lt;/span&gt;. &lt;span&gt;ഇതോടെ&lt;/span&gt; &lt;span&gt;ഇലക്‌ട്രോണിക്‌സ്&lt;/span&gt; &lt;span&gt;രംഗത്തെ&lt;/span&gt; &lt;span&gt;ഭീമന്മാര്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;മാധ്യമരംഗത്തേക്ക്&lt;/span&gt; &lt;span&gt;കടന്നുവന്നു&lt;/span&gt;. 2000 &lt;span&gt;ത്തില്‍&lt;/span&gt; &lt;span&gt;മാധ്യമരംഗം&lt;/span&gt; &lt;span&gt;ഭരിച്ചിരുന്ന&lt;/span&gt; &lt;span&gt;ഡിസ്‌നി&lt;/span&gt;, &lt;span&gt;എ&lt;/span&gt;.&lt;span&gt;ഒ&lt;/span&gt;.&lt;span&gt;ല്‍&lt;/span&gt;.&lt;span&gt;ടൈംവാര്‍നര്‍&lt;/span&gt;, &lt;span&gt;സോണി&lt;/span&gt;, &lt;span&gt;ന്യൂസ്&lt;/span&gt; &lt;span&gt;കോര്‍പ്പറേഷന്‍&lt;/span&gt;, &lt;span&gt;വിയാകോം&lt;/span&gt;, &lt;span&gt;വിവേണ്ടി&lt;/span&gt;, &lt;span&gt;ബെര്‍ട്ടല്‍സ്‌മേന്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;എന്നീ&lt;/span&gt;  &lt;span&gt;ഏഴു&lt;/span&gt; &lt;span&gt;പ്രധാന&lt;/span&gt; &lt;span&gt;ഭീമന്മാരില്‍&lt;/span&gt; &lt;span&gt;പലരും&lt;/span&gt; &lt;span&gt;ഇലക്‌ട്രോണിക്‌സ്&lt;/span&gt; &lt;span&gt;രംഗത്ത്&lt;/span&gt; &lt;span&gt;ശ്രദ്ധപതിപ്പിച്ചിരുന്ന&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;കമ്പനികളായിരുന്നു&lt;/span&gt;. &lt;span&gt;പതിനഞ്ച്&lt;/span&gt; &lt;span&gt;വര്‍ഷങ്ങള്‍ക്കുമുന്‍പ്്&lt;/span&gt; &lt;span&gt;ഇവരില്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;പലരും&lt;/span&gt; &lt;span&gt;മാധ്യമരംഗത്തുതന്നെ&lt;/span&gt; &lt;span&gt;ഉണ്ടായിരുന്നില്ലെന്ന്&lt;/span&gt; &lt;span&gt;റോബര്‍ട്ട്&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;മക്‌ചെസ്‌നി&lt;/span&gt; &lt;span&gt;രേഖപ്പെടുത്തുന്നു&lt;/span&gt;. &lt;span&gt;ഇലക്‌ട്രോണിക്‌സ്&lt;/span&gt;- &lt;span&gt;മാധ്യമ&lt;/span&gt; &lt;span&gt;രംഗത്തെ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;സാങ്കേതിക&lt;/span&gt; &lt;span&gt;സംയോജനമായിരുന്നു&lt;/span&gt; &lt;span&gt;ഇലക്‌ട്രോണിക്‌സ്&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;വ്യവസായത്തെയും&lt;/span&gt; &lt;span&gt;മാധ്യമവ്യവസായത്തെയും&lt;/span&gt; &lt;span&gt;സംയോജിപ്പിച്ചത്&lt;/span&gt;. &lt;span&gt;പിന്നീട്&lt;/span&gt; &lt;span&gt;ഇന്റര്‍നെറ്റിന്റെ&lt;/span&gt; &lt;span&gt;വികാസത്തോടെ&lt;/span&gt;(&lt;span&gt;ഇന്റര്‍നെറ്റ്&lt;/span&gt; &lt;span&gt;ഇന്ന്&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;മാധ്യമങ്ങളെ&lt;/span&gt; &lt;span&gt;സഹായിക്കുന്നതിനുള്ള&lt;/span&gt; &lt;span&gt;ഉപാധി&lt;/span&gt; &lt;span&gt;മാത്രമല്ല&lt;/span&gt; &lt;span&gt;സ്വയം&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;മാധ്യമം&lt;/span&gt; &lt;span&gt;കൂടിയാണ്&lt;/span&gt;) &lt;span&gt;കരുത്താര്‍ജ്ജിച്ച&lt;/span&gt; &lt;span&gt;മൈക്രോസോഫ്റ്റ്&lt;/span&gt;, &lt;span&gt;ഗൂഗിള്‍&lt;/span&gt; , &lt;span&gt;&lt;span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;എ&lt;/span&gt;&lt;/span&gt;.&lt;span&gt;ഒ&lt;/span&gt;.&lt;span&gt;എല്‍&lt;/span&gt; &lt;span&gt;പോലുള്ള&lt;/span&gt; &lt;span&gt;കമ്പനികളും&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;മാധ്യമരംഗത്തെത്തി&lt;/span&gt;. &lt;span&gt;ചുരുക്കത്തില്‍&lt;/span&gt; &lt;span&gt;മാധ്യമ&lt;/span&gt; -&lt;span&gt;ക&lt;/span&gt;&lt;span&gt;മ്പ്യൂട്ടര്‍&lt;/span&gt; &lt;span&gt;വ്യവസായത്തിലും&lt;/span&gt; &lt;span&gt;സംയോജനപ്രക്രിയ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;നടന്നുകൊണ്ടിരിക്കയാണ്&lt;/span&gt;. &lt;span&gt;ഇതോടൊപ്പം&lt;/span&gt; &lt;span&gt;ടെലികമ്യൂണിക്കേഷന്‍&lt;/span&gt; &lt;span&gt;കമ്പനികളും&lt;/span&gt; &lt;span&gt;കമ്പ്യുട്ടര്‍&lt;/span&gt; &lt;span&gt;കമ്പനികളും&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;തമ്മിലുള്ള&lt;/span&gt; &lt;span&gt;സംയോജനവും&lt;/span&gt; &lt;span&gt;അതിലൂടെ&lt;/span&gt; &lt;span&gt;അതിന്റെ&lt;/span&gt; &lt;span&gt;ശരിയായ&lt;/span&gt; &lt;span&gt;അര്‍ഥത്തിലുള്ള&lt;/span&gt; '&lt;span&gt;ആഗോളമാധ്യമം&lt;/span&gt;' &lt;span&gt;രൂപപ്പെടാനുള്ള&lt;/span&gt; &lt;span&gt;സാധ്യതയും&lt;/span&gt; &lt;span&gt;തള്ളിക്കളയാനാവില്ല&lt;/span&gt;. &lt;span&gt;കാരണം&lt;/span&gt; &lt;span&gt;നാമിന്ന്&lt;/span&gt; &lt;span&gt;നമ്മുടെ&lt;/span&gt; &lt;span&gt;ഇ&lt;/span&gt;-&lt;span&gt;മെയില്‍&lt;/span&gt; &lt;span&gt;തുറന്ന്&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;വായിക്കുന്നത്&lt;/span&gt; &lt;span&gt;വിന്റോസ്&lt;/span&gt; &lt;span&gt;ഓപ്പറേറ്റിങ്&lt;/span&gt; &lt;span&gt;സിസ്റ്റം&lt;/span&gt; &lt;span&gt;ഉള്ള&lt;/span&gt; &lt;span&gt;കമ്പ്യൂട്ടറിലൂടെ&lt;/span&gt; &lt;span&gt;മാത്രമല്ല&lt;/span&gt; &lt;span&gt;ഏതെങ്കിലും&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;ടെലഫോണ്‍കണക്ഷനുള്ള&lt;/span&gt; &lt;span&gt;നോക്കിയാ&lt;/span&gt; &lt;span&gt;ഇ&lt;/span&gt;-&lt;span&gt;സീരിസ്&lt;/span&gt; &lt;span&gt;ഫോണിലൂടെയുമാണ്&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);"&gt;മൊബൈല്‍&lt;/span&gt;&lt;span style="color: rgb(255, 0, 0);"&gt; &lt;/span&gt;&lt;span style="color: rgb(255, 0, 0);"&gt;ജേണലിസം&lt;/span&gt;&lt;br /&gt;&lt;span&gt;സാങ്കേതികമേഖലയിലെ&lt;/span&gt; &lt;span&gt;ഇത്തരം&lt;/span&gt; &lt;span&gt;കൂടിച്ചേരലുകള്‍&lt;/span&gt; &lt;span&gt;പരമ്പരാഗത&lt;/span&gt; &lt;span&gt;മാധ്യമങ്ങളിലും&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;പ്രതികരണങ്ങളുണ്ടാക്കി&lt;/span&gt;. &lt;span&gt;അതിന്&lt;/span&gt; &lt;span&gt;ഏറ്റവും&lt;/span&gt; &lt;span&gt;നല്ല&lt;/span&gt;  &lt;span&gt;ഉദാഹരണമായിരുന്നു&lt;/span&gt; &lt;span&gt;മൊബൈല്‍&lt;/span&gt; &lt;span&gt;&lt;span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;ജേണലിസം&lt;/span&gt;&lt;/span&gt;. &lt;span&gt;മൊബൈല്‍&lt;/span&gt; &lt;span&gt;ഹാന്റ്&lt;/span&gt; &lt;span&gt;സെറ്റുകളെ&lt;/span&gt; &lt;span&gt;അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള&lt;/span&gt; &lt;span&gt;ഈ&lt;/span&gt; &lt;span&gt;മാതൃക&lt;/span&gt; &lt;span&gt;ലോകത്തിലെ&lt;/span&gt; &lt;span&gt;പ&lt;/span&gt;&lt;span&gt;ല&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ന്യൂസ്&lt;/span&gt; &lt;span&gt;ഏജന്‍സികളും&lt;/span&gt; &lt;span&gt;ഉപയോഗപ്പെടുത്തിയിരുന്നു&lt;/span&gt;. &lt;span&gt;ഒരേ&lt;/span&gt; &lt;span&gt;സമയം&lt;/span&gt;  &lt;span&gt;റെക്കോഡിങ്ങിനും&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ബ്രോഡ്കാസ്റ്റിങ്ങിനുമുളള&lt;/span&gt; &lt;span&gt;ഉപകരണമെന്ന&lt;/span&gt; &lt;span&gt;നിലക്ക&lt;/span&gt; &lt;span&gt;്&lt;/span&gt; &lt;span&gt;ഉപയോഗിക്കാനുള്ള&lt;/span&gt; &lt;span&gt;മൊബൈലിന്റെ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;കഴിവായിരുന്നു&lt;/span&gt; &lt;span&gt;ഇതിന്റെ&lt;/span&gt; &lt;span&gt;അടിസ്ഥാനം&lt;/span&gt;. 2007 &lt;span&gt;ല്‍&lt;/span&gt; &lt;span&gt;റോയിട്ടര്‍&lt;/span&gt; &lt;span&gt;തങ്ങളുടെ&lt;/span&gt; &lt;span&gt;തെരഞ്ഞെടുക്കപ്പെട്ട&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;മാധ്യമപ്രവര്‍ത്തകരെ&lt;/span&gt; &lt;span&gt;മൊബൈല്‍&lt;/span&gt; &lt;span&gt;ജേണലിസ്റ്റുകളാക്കി&lt;/span&gt; &lt;span&gt;മാറ്റി&lt;/span&gt;. &lt;span&gt;കഴിഞ്ഞ&lt;/span&gt; &lt;span&gt;ബീജിങ്ങ്&lt;/span&gt; &lt;span&gt;ഒളിമ്പിക്‌സ്&lt;/span&gt; &lt;span&gt;അങ്ങ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;നെയാണ്&lt;/span&gt; &lt;span&gt;റോയിട്ടര്‍&lt;/span&gt; &lt;span&gt;റിപ്പോര്‍ട്ട്&lt;/span&gt; &lt;span&gt;ചെയ്തത്&lt;/span&gt;. (&lt;span&gt;കല്‍ക്കത്താ&lt;/span&gt; &lt;span&gt;ന്യൂസ്&lt;/span&gt; &lt;span&gt;എന്ന&lt;/span&gt; &lt;span&gt;മലയാളസിനിമയില്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;മൊബൈല്‍വഴി&lt;/span&gt; &lt;span&gt;വാര്‍ത്ത&lt;/span&gt; &lt;span&gt;സംപ്രേഷപണം&lt;/span&gt; &lt;span&gt;ചെയ്യുന്നുണ്ട്&lt;/span&gt;). &lt;span&gt;പുതുതായി&lt;/span&gt; &lt;span&gt;രൂപം&lt;/span&gt; &lt;span&gt;കൊള്ളുന്ന&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;സാങ്കേതികവിദ്യയെ&lt;/span&gt; &lt;span&gt;തങ്ങളുടെ&lt;/span&gt; &lt;span&gt;പരമ്പരാഗത&lt;/span&gt; &lt;span&gt;സംവിധാനത്തോട്&lt;/span&gt; &lt;span&gt;കൂട്ടിയിണക്കാനുള്ള&lt;/span&gt; &lt;span&gt;ശ്രമമാണ്&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;മൊബൈല്‍&lt;/span&gt; &lt;span&gt;ജേണലിസം&lt;/span&gt;. &lt;span&gt;മാധ്യമലോകത്തിന്റെ&lt;/span&gt; &lt;span&gt;അധികാരഘടനയില്‍&lt;/span&gt;  &lt;span&gt;അ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;തൊരിക്കലും&lt;/span&gt;&lt;/span&gt; &lt;span&gt;കാര്യമായ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;വിള്ളലുകള്‍&lt;/span&gt; &lt;span&gt;വീഴ്ത്തുന്നില്ലെന്നതാണ്&lt;/span&gt; &lt;span&gt;ശ്രദ്ധേയം&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);"&gt;സാങ്കേതികവിദ്യയും&lt;/span&gt;&lt;span style="color: rgb(255, 0, 0);"&gt; &lt;/span&gt;&lt;span style="color: rgb(255, 0, 0);"&gt;വൈയക്തികതയും&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span&gt;കഴിഞ്ഞ&lt;/span&gt; &lt;span&gt;നവമ്പര്‍&lt;/span&gt; 19-&lt;span&gt;ാംതിയതി&lt;/span&gt; &lt;span&gt;തൃശ്ശുരില്‍&lt;/span&gt; &lt;span&gt;വെച്ചു&lt;/span&gt; &lt;span&gt;നടന്ന&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;വിവാഹച്ചടങ്ങ്&lt;/span&gt;  &lt;span&gt;മൊബൈലും&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ഇന്റര്‍നെറ്റും&lt;/span&gt; &lt;span&gt;ഉപയോഗിച്ചുകൊണ്ട്&lt;/span&gt; &lt;span&gt;തത്സമയം&lt;/span&gt; &lt;span&gt;പ്രക്ഷേപണം&lt;/span&gt; &lt;span&gt;ചെയ്തു&lt;/span&gt;. &lt;span&gt;നിരവധി&lt;/span&gt; &lt;span&gt;ആളുകള്‍&lt;/span&gt; &lt;span&gt;തത്സമയം&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;കാണുകയും&lt;/span&gt; &lt;span&gt;ചെയ്തിരുന്നു&lt;/span&gt;. &lt;span&gt;ഇത്തരത്തില്‍&lt;/span&gt; &lt;span&gt;മുന്‍പ്&lt;/span&gt; &lt;span&gt;സാമൂഹ്യസംഘാടനത്തിലൂടെ&lt;/span&gt; &lt;span&gt;മാത്രം&lt;/span&gt; &lt;span&gt;ചെയ്യാന്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;കഴിഞ്ഞിരുന്ന&lt;/span&gt; &lt;span&gt;പ്രവ്യത്തി&lt;/span&gt; &lt;span&gt;ഇപ്പോള്‍&lt;/span&gt; &lt;span&gt;വൈയക്തിക&lt;/span&gt; &lt;span&gt;തെരഞ്ഞെടുപ്പിന്റെ&lt;/span&gt; &lt;span&gt;ഭാഗമായി&lt;/span&gt; &lt;span&gt;മാറിയിരിക്കുന്നു&lt;/span&gt;. &lt;span&gt;ഈ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;പ്രത്യേകതരം&lt;/span&gt; &lt;span&gt;വൈയക്തികതതന്നെ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;യാണ്&lt;/span&gt;&lt;/span&gt; &lt;span&gt;പുതിയകാലത്തെ&lt;/span&gt; &lt;span&gt;സാങ്കേതിക&lt;/span&gt; &lt;span&gt;വിദ്യയെ&lt;/span&gt; &lt;span&gt;മറ്റു&lt;/span&gt;&lt;span&gt;ള്ളവയില്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;നിന്ന്&lt;/span&gt; &lt;span&gt;വേര്‍തിരിച്ച്&lt;/span&gt;  &lt;span&gt;നിര്‍ത്തുന്നതും&lt;/span&gt; &lt;span&gt;അധികാരഘടനയില്‍&lt;/span&gt; &lt;span&gt;അട്ടിമറിക്കു&lt;/span&gt; &lt;span&gt;കാരണമാകുന്നതും&lt;/span&gt;. &lt;span&gt;ഈ&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;അട്ടിമറിയോടുള്ള&lt;/span&gt; &lt;span&gt;പ്രതികരണമാണ്&lt;/span&gt; &lt;span&gt;ലേഖനത്തിന്റെ&lt;/span&gt; &lt;span&gt;തുടക്കത്തില്‍&lt;/span&gt; &lt;span&gt;സൂചിപ്പിച്ച&lt;/span&gt; &lt;span&gt;ഫോട്ടോഗ്രാഫ്&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span&gt;പഴയകാല&lt;/span&gt; &lt;span&gt;പത്രപ്രവര്‍ത്തകന്റെ&lt;/span&gt; &lt;span&gt;ഉപകരണമായിരുന്ന&lt;/span&gt; &lt;span&gt;സ്റ്റില്‍ക്യാമറയില്‍&lt;/span&gt; &lt;span&gt;നിന്നും&lt;/span&gt; &lt;span&gt;മൊബൈല്‍ക്യാമറ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;പല&lt;/span&gt; &lt;span&gt;അര്‍ഥത്തിലും&lt;/span&gt; &lt;span&gt;പുതിയ&lt;/span&gt; &lt;span&gt;ഉപകരണമാണ്&lt;/span&gt;. &lt;span&gt;പ്രത്യേക&lt;/span&gt; &lt;span&gt;സന്ദര്‍ഭങ്ങളുടെ&lt;/span&gt; &lt;span&gt;രേഖപ്പെടുത്തലും&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ഓര്‍ത്തുവെക്കലുമാണ്&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;സ്റ്റില്‍ക്യാമറയെങ്കില്‍&lt;/span&gt; &lt;span&gt;ഏതുസമയവും&lt;/span&gt; &lt;span&gt;കൈയില്‍&lt;/span&gt; &lt;span&gt;വെക്കുന്ന&lt;/span&gt; &lt;span&gt;ഒ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ck2vyaUM_IE/TTvTlC73gVI/AAAAAAAAAT0/3ELjycdiLTk/s1600/blogging_01.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 200px; height: 164px;" src="http://1.bp.blogspot.com/_ck2vyaUM_IE/TTvTlC73gVI/AAAAAAAAAT0/3ELjycdiLTk/s200/blogging_01.jpg" alt="" id="BLOGGER_PHOTO_ID_5565274397942972754" border="0" /&gt;&lt;/a&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;&lt;/span&gt;&lt;/span&gt;&lt;span&gt;രു&lt;/span&gt; &lt;span&gt;വസ്തുവെന്ന&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;നിലയില്‍&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;&lt;/span&gt;&lt;/span&gt; &lt;span&gt;മൊബൈല്‍ക്യാമറ&lt;/span&gt; &lt;span&gt;വിഷയത്തേക്കാള്‍&lt;/span&gt; &lt;span&gt;സമയത്തേയാണ്&lt;/span&gt; &lt;span&gt;പകര്‍ത്തുന്നത്&lt;/span&gt;. &lt;span&gt;ഒ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;രു&lt;/span&gt;&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;കലാപ്രവര്‍ത്തനമെന്നതിലുപരി&lt;/span&gt; &lt;span&gt;അത്&lt;/span&gt; &lt;span&gt;വ്യക്തികള്‍ക്കിടയിലുള്ള&lt;/span&gt; &lt;span&gt;ഇടപെടലിന്റെയും&lt;/span&gt; &lt;span&gt;കൂടി&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;&lt;span&gt;&lt;/span&gt;&lt;/span&gt; &lt;span&gt;ഭാഗമാണ്&lt;/span&gt;. &lt;span&gt;അപകടം&lt;/span&gt; &lt;span&gt;മൊബൈലിലാക്കുന്ന&lt;/span&gt; &lt;span&gt;മലയാളി&lt;/span&gt;  &lt;span&gt;ചെയ്യുന്നതും&lt;/span&gt; &lt;span&gt;ഇതുതന്നെ&lt;/span&gt;. '&lt;span&gt;പഴഞ്ചനായ&lt;/span&gt;' &lt;span&gt;നമ്മുടെ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;പ്രസ്‌ഫോട്ടോഗ്രാഫര്‍&lt;/span&gt; &lt;span&gt;ചെയ്യുന്ന&lt;/span&gt; &lt;span&gt;അതേകാര്യം&lt;/span&gt; &lt;span&gt;തന്നെയാണ്&lt;/span&gt; &lt;span&gt;മൊബൈലിലൂടെ&lt;/span&gt; &lt;span&gt;കാഴ്ചക്കാരും&lt;/span&gt; &lt;span&gt;ചെയ്യുന്നത്&lt;/span&gt;. &lt;span&gt;അവര്‍ക്കത്&lt;/span&gt; &lt;span&gt;പകര്‍ത്താം&lt;/span&gt;, &lt;span&gt;സൂക്ഷിക്കാം&lt;/span&gt;, &lt;span&gt;പ്രക്ഷേപണം&lt;/span&gt; &lt;span&gt;ചെയ്യുകയുമാവാം&lt;/span&gt;!&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:100%;"&gt;&lt;span style="color: rgb(255, 0, 0);"&gt;ബ്ലോഗ്&lt;/span&gt;&lt;span style="color: rgb(255, 0, 0);"&gt;, &lt;/span&gt;&lt;span style="color: rgb(255, 0, 0);"&gt;ഫെയ്‌സ്ബുക്ക്&lt;/span&gt;&lt;span style="color: rgb(255, 0, 0);"&gt;, &lt;/span&gt;&lt;span style="color: rgb(255, 0, 0);"&gt;പൊതുബോധം&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span style="color: rgb(255, 0, 0);"&gt;&lt;span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span&gt;വൈയക്തികതയുടെ&lt;/span&gt; &lt;span&gt;ആഘോഷമാണ്&lt;/span&gt; &lt;span&gt;പുതിയകാലം&lt;/span&gt;. &lt;span&gt;ഇന്റര്‍നെറ്റ്&lt;/span&gt; &lt;span&gt;അടിസ്ഥാനമാക്കിയുള്ള&lt;/span&gt; &lt;span&gt;സോഷ്യല്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;നെറ്റ്‌വര്‍ക്കിങ്ങ്&lt;/span&gt; &lt;span&gt;സൈറ്റുകള്‍&lt;/span&gt; &lt;span&gt;പോലുള്ളവ&lt;/span&gt; &lt;span&gt;വ്യക്തിയുടെ&lt;/span&gt; &lt;span&gt;ഇടപെടല്‍&lt;/span&gt; &lt;span&gt;ശേഷി&lt;/span&gt; &lt;span&gt;വര്‍ദ്ധിപ്പിക്കുന്നു&lt;/span&gt;. &lt;span&gt;സാമൂഹ്യസംഘാടനത്തിന്റെ&lt;/span&gt; &lt;span&gt;അഭാവത്തിലും&lt;/span&gt; &lt;span&gt;വ്യക്തിയുടെ&lt;/span&gt; &lt;span&gt;ഇച്ഛകള്‍ക്കനുസരിച്ച്&lt;/span&gt; &lt;span&gt;പ്രവര്‍ത്തിക്കാന്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;കഴിയുന്നു&lt;/span&gt;. &lt;span&gt;ഇതുതന്നെയാണ്&lt;/span&gt; &lt;span&gt;അവയുടെ&lt;/span&gt; &lt;span&gt;ശക്തിയും&lt;/span&gt;. &lt;span&gt;ഒപ്പം&lt;/span&gt;  &lt;span&gt;ഇത്&lt;/span&gt; &lt;span&gt;സ്വാതന്ത്രത്തിന്റെയും&lt;/span&gt;  &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ജനാധിപത്യത്തിന്റെയും&lt;/span&gt; &lt;span&gt;പുതിയ&lt;/span&gt; &lt;span&gt;മേഖലകള്‍&lt;/span&gt; &lt;span&gt;തുറന്നു&lt;/span&gt; &lt;span&gt;തരുന്നുമുണ്ട്&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span&gt;എന്നാല്‍&lt;/span&gt; &lt;span&gt;പൊതുബോധം&lt;/span&gt; &lt;span&gt;ജനാധിപത്യപരമാവുമെന്നതിന്&lt;/span&gt;  &lt;span&gt;ഇത്&lt;/span&gt; &lt;span&gt;നേരിട്ട്&lt;/span&gt; &lt;span&gt;ഒരുറപ്പും&lt;/span&gt;  &lt;span&gt;തരുന്നില്ല&lt;/span&gt;. &lt;span&gt;പലപ്പോഴും&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;കടുത്ത&lt;/span&gt; &lt;span&gt;വിവേചനത്തിന്റെയും&lt;/span&gt; &lt;span&gt;വംശീയതയുടെയും&lt;/span&gt; &lt;span&gt;ജനാധിപത്യവിരുദ്ധതയുടെയും&lt;/span&gt;  &lt;span&gt;ഭാഷയിലാണ്&lt;/span&gt;  &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ഇന്റര്‍നെറ്റ്&lt;/span&gt; &lt;span&gt;സംസാരിക്കുന്നത്&lt;/span&gt;. &lt;span&gt;സാങ്കേതികസംയോജനത്തിന്റെ&lt;/span&gt; &lt;span&gt;പശ്ചാത്തലത്തില്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;മെര്‍ജറുകളിലൂടെയും&lt;/span&gt; &lt;span&gt;അക്വിസിഷനുകളിലൂടെയും&lt;/span&gt; &lt;span&gt;ക്രോസ്ഓണര്‍ഷിപ്പിലൂടെയും&lt;/span&gt; &lt;span&gt;നടക്കുന്ന&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;വ്യവസായങ്ങളുടെ&lt;/span&gt; &lt;span&gt;സംയോജനം&lt;/span&gt; &lt;span&gt;ഗുരൂതരമായ&lt;/span&gt; &lt;span&gt;മറ്റു&lt;/span&gt; &lt;span&gt;സാധ്യതകളിലേക്കും&lt;/span&gt; &lt;span&gt;വഴിതുറക്കുന്നു&lt;/span&gt;&lt;span&gt;ണ്ട്&lt;/span&gt;. &lt;span&gt;ലോകത്തിലെ&lt;/span&gt; &lt;span&gt;ശൃംഘലാവല്‍ക്കരിക്കപ്പെട്ട&lt;/span&gt; &lt;span&gt;വിവരശേഖരങ്ങള്‍&lt;/span&gt; &lt;span&gt;ഗൂഗിള്‍&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;പോലുള്ള&lt;/span&gt; &lt;span&gt;ഏതാനും&lt;/span&gt; &lt;span&gt;കമ്പനികക്കവകാശപ്പെട്ട&lt;/span&gt; &lt;span&gt;ആറോ&lt;/span&gt; &lt;span&gt;എഴോ&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;സൂപ്പര്‍കമ്പ്യൂറുകളില്‍&lt;/span&gt; &lt;span&gt;നിക്ഷിപ്തമായിക്കൊണ്ടിരിക്കയാണ്&lt;/span&gt;. &lt;span&gt;അത്&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;എങ്ങനെ&lt;/span&gt; &lt;span&gt;ഉപയോഗിക്കണമെന്നതാകട്ടെ&lt;/span&gt; &lt;span&gt;ആ&lt;/span&gt; &lt;span&gt;കമ്പിനിയുടെ&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;വിവേചനാധികാരവുമായി&lt;/span&gt; &lt;span&gt;ബന്ധപ്പെട്ട&lt;/span&gt; &lt;span&gt;പ്രശ്‌നവും&lt;/span&gt;. &lt;span&gt;ചുരുക്കത്തില്‍&lt;/span&gt; &lt;span&gt;ഈ&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;സംയോജനപ്രക്രിയ&lt;/span&gt; &lt;span&gt;അധികാര&lt;/span&gt; &lt;span&gt;സംയോജനമല്ലാതെ&lt;/span&gt; &lt;span&gt;മറ്റൊന്നുമല്ല&lt;/span&gt;. &lt;span&gt;അധികാരത്തെ&lt;/span&gt; &lt;span&gt;അട്ടിമറിക്കുന്ന&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;സാധ്യത&lt;/span&gt;&lt;/span&gt; &lt;span style="font-size:100%;"&gt;&lt;span&gt;അധികാരകേന്ദ്രീകരണത്തിനു&lt;/span&gt; &lt;span&gt;കാരണമാകുന്ന&lt;/span&gt; &lt;span&gt;അവസാനത്തെ&lt;/span&gt; &lt;span&gt;ഉദാഹരണവും&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ck2vyaUM_IE/TTvWqRM7n1I/AAAAAAAAAUE/-7WHcdCqlJI/s1600/untitled.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 200px; height: 149px;" src="http://2.bp.blogspot.com/_ck2vyaUM_IE/TTvWqRM7n1I/AAAAAAAAAUE/-7WHcdCqlJI/s200/untitled.jpg" alt="" id="BLOGGER_PHOTO_ID_5565277786206871378" border="0" /&gt;&lt;/a&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:100%;"&gt;(1) 1994&lt;span&gt;ല്‍&lt;/span&gt; &lt;span&gt;പുലിറ്റ്‌സര്‍&lt;/span&gt; &lt;span&gt;സമ്മാനം&lt;/span&gt; &lt;span&gt;നേടിയ&lt;/span&gt; &lt;span&gt;കെവിന്‍കാര്‍ട്ടര്‍&lt;/span&gt; &lt;span&gt;സൂഡാനിലെ&lt;/span&gt; &lt;span&gt;ക്ഷാമം&lt;/span&gt; &lt;span&gt;ചിത്രീകരിക്കുന്നിടയില്‍&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;യു&lt;/span&gt;.&lt;span&gt;എന്‍&lt;/span&gt;.&lt;/span&gt;&lt;span style="font-size:100%;"&gt;ദു&lt;/span&gt;&lt;span style="font-size:100%;"&gt;രിതാ&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ശ്വാസ&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;ക്യാമ്പിലേക്ക്&lt;/span&gt;&lt;span style="font-size:100%;"&gt; &lt;span&gt;ഇഴഞ്ഞുനീക്കുന്ന&lt;/span&gt; &lt;span&gt;കുട്ടിയുടെ&lt;/span&gt; &lt;span&gt;ഫോട്ടോ&lt;/span&gt; &lt;span&gt;എടുത്തിരുന്നു&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;. &lt;span&gt;പിന്നിലായി&lt;/span&gt;  &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ഒരു&lt;/span&gt; &lt;span&gt;കഴുകന്‍&lt;/span&gt; &lt;span&gt;കുട്ടിയു&lt;/span&gt;&lt;br /&gt;&lt;span&gt;ടെ&lt;/span&gt; &lt;span&gt;മരണം&lt;/span&gt; &lt;span&gt;കാത്തിരിക്കുകയാണ്&lt;/span&gt;. &lt;span&gt;പിന്നീട്&lt;/span&gt; &lt;span&gt;കുട്ടിക്കെന്തു&lt;/span&gt; &lt;span&gt;സംഭവിച്ചെന്ന്&lt;/span&gt; &lt;span&gt;ഫോട്ടോഗ്രാഫര്‍ക്കടക്കം&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ആര്‍ക്കും&lt;/span&gt; &lt;span&gt;അറിയില്ല&lt;/span&gt;. &lt;span&gt;എന്തുകൊണ്ട്&lt;/span&gt; &lt;span&gt;താന്‍&lt;/span&gt; &lt;span&gt;ആ&lt;/span&gt; &lt;span&gt;കുട്ടിയെ&lt;/span&gt; &lt;span&gt;ദുരിതാശ്വാസ&lt;/span&gt; &lt;span&gt;ക്യാമ്പിലെത്തിച്ചില്ല&lt;/span&gt; &lt;span&gt;എന്ന&lt;/span&gt; &lt;/span&gt;&lt;span style="font-size:100%;"&gt;&lt;span&gt;ചോദ്യത്തിനു&lt;/span&gt; &lt;span&gt;മുന്നില്‍&lt;/span&gt; &lt;span&gt;പിടിച്ചുനില്‍ക്കാമാവാതെ&lt;/span&gt; &lt;span&gt;ഒടുവില്‍&lt;/span&gt;  &lt;span&gt;ആ&lt;/span&gt; &lt;span&gt;ഫോട്ടോഗ്രാഫര്‍&lt;/span&gt; &lt;span&gt;ആത്മഹത്യചെയ്തു&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span style="font-style: italic;"&gt;(തേജസ്&lt;/span&gt;  ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ചത്)&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-2649510209376588737?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/2649510209376588737/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=2649510209376588737' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/2649510209376588737'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/2649510209376588737'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2011/01/blog-post.html' title='ഫോര്‍ത്ത് എസ്റ്റേറ്റിന്റെ മരണം?'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ck2vyaUM_IE/TTvSuksv_RI/AAAAAAAAATM/hgH48Z9TtOw/s72-c/press.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-4789273526755117829</id><published>2010-11-17T10:15:00.000-08:00</published><updated>2010-11-17T22:34:00.531-08:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഹിറ്റ്ലറുടെ മണം...!</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_ck2vyaUM_IE/TOQrd-oyrBI/AAAAAAAAAS4/dz02c97qMgk/s1600/thettayil.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 234px; height: 138px;" src="http://4.bp.blogspot.com/_ck2vyaUM_IE/TOQrd-oyrBI/AAAAAAAAAS4/dz02c97qMgk/s200/thettayil.jpg" alt="" id="BLOGGER_PHOTO_ID_5540601235602844690" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="color: rgb(0, 0, 153);font-size:180%;" &gt;&lt;span style="font-weight: bold;"&gt;    കേ&lt;/span&gt;&lt;/span&gt;രളത്തില്‍ 126 അദ്ധ്യാപകര്‍ കമ്മ്യൂണിറ്റി പോലീസ്‌ ഓഫീസേഴ്സായി സ്ഥാനമേറ്റു എന്നത്   ഒരു നിസ്സാര വാര്‍ത്തയല്ല.  സംസ്ഥാനത്തൊട്ടാകെ 6500 വിദ്ധ്യാര്‍ത്ഥികളും 260 അദ്ധ്യാപകരും ഈ പദ്ധതിയുടെ  ഭാഗമായിട്ടുണ്ടെന്ന്‌   നോഡല്‍ ഓഫീസര്‍ പി.വിജയന്‍ പറയുന്നു. പരിശീലനം  പൂര്‍ത്തിയാക്കിയവര്‍ സബ്‌ ഇന്‍സ്പെക്ടര്‍ക്കു സമാനമായ ഓണററി റാങ്കില്‍  നിയമിക്കപ്പെടും. പരിശീലനത്തിന്‍റെ ഭാഗമായി ഭരണഘടനയും കുട്ടികളുടെ  മനശ്ശാസ്ത്രവുമൊക്കെ അദ്ധ്യാപകരെ പഠിപ്പിക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;സംസ്ഥാനത്തെ വിവിധ  സ്ക്കൂളുകളില്‍ നിന്ന്‌ തെരഞ്ഞെടുത്ത അദ്ധ്യാപകരുടെ പാസ്സിങ്ങ്‌ ഔട്ട്പരേഡില്‍  പങ്കെടുത്തുകൊണ്ട്‌ ഇക്കഴിഞ്ഞ 14-ആം തിയതി തൃശ്ശൂരില്‍ മന്ത്രി തെറ്റയില്‍  അദ്ധ്യാപകരെ പോലീസ്‌ സേനയില്‍ ചേര്‍ത്തുകൊണ്ട്‌ നടപ്പാക്കുന്ന ഈ പദ്ധതി  രാജ്യത്തിനാകമാനം മാതൃകയാണെന്ന്‌ ചൂണ്ടിക്കാട്ടി. രാജ്യത്തൊട്ടാകെ  രൂപം കൊള്ളുന്ന  ഭീകരവാദത്തിനും വിഘടനവാദത്തിനും വര്‍ഗ്ഗീയതയ്ക്കും എതിരെ കുട്ടികളെ  സജ്ജമാക്കുന്നതിന്റെ ഭാഗമായിട്ടാണത്രെ കുട്ടിപ്പോലീസ്‌ പദ്ധതിയും അദ്ധ്യാപക  പോലീസ്‌ പദ്ധതിയും നടപ്പാക്കുന്നത്‌.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;അദ്ധ്യാപകരും &lt;/span&gt;&lt;span style="font-weight: bold;"&gt;പോലീസും&lt;/span&gt;&lt;br /&gt;&lt;br /&gt;കുട്ടികളില്‍  മനുഷ്യത്വവും മൂല്യവ്യവസ്ഥയും വളര്‍ത്തിയെടുക്കുന്നതിനുള്ള ഉപാധിയായാണ്‌ പുരാതന  കാലം മുതലേ അദ്ധ്യാപകരെ കണക്കിലെടുത്തിരുന്നത്‌. ഭാവി  തലമുറയെന്ന നിലയില്‍  കുട്ടികളില്‍ ഇത്തരം മൂല്യവ്യവസ്ഥകള്‍ രൂപപ്പെടേണ്ടത്‌ പ്രധാനമാണെന്ന്‌  കരുതപ്പെട്ടു. നിലനില്‍ ക്കുന്ന വ്യവസ്ഥയുടെ സംരക്ഷകരെന്ന നിലയില്‍ അദ്ധ്യാപകരുടെ ഈ  ദൌത്യം പോലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌, പ്രശ്നവിധേയമാക്കിയിട്ടുണ്ട്‌.  ഭരണകൂടത്തിന്റെ  മൃദു-പ്രത്യയശാസ്ത്ര ഉപകരണങ്ങളാ&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ck2vyaUM_IE/TOQpsV1yZHI/AAAAAAAAASo/IpO5B80neew/s1600/Photo0315.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 340px; height: 146px;" src="http://2.bp.blogspot.com/_ck2vyaUM_IE/TOQpsV1yZHI/AAAAAAAAASo/IpO5B80neew/s200/Photo0315.jpg" alt="" id="BLOGGER_PHOTO_ID_5540599283326280818" border="0" /&gt;&lt;/a&gt;യാണ്‌ ഗ്രാംഷിയെ പോലുള്ള ചിന്തകര്‍  ഈ സംവിധാനത്തെ നോക്കിക്കാണുന്നത്‌. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പുതിയ  'കുട്ടി/അദ്ധ്യാപക പോലീസ്‌' പ്രസ്ഥാനം ഇത്തരം സംവിധാനങ്ങളെ കൂടുതല്‍  ഫാസിസവല്‍ക്കരിക്കുമെന്നു തന്നെ കരുതണം‌..കുറച്ചുകാലം മുന്‍പുവരെയും അദ്ധ്യാപനത്തെ പോലീസിങ്ങില്‍  നിന്നും വ്യത്യസ്തമായ ഒന്നായാണ്‌ കണക്കാക്കിയിരുന്നത്‌. സ്കൂളിനുള്ളില്‍ ഒരു തരം  ഓട്ടോണമി നില്‍ക്കുന്നുവെന്നു പോലും വിശ്വസിക്കപ്പെട്ടിരുന്നു. പോലീസ് ഭാഷ സംസാരിക്കുന്ന അദ്ധ്യാപകന്‍ മികച്ച അദ്ധ്യാപകനായി കരുതപ്പെട്ടിരുന്നില്ല. ചൂരലില്‍ മധുരമായൊന്നുമില്ലെന്ന് തിരിച്ചറിയുകയും ചെയ്തു.  സ്ക്കൂള്‍  ഗെയ്റ്റിനു വെളിയില്‍ പോലീസും സ്ക്കൂളിനകത്തു വിദ്യാര്‍ത്ഥിയുമെന്ന ഒരു  വേര്‍തിരിവ്‌ പ്രായോഗികമായും മനശാസ്ത്രപരമായി പോലും നിലനിന്നിരുന്നു.  കേരളത്തിന്റെ സമരതീക്ഷ്ണമായ ഇന്നലകളിലെ വിദ്യാര്‍ത്ഥി ജീവിതങ്ങള്‍ ഇപ്പോഴും ഇതിനു  സാക്ഷ്യം പറയുന്നുണ്ട്‌. ഇതിനെയൊക്കെ അട്ടിമറിച്ചു കൊണ്ടാണ്‌ സ്ക്കൂളിനകത്തെ  വിദ്യാര്‍ത്ഥി തിരിഞ്ഞുനോക്കുമ്പോള്‍ തങ്ങളില്‍ ചിലരും പഠിപ്പിക്കുന്ന  അദ്ധ്യാപകരില്‍ ചിലരും പോലീസ്സായി മാറി എന്നു  തിരിച്ചറിയുന്നത്‌. ഇത്‌ തീര്‍ച്ചയായും പല  ചോദ്യങ്ങളിലേക്കും നമ്മെ വലിച്ചടുപ്പിക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;(രാഷ്ട്ര)സുരക്ഷ ഒ&lt;/span&gt;&lt;span style="font-weight: bold;"&gt;രു രൂപകമെന്ന  നിലയില്‍&lt;/span&gt;&lt;br /&gt;&lt;br /&gt;സമകാലിക സന്ദര്‍ഭത്തില്‍ (രാഷ്ട്ര)സുരക്ഷ എന്നത്‌ നമ്മുടെ  വിശകലനങ്ങളുടേയും ബോധ്യങ്ങളുടേയും മര്‍മ്മസ്ഥാനത്തെ&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ck2vyaUM_IE/TOQprpShOJI/AAAAAAAAASQ/D7VNKZ83j0E/s1600/Untitled-1.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 156px; height: 195px;" src="http://2.bp.blogspot.com/_ck2vyaUM_IE/TOQprpShOJI/AAAAAAAAASQ/D7VNKZ83j0E/s200/Untitled-1.jpg" alt="" id="BLOGGER_PHOTO_ID_5540599271367194770" border="0" /&gt;&lt;/a&gt;ത്തിയിരിക്കയാണ്‌.  സമൂഹത്തിന്റെ മുഴുവന്‍ പ്രവര്‍ത്തിയുടെയും വിശകലന മാതൃകയോ മാനദണ്ഡമോ ആയി, ഒരു  പ്രിസമായി 'സുരക്ഷ' മാറിക്കഴിഞ്ഞു. രാജ്യത്താകമാനം രൂപംകൊണ്ടുകഴിഞ്ഞ  അപരവല്‍ക്കരണത്തിന്റെ മാരകാവസ്ഥയിലേക്കു കൂടിയാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നത്‌.  നമ്മുടെ മുഴുവന്‍ ചിന്തകളിലും ഇത്‌ രൂപകമായി പ്രവര്‍ത്തിക്കുന്നുണ്ട്‌.  കുറച്ചുകാലം മുന്‍പ്‌ സ്റ്റെബിലൈസര്‍ വില്‍ക്കുന്ന ഒരു കമ്പനി പുറത്തുവിട്ട   പരസ്യം ഏറെ ശ്രദ്ധേയമയിരുന്നു.അത്യാധുനിക ആയുധങ്ങളുമായി മണല്‍ ചാക്കുകള്‍ക്കു  പുറകിലായി യുദ്ധസന്നദ്ധരായി നില്‍ക്കുന്ന പട്ടാളക്കാര്‍ എല്‍.സി.ഡി  ടി.വി ക്കു കാവല്‍  നില്‍ക്കുന്നു. നിങ്ങളുടെ എല്‍.സി.ഡി.യുടെ സംരക്ഷണം ഇനി മുതല്‍ സുരക്ഷാഭടന്‍മാരുടെ  ചുമതലയിലാണെന്നു പരസ്യം നമ്മെ അറിയിക്കുന്നു. തോക്കെടുത്ത്‌  ഇലക്ട്രിക്ക്   സിഗ്നലുകള്‍ക്കെതിരെ പോരാടുന്ന &lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ck2vyaUM_IE/TOTBzrwpuPI/AAAAAAAAATA/iPqAmMLmxxY/s1600/gold.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 158px; height: 179px;" src="http://2.bp.blogspot.com/_ck2vyaUM_IE/TOTBzrwpuPI/AAAAAAAAATA/iPqAmMLmxxY/s200/gold.jpg" alt="" id="BLOGGER_PHOTO_ID_5540766535236827378" border="0" /&gt;&lt;/a&gt;സൈനികരെയായിരു&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ck2vyaUM_IE/TOQpsPg-wDI/AAAAAAAAASg/dy6XC7Frszo/s1600/nakshathra.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 142px; height: 176px;" src="http://1.bp.blogspot.com/_ck2vyaUM_IE/TOQpsPg-wDI/AAAAAAAAASg/dy6XC7Frszo/s200/nakshathra.jpg" alt="" id="BLOGGER_PHOTO_ID_5540599281628397618" border="0" /&gt;&lt;/a&gt;ന്നു ഇതേ കമ്പനിയുടെ ടി.വി.  പരസ്യത്തില്‍ ചിത്രീകരിച്ചിരുന്നത്‌. ‘മലബാര്‍ ഗോള്‍ഡി‘ന്റെ പരസ്യത്തിലാകട്ടെ  മാലിന്യമുക്തിയെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവുമായി കണ്ണിചേര്‍ത്തിരിക്കുന്നു.  മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ്കേണല്‍ പദവി ഇത്തരം ആവശ്യത്തിന്‌ ഉപയോഗിച്ചതിനെ  ചൊല്ലി അക്കാലത്ത്‌ ചില പ്രതിഷേധസ്വരങ്ങള്‍ ഉയരാതിരുന്നില്ല.  കൊപ്പത്തെ(പാലക്കാട്‌)ഒരു ഹോട്ടലിന്റെ (‘നക്ഷത്ര റീജന്‍സി‘)പരസ്യത്തില്‍ നക്ഷത്രപരാമര്‍ശത്തെ ചിത്രീകരിച്ചിരിക്കുന്നത്‌ പഴയകാല കാല്‍പ്പനിക ഭാവുകത്വത്തിന്റെ രൂപകത്താലല്ല, മറിച്ച്‌ നക്ഷത്രയുദ്ധത്തെയോ സാഹസികതയെയോ ഒക്കെ ഓര്‍മ്മപ്പെടുത്തുന്ന ഇമേജറിയിലൂടെയാണ്‌. സുരക്ഷ നമ്മുടെ ചിന്തകളില്‍ ഒരു ഒബ്സഷനായി മാറിയിരിക്കയാണ്‌.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സജാതീയത(homogeneity)&lt;/span&gt;&lt;br /&gt;&lt;br /&gt;   നമ്മുടെ രാഷ്ട്രവ്യവഹാരത്തില്‍ &lt;span style="font-style: italic; font-weight: bold;"&gt;‘&lt;/span&gt;&lt;span style="font-style: italic;"&gt;വ്യത്യസ്തതകള്‍&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;‘ഇന്ന്‌ ഭയപ്പാടോടെയോ  രാഷ്ട്രവിരുദ്ധമോ ആയ ഒന്നായാണ്‌ മനസ്സിലാക്കപ്പെടുന്നത്‌. വ്യത്യസ്തത എന്നാല്‍  ജാതി, മതം, ദേശീയത, പ്രാദേശികത, ഗോത്രം, ഭാഷ, രാഷ്ട്രീയം എന്നിങ്ങനെ എന്തുമാകാം.  ഇപ്പോള്‍ ഉള്ളത് എന്താണോ അത്  നിലനില്‍പ്പിന്റെ ഏക സാദ്ധ്യതയാണെന്നു കരുതപ്പെടുന്നു. ജനാഭിലാഷം, സാമൂഹ്യപരിണാമം എന്നിവക്കൊന്നും ഒരു സ്ഥാനവും അത്‌ കല്‍പ്പിക്കുന്നില്ല. ഇന്നത്തെ ഈ വര്‍ത്തമാന സാധ്യതപോലും സ്റ്റാറ്റസ്ക്കോയുടെ  അട്ടിമറിയായിരുന്നുവെന്ന്‌ അത്‌ മറന്നുപോകുന്നു. ചരിത്രത്തെ അത്‌  വകവെക്കുന്നേയില്ല.&lt;br /&gt;&lt;br /&gt;നവംബര്‍ 14 ന്‌ ഹിന്ദുവില്‍ മുന്‍ സി.ബി.ഐ  ഡയറക്ടറായിരുന്ന ആര്‍.കെ. രാഘവന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഒബാമയുടെ  ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതക്കെതിരെയുള്ള യുദ്ധത്തെ  ക്കുറിച്ച്‌ ആലോചിക്കുന്ന ലേഖനം, ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനസമയത്ത്‌ ഡര്‍ഹിയിലെയും  മുംബൈയിലെയും പോലീസ്‌ സേന വഹിച്ച സ്തുത്യര്‍ഹമായ സേവനത്തെ വാഴ്ത്തുന്നു. ഒപ്പം  ഇത്തരം സന്ദര്‍ശനസമയങ്ങളില്‍ സംഭവിക്കാവുന്ന ചില അപകടകരമായ സാധ്യതകളെക്കുറിച്ച്‌  അദ്ദേഹം ആശങ്കപങ്കുവെക്കുകയാണ്‌. ഡല്‍ഹിയിലെയും മുംബൈയിലെയും പോലീസ്‌ സേനകള്‍  സജാതീയ(ഹോമോജീനിയസ്‌)മല്ലെന്നും അവയില്‍ രാജ്യത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍  നിന്നുള്ള ഒരു ലക്ഷത്തോളം പേര്‍ ഇപ്പോള്‍ ജോലിചെയ്യുന്നുണ്ടെന്നതിനാല്‍ അപകടസാധ്യത (അവരിലാരെങ്കിലും ആക്രമണത്തിന് മുതിരുന്നതിനുള്ള സാധ്യത ) ഏറെയുണ്ടെന്നും അദ്ദേഹം ഭരണകൂടത്തെ ഓര്‍മ്മപ്പെടുത്തുന്നു. ചുരുക്കത്തില്‍ ഹൊമോജിനിറ്റിയാണ്‌  സുരക്ഷിതത്വം ഉറപ്പുനല്‍കുന്നതിനായുള്ള, പ്രത്യേകിച്ചും രാജ്യസുരക്ഷിതത്വത്തിന്റെ ഉറപ്പിനായുള്ള ഉപാധികളില്‍ സുപ്രധാനം. രാജ്യത്തെ പോലീസുകാരില്‍ കൊള്ളാവുന്നവരെന്ന്‌  ചിലരെങ്കിലും കരുതുന്ന ഒരാളുടെ ഭാഗത്തുനിന്നാണ്‌ ഇത്തരം ഒരു പരാമര്‍ശം  ഉണ്ടായതെന്നത്‌ കൂടുതല്‍ ആശങ്കപെടുത്തുന്നതാണ്‌. രാഷ്ട്രത്തെ വംശീയമായി വിഭാവനം  ചെയ്യുന്നതിനുള്ള സാധ്യതകളിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നത്‌.&lt;br /&gt;&lt;br /&gt;  വിജാതീയത/വ്യത്യസ്തത ഒരു  അലോസരമായോ പല പ്രശ്നങ്ങളുടേയും മൂലകാരണമായോ വിവരിക്കപ്പെടുന്നു. രാഷ്ട്രങ്ങളുടെ  വികസനരാഹിത്യത്തിനും ആഭ്യന്തര കലാപങ്ങള്‍ക്കും അഴിമതിക്കും മൂലകാരണമായും വംശീയ  വ്യതിരിക്തതയെ(വിജാതിയതയെ) കണക്കാക്കുന്ന ഒരു ചിന്തപോലും വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.  മൌറോ എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ 'എത്നിക്‌'(ETHNIC) എന്ന ഒരു സംജ്ഞ തന്നെ രൂപപ്പെടുത്തിയിട്ടുണ്ട് . ഒരു രാജ്യത്ത് random ആയി തെരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേര്‍  വ്യത്യസ്ത വംശീയ ഭാഷാ വിഭാഗങ്ങളില്‍ പെടുന്നതിനുള്ള സാധ്യതയുടെ ഒരു അളവായാണ്‌  &lt;span style="font-style: italic;"&gt;എത്നിക്&lt;/span&gt;‌ നിര്‍വ്വചിച്ചിരിക്കുന്നത്‌. ആഫ്രിക്കയില്‍ ആഭ്യന്തരയുദ്ധവും കലാപങ്ങളും  അഴിമതിയും കൂടിയിരിക്കുന്നതിന്‌ കാരണം ഉയര്‍ന്ന എത്നിക്ക്‌ നമ്പറാണെന്ന്‌ ഇത്തരം  ശാസ്ത്രജ്ഞര്‍ വാദിക്കുന്നു. ചുരുക്കത്തില്‍ ഈ വിശദീകരണം ആഫ്രിക്കന്‍ രാജ്യങ്ങളെ  കലാപത്തിലേക്ക്‌ വലിച്ചെറിയുന്ന സാമ്രാജ്യത്വ  രാജ്യങ്ങളുടെ പങ്ക്‌ തന്ത്രപൂര്‍വ്വം മറയ്ക്കുന്നു.  എന്നാല്‍ വംശീയ/ഗോത്ര/മത ബഹുലതയെ ഒരു അലോസരമായി കണക്കാക്കുന്ന ഈ  ചിന്തയുടെ ഫാസിസ്റ്റ്‌ നിറമാണ്‌ ഏറെ അപകടകരം. സി.ബി.ഐ. മുന്‍ മേധാവി ശ്രീ.രാഘവനും  ഇത്തരമൊരു ചിന്തയിലേക്കാണ്‌ മുന്നേറുന്നതെന്ന്‌ പറയാതെ വയ്യ.  മറ്റൊന്ന്  ദേശരാഷ്ട്ര രൂപീകരണത്തില്‍ നിര്‍ഭാഗ്യകരമാവിധം വംശീയത കുപ്രസിദ്ധമായ പങ്കാണു വഹിക്കുന്നതെന്നത്‌  ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌ എന്നതാണ്. ഫാസിസം പലപ്പോഴും ഈ വഴികൂടി കടന്നു വരാറുമുണ്ട്‌.&lt;br /&gt;&lt;br /&gt;  ഈ പശ്ചാത്തലത്തില്‍ വേണം സ്ക്കൂള്‍ കുട്ടി/അദ്ധ്യാപരെ പോലീസിങ്ങിന്റെ   ഭാഗമാക്കാനുള്ള ശ്രമങ്ങളെ നോക്കിക്കാണേണ്ടത്‌. ചിന്തകളുടേയും യുക്തിയുടേയും  പുതുമകളുടേയും ബൌദ്ധിക അട്ടിമറികളുടേയും ഭൂമികയായ വിദ്യാഭ്യാസകേന്ദ്രങ്ങളുടെ ‘സജാതീയ‘വല്‍ക്കരണമെന്ന്‌' ,വെട്ടിനിരത്തലെന്ന്‌ ഇതിനെ വിളിക്കാം. കുട്ടികളില്‍  വളര്‍ന്നുവരാന്‍ സാധ്യതയുള്ള എല്ലാ ക്രിയാത്മക ചിന്തകളെയും രാഷ്ട്രസുരക്ഷയുടെ പേരില്‍  തടയണമെന്നാണ്‌ സര്‍ക്കാര്‍ കരുതുന്നത്‌. പ്രത്യേകിച്ചും, ആഭ്യന്തരകൊളോണിയലിസത്തെക്കുറിച്ചുള്ള പ്രതിഷേധങ്ങള്‍. കാരണം അവയാണ്‌ ഭാവിയില്‍ പലപ്പോഴും  സ്വയംനിണ്ണയനവാദങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നത്‌.&lt;br /&gt;&lt;span style="font-weight: bold;"&gt;തീര്‍ച്ചയായും ഒരു ഹിറ്റ്ലര്‍ എവിടെയോ മണക്കുന്നില്ലേ? &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-4789273526755117829?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/4789273526755117829/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=4789273526755117829' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/4789273526755117829'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/4789273526755117829'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2010/11/blog-post.html' title='ഹിറ്റ്ലറുടെ മണം...!'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_ck2vyaUM_IE/TOQrd-oyrBI/AAAAAAAAAS4/dz02c97qMgk/s72-c/thettayil.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-6556959783672894860</id><published>2009-10-19T07:33:00.000-07:00</published><updated>2010-11-12T09:25:17.584-08:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>കോളനികളില്‍ ദളിത് പീഢനം</title><content type='html'>ദളിത് കോളനികളില്‍ പോലീസ് -ശിവസേനാ കൂട്ടുകെട്ട് അക്രമം അഴിച്ചുവിടുന്നു.&lt;br /&gt;ഈ റിപ്പോര്‍ട്ടുകള്‍ കാണുക&lt;br /&gt;&lt;br /&gt;&lt;a href="http://www.youtube.com/watch?v=O7yWIgB2x7Y"&gt;http://www.youtube.com/watch?v=O7yWIgB2x7Y&lt;/a&gt;&lt;br /&gt;&lt;br /&gt;തെഹല്‍ക്കയുടെ അജിത് സാഹി നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്ന് എഴുതിയ ലേഖനം താഴെ&lt;br /&gt;&lt;a href="http://www.tehelka.com/story_main43.asp?filename=Ne241009ambedkars_lost.asp"&gt;http://www.tehelka.com/story_main43.asp?filename=Ne241009ambedkars_lost.asp&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(51, 102, 255);"&gt;ബി.ആര്‍.പി ഭാസ്കറുടെ ലേഖനം താഴെ&lt;/span&gt;&lt;br /&gt;&lt;a style="color: rgb(158, 82, 5);" onclick="return top.js.OpenExtLink(window,event,this)" href="http://malayalamvaayana.blogspot.com/2009/10/blog-post_19.html" target="_blank"&gt;വര്‍ക്കല : പൊലീസും മാധ്യമങ്ങളും തമസ്കരിക്കുന്ന വസ്തുതകളും&lt;/a&gt;&lt;br /&gt;പി.യു.സി.എല്‍ ഉള്‍പ്പെടെ ഏതാനും മനുഷ്യാവകാശ സംഘടനകളുടെയും ദലിത് സംഘടനകളുടെയും പ്രതിനിധികളും അടങ്ങുന്ന 22 അംഗങ്ങളുള്ള വസ്തുതാപഠന സംഘത്തോടൊപ്പം ഇന്നലെ ഞാനും വര്‍ക്കല  സന്ദര്‍ശിക്കുകയുണ്ടായി. സംഘം ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത് ക്രോഡീകരിച്ച് വിശദമായ റുപ്പോര്‍ട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കുന്നതാണ്. അതിനിടയില്‍ ചില വസ്തുതകള്‍ അടിയന്തിരമായി പൊതുജനശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് ആവശ്യമായതുകൊണ്ട് തിരുവനതപുരത്ത് തിരിച്ചെത്തിയ ഉടന്‍  തന്നെ പി.യു.സി.എല്‍. സെക്രട്ടറി അഡ്വ. പി.എ.പൌരന്‍ , മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി അഡ്വ. തുഷാര്‍  നിര്‍മ്മല്‍  സാരഥി എന്നിവരുമൊത്ത് ഞാനും മാധ്യമപ്രവര്‍ത്തകരെ  കാണുകയുണ്ടായി. ആയുധധാരികളായ ശിവസേനക്കാരും പൊലീസും കൂടി തടഞ്ഞ സംഘാംഗവും പത്രപ്രവര്‍ത്തകനുമായ ബൈജു ജോണും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.കള്ളക്കഥകള്‍ മെനയാനുള്ള വര്‍ക്കല  പൊലീസിന്റെ സാമര്‍ത്ഥ്യവും വിവേചനാശക്തി പോയിട്ട് സാമാന്യബുദ്ധിപോലും ഉപയോഗിക്കാതെ അവ പ്രചരിപ്പിക്കാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ സന്നദ്ധതയും ഈ സന്ദര്‍ശനം എന്നെ ബോധ്യപ്പെടുത്തി.പ്രഭാതസവാരിക്കിറങ്ങിയ ശിവപ്രസാദ് എന്ന നിരപരാധിയുടെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് പൊലീസ് ആരോപിക്കുന്ന ദലിത് ഹ്യൂമന്‍  റൈറ്റ്സ് മൂവ്‌മെന്റിന്റെ (ഡി.എച്ച്.ആര്‍ .എം.) ഒരു ശക്തികേന്ദ്രമായ തൊടുവെ കോളനി സ്ന്ദര്‍ശിച്ച് മടങ്ങാനായി കോളനിക്കു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ കയറുമ്പോള്‍ ഏതാനും സ്ത്രീകള്‍ ഓടിവന്ന് ഞങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരാളെ ശിവസേനക്കാര്‍ മര്‍ദ്ദിക്കുന്നതായി അറിയിച്ചു. ഞങ്ങള്‍ തിരിച്ചുചെന്നപ്പോള്‍ സര്‍ക്കിള്‍  ഇൻസ്‌പെക്ടർ പി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു പൊലീസ് സംഘവും ശിവസേനക്കാരും ചേർന്ന് ബൈജുവിനെ തടഞ്ഞുവെച്ചിരിക്കുന്നതാണ് കണ്ടത്. ബൈജുവിന്റെ മൊബൈല്‍  ഫോണ്‍ അവര്‍  പിടിച്ചുവാങ്ങിയിരുന്നു. എന്തിനാണ് ബൈജുവിനെ തടഞ്ഞതെന്ന് ചോദിച്ചപ്പോള്‍  ഒരു പ്രതി അവിടെ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വന്നതെന്ന് സി.ഐ. പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തില്‍ പൊലീസ് തെരയുന്ന ഏതെങ്കിലും പ്രതിയുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍  ആവശ്യപ്പെട്ടപ്പോള്‍  ഇല്ലെന്ന് ആ ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. ശിവസേനക്കാര്‍  പിടിച്ചെടുത്ത മൊബൈല്‍  തിരികെ കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സി.ഐ. അത് തിരികെ വാങ്ങിക്കൊടുത്തു. അതോടെ ഞങ്ങള്‍  ബൈജുവിനെയും കൂട്ടി തിരിച്ചുപോയി.&lt;br /&gt;പൊലീസ് നല്‍കിയ  വിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല ഡേറ്റ്‌ലൈനില്‍ ഇന്ന് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകള്‍  പറയുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരെ കോളനിവാസിക ള്‍തടഞ്ഞുവെന്നാണ്. ശിവസേന പരാമര്‍ശിക്കപ്പെടുന്നതേയില്ല. പൊലീസ് സ്ഥലത്തെ മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ ബോധപൂര്‍വ്വം തമസ്കരിക്കുന്ന ശിവസേനയുടെ പ്രവര്‍ത്തനം സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കിയാലെ വര്‍ക്കലയിലെ കൊലപാതകത്തിന്റെയും ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളുടെയും ചുരുളുകളഴിയൂ. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തനം പല കേന്ദ്രങ്ങളിലും എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. പരമ്പരാഗതമായി ദലിത് വോ‍ട്ടുകള്‍ നേടിയിരുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികളാണ് ഒരുകൂട്ടര്‍. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഈ സംഘടന നിര്‍ത്തിയ സ്ഥാനാര്‍ത്ഥി 5,000ല്‍ പരം വോട്ട് നേടുകയുണ്ടായി. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തനത്തിന്റെ ഫലമായി ദലിത് കോളനികളില്‍ മദ്യത്തിനും മയക്കുമരുന്നിനും ആവശ്യക്കാര്‍ ഇല്ലാതായതുമൂലം നഷ്ടമുണ്ടായിട്ടുള്ളവരാണ് ആ സംഘടനക്കെതിരെ രംഗത്തുള്ള മറ്റൊരു കൂട്ടര്‍. കോളനികളിലെ ബഹുഭൂരിപക്ഷം ദലിതരും ഡി.എച്ച്.ആര്‍.എമ്മിനെതിരായ പൊലീസിന്റെ ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ല. ആണുങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും മുക്തരാക്കിയ സംഘടനയെന്ന നിലയില്‍ സ്ത്രീകള്‍ക്കിടയില്‍ അതിന് വലിയ സ്വീകാര്യതയുണ്ട്. കോളനി നിവാസികള്‍ക്ക് കൈവശമുള്ള രണ്ട് സെന്റ് ഭൂമിക്ക് പട്ടയമില്ല. അവരെ തുരത്തി ഭൂമി കൈയടക്കാൻ ആഗ്രഹിക്കുന്ന മാഫിയാ സംഘങ്ങള്‍ക്ക് സമീപകാല സംഭവങ്ങളിലുള്ള പങ്ക് അന്വേഷണവിധേയമാക്കേണ്ടതാണ്.. മലയാള മാധ്യമങ്ങള്‍ വർക്കല പൊലീസ് വിളമ്പിക്കൊടുക്കുന്ന കഥകള്‍ ഉത്സാഹത്തോടെ പ്രചരിപ്പിക്കുമ്പോള്‍: ടെഹല്‍കയുടെ അജിത് സാഹി ഡി.എച്ച്.ആര്‍.എം. സ്ഥാപകന്‍  വി.വി. സെല്‍വരാജുമായി സംഭാഷണം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ റിപ്പോർട്ട്&lt;a style="color: rgb(222, 112, 8);" onclick="return top.js.OpenExtLink(window,event,this)" href="http://www.tehelka.com/story_main43.asp?filename=Ne241009ambedkars_lost.asp" target="_blank"&gt;ഇവിടെ വായിക്കാം&lt;/a&gt;. ശിവപ്രസാദിന്റെ കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് കോളനികളിള്‍ ആരംഭിച്ച ദലിത് വേട്ട ഇപ്പോഴും തുടരുകയാണ്. ഈ വേട്ടയില്‍ ശിവവസേന പൊലീസിന്റെ കൂട്ടാളികളാണ്. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് ശിവസേനക്ക് ദലിതരെ ആകര്‍ഷിക്കാന്‍ക  ഴിഞ്ഞിരുന്നു. അത് വന്നശേഷം പലരും ഡി.എച്ച്.ആര്‍എമ്മിലേക്ക് ചേക്കേറി.&lt;br /&gt;Posted by B.R.P.Bhaskar at &lt;a title="permanent link" style="color: rgb(150, 138, 10); border-style: none; text-decoration: none;" onclick="return top.js.OpenExtLink(window,event,this)" href="http://malayalamvaayana.blogspot.com/2009/10/blog-post_19.html" target="_blank" rel="bookmark"&gt;Monday, October 19, 2009&lt;/a&gt;-- geedh&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-6556959783672894860?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/6556959783672894860/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=6556959783672894860' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/6556959783672894860'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/6556959783672894860'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2009/10/blog-post.html' title='കോളനികളില്‍ ദളിത് പീഢനം'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-2676939921042288135</id><published>2009-06-17T14:01:00.000-07:00</published><updated>2009-06-19T20:15:11.429-07:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ശശിതരൂരിന്റെ ത്രിവര്‍ണ്ണ ഷോള്‍</title><content type='html'>&lt;img id="BLOGGER_PHOTO_ID_5348406226100754482" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 200px; CURSOR: hand; HEIGHT: 132px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_ck2vyaUM_IE/SjlbICU5GDI/AAAAAAAAAPY/QYe40mEAteU/s200/vilasrao_deshmukh_shashi_tharoor_20090528.jpg" border="0" /&gt;&lt;a href="http://2.bp.blogspot.com/_ck2vyaUM_IE/SjlbncCJ3tI/AAAAAAAAAPo/VCJE4-76CAk/s1600-h/imageshow.jpg"&gt;&lt;img id="BLOGGER_PHOTO_ID_5348406765577428690" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 144px; CURSOR: hand; HEIGHT: 200px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_ck2vyaUM_IE/SjlbncCJ3tI/AAAAAAAAAPo/VCJE4-76CAk/s200/imageshow.jpg" border="0" /&gt;&lt;/a&gt; &lt;span style="color:#3333ff;"&gt;&lt;span style="font-size:180%;"&gt;മുകളില്‍&lt;/span&gt; &lt;/span&gt;രണ്ടു ചിത്രങ്ങള്‍ കൊടുത്തിരിക്കുന്നു. ശശി തരൂരിന്റെ രണ്ടു ചിത്രങ്ങള്‍. ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗ സ്വഭാവത്തിന്റെ വ്യക്തമായ പ്രതിനിധാനങ്ങള്‍. ഒന്ന് ഇന്ത്യന്‍ മധ്യവര്‍ഗ്ഗങ്ങള്‍ തങ്ങളുടെ സ്വപ്നതുല്യമായ ബിംബമായി സ്വയം സ്വീകരിച്ചിരിക്കുന്ന ഒരു അന്തര്‍ദ്ദേശീയ പൗരന്റേത്‌. അടുത്തത്‌ സ്വന്തം നാട്ടില്‍(?) കുലീനമെന്നു കരുതുന്ന ഒരു വേഷവിധാനത്തോടു കൂടിയും. ജുബ്ബയും മുണ്ടുമായി നടക്കുന്ന നിരവധി രാഷ്ട്രീയക്കാര്‍ നമുക്കുണ്ടെങ്കിലും ശശി തരൂര്‍ ഇതില്‍ നിന്നും വ്യത്യസ്തനായിരിക്കുന്നത്‌ തരൂര്‍ രാഷ്ട്രീയത്തിലെത്തിയ സമയത്തും പിന്നീട്‌ വിജയിച്ചതിനുശേഷവും അദ്ദേഹം പ്രദര്‍ശിപ്പിച്ചതും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ മാനറിസങ്ങളും അഭിപ്രായങ്ങളും ആ സമയത്തുതന്നെ ഇന്ത്യന്‍ പൊതുസമൂഹത്തില്‍/പൊതുമണ്ഡലത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ആശയരൂപീകരണത്തിലൂടെയുമൊക്കെയാണ്‌. ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ പൊതുമണ്ഡലത്തിലെ നിരവധി ലോജിക്കുകളെ പൊളിച്ചുകളയുന്നതിനോടൊപ്പം ചിലത്‌ പുറത്തുകൊണ്ടുവരുന്നുമുണ്ട്‌.അതിനുള്ള ശ്രമമാണ്‌ താഴെ.&lt;br /&gt;&lt;br /&gt;&lt;strong&gt;മധ്യവര്‍ഗ്ഗവും രാഷ്ട്രീയക്കാരും&lt;/strong&gt;&lt;br /&gt;&lt;br /&gt;മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ മധ്യവര്‍ഗ്ഗങ്ങള്‍ മറ്റുകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തെരുവുകളില്‍ പൊട്ടിത്തെറിച്ചതു ഇന്ത്യ ദര്‍ശിക്കുകയുണ്ടായി. ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ അവര്‍ ആവേശപൂര്‍വ്വം മുദ്രവാക്യങ്ങള്‍ വിളിച്ചു. 'വോട്ടുമില്ല,ടാക്സുമില്ല' എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിക്കാട്ടി. റാലികളില്‍ ഉണ്ടായിരുന്ന ചിലരെങ്കിലും ആദ്യമായാണത്രെ ഇത്തരത്തിലുള്ള റാലികളില്‍ പങ്കെടുത്തിരുന്നത്‌. റാലികളില്‍ നിരവധി പ്രൊഫഷനലുകള്‍ പങ്കെടുത്തു. നേതൃത്വം കൊടുക്കാനുള്ള ലീഡര്‍മാരും സംഘടനയുമില്ലാതെയായിരുന്നുവത്രെ റാലി സംഘടിപ്പിക്കപ്പെട്ടത്‌. എസ്‌.എം.എസ്സും നെറ്റ്‌വര്‍ക്കിങ്ങ്‌ സൈറ്റുകളും ബ്ലോഗുമായിരുന്നു സംഘാടനത്തിന്റെ മാധ്യമം. ഒരു സംഘടനയുമില്ലെങ്കിലും സംഘാടന മാധ്യമത്തിന്റെ പ്രത്യേകതകൊണ്ടും നിലപാടുകളിലെ സൂചനകൊണ്ടും മധ്യവര്‍ഗ്ഗപൊതുബോധമായിരുന്നു സംഘാടകന്‍ എന്ന് വ്യകതമായിരുന്നു.&lt;br /&gt;&lt;br /&gt;ഈ 'മധ്യവര്‍ഗ്ഗ പൊട്ടിത്തെറി' സൃഷ്ടിച്ച മിത്തുകളാണ്‌ ഏറ്റവും ശ്രദ്ധേയം. രാഷ്ട്രീയക്കാര്‍ക്കും മധ്യവര്‍ഗ്ഗത്തിനുമിടയില്‍ ഒരു വലിയ വിടവുണ്ടെന്ന് ഇത്‌ സങ്കല്‍പ്പിക്കുന്നു. തങ്ങള്‍ യഥാര്‍ത്ഥ പൗരന്മാരാണെന്നും പീഢിതരാണെന്നും നടിക്കുന്നു. സംവരണവിരുദ്ധ സമരകാലത്താണ്‌ ഈ വര്‍ഗ്ഗക്കൂട്ടത്തെ അവസാനമായി നാം കണ്ടത്‌. അന്നവര്‍ തെരുവുകളില്‍ ചെരിപ്പുതുടച്ചുകൊണ്ട്‌ തങ്ങളുടെ 'ദുര്‍വ്വിധിയെ' ദയനീയമായി പ്രദര്‍ശിപ്പിച്ചു. ഐ.ഐ.ടികളിലെയും ഐ.ഐ.എം.കളിലെയും കേന്ദ്രമെഡിക്കല്‍ കോളേജുകളിലെയും 'ബുദ്ധിമാന്മാരായ' ഈ ചെറുപ്പക്കാര്‍ ‍തെരുവുകളില്‍ കാറുതുടക്കുകയും പഴം വില്‍ക്കുകയും ചെയ്തുകൊണ്ട്‌ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. അന്നും രാഷ്ട്രീയക്കാരുടെ സംവരണവോട്ട്‌ ബാങ്ക്‌ കുതന്ത്രങ്ങളാണ്‌ അവരുടെ പരിഹാസങ്ങള്‍ക്ക്‌ പാത്രമായത്‌.&lt;br /&gt;&lt;br /&gt;ഇത്രമേല്‍ പരിഹസിക്കപ്പെടാന്‍ തക്കവണ്ണം ഈ രാഷ്ട്രീയക്കാരും മധ്യവര്‍ഗ്ഗവും തമ്മില്‍ ഇത്രമേല്‍ അന്തരമുണ്ടോ? അവര്‍ പരസ്പരം ശത്രുതയിലുമാണോ?&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ അടിസ്ഥാനപരമായും ഇന്ത്യന്‍ മധ്യവര്‍ഗ്ഗങ്ങളില്‍ നിന്നാണ്‌ വളര്‍ന്നുവന്നത്‌. സ്വാതന്ത്ര്യസമരത്തില്‍ എല്ലായ്പ്പോഴും തന്ത്രപരമായ നിലപാടുകള്‍ സൂക്ഷിച്ചിരുന്ന ഈ വിഭാഗം കോണ്‍ഗ്രസ്സിന്റെ നേതൃനിരയിലുണ്ടായിരുന്നു.പ്രവിശ്യാനിയമസഭകളുടെ രൂപീകരണകാലം മുതല്‍ പിന്നീട്‌ 1947 ലെ ഇന്ത്യന്‍ യൂണിയന്റെ രൂപീകരണകാലം വരെയുള്ള കാലത്ത്‌ ഇവര്‍ ബ്രിട്ടനുമായി അധികാരത്തിനു വേണ്ടി വിലപേശിക്കൊണ്ടിരുന്നു. എപ്പോഴെങ്കിലും ഈ പ്രസ്ഥാനം ജനങ്ങളുടെ ഇടയിലേക്ക്‌ ഇറങ്ങിച്ചെന്നാല്‍ ഉടനടി സമരങ്ങള്‍ പിന്‍ വലിച്ചുകൊണ്ട്‌ അവര്‍ അവരുടെ വര്‍ഗ്ഗ വിശുദ്ധി കാത്തുസൂക്ഷിച്ചു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ കുറിച്ച്‌ പവന്‍.കെ.വര്‍മ്മ നിരീക്ഷിക്കുന്നു..."ദേശീയപ്രസ്ഥാനം ഉയര്‍ന്ന മധ്യവര്‍ഗ്ഗത്തിന്റെ പ്രസ്ഥാനമായിരുന്നുവെന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം നെഹൃവിനെപ്പോലെ ചിലര്‍ക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവര്‍ക്കും ഒരു പോലെ പങ്കുള്ള ബഹുജനപ്രസ്ഥാനമാണ്‌ സ്വാതന്ത്ര്യപ്രസ്ഥാനമെന്നുവന്നാല്‍ അതിന്റെ തലപ്പത്തെത്തുന്നവരുടെ ആശയങ്ങള്‍ക്കും നടപടികള്‍ക്കും ജനാധിപത്യാവകാശം ചാര്‍ത്തിക്കിട്ടും. " സ്വാതന്ത്ര്യലബ്ധിയോടെ ആ വര്‍ഗ്ഗം രാജ്യത്തിന്റെ സ്വാഭാവിക നേതൃത്വമാവുന്നത്‌ ഈ സാഹചര്യത്തിലാണ്‌.&lt;br /&gt;&lt;br /&gt;എന്നാല്‍ ഇത്തരത്തില്‍ സ്വാഭാവികമായും നേതൃത്വമായി അവരോധിക്കപ്പെട്ട ഈ വിഭാഗം പിന്നെ എന്തുകൊണ്ടാണ്‌ രാഷ്ട്രീയകാര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്‌?&lt;br /&gt;&lt;br /&gt;ഇത്തരത്തില്‍ പ്രതികരിക്കുന്നതിലൂടെ ആ വര്‍ഗ്ഗം വലിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നുണ്ട്‌. സ്വാതന്ത്രത്തിന്റെ 6 ദശകങ്ങള്‍ക്കുശേഷം അവര്‍ തകര്‍ന്നുപോയ ഒരു നാടിനെ നോക്കിക്കൊണ്ട്‌ ഈ തകര്‍ച്ചയിലുള്ള തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. രാഷ്ട്രീയക്കാര്‍ക്ക്‌ അവര്‍ കൊടുക്കുന്ന ചില നിര്‍വ്വചനമുണ്ട്‌. അവരുടെ വാചകമടികളില്‍ നിന്ന് അത്‌ വ്യക്തമാകുന്നുണ്ട്‌. 'നിരക്ഷരരായ' രാഷ്ട്രീയക്കാര്‍ക്കെതിരെയാണ് അവര്‍ സത്യത്തില്‍ ആഞ്ഞടിക്കുന്നത്‌. കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിനെ തുടന്ന് ഐ.ടി. തൊഴിലാളികള്‍(!)ക്കിടയില്‍ പ്രചരിച്ച ഒരു എസ്‌.എം.എസ്‌. ഫലിതം കേരളത്തിലെ മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചാണ്‌. കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ നവലിബറല്‍ ആശയക്കാരുടെ എതിരാളികളെയാണ്‌ രാഷ്ട്രീയക്കാരെന്നു പറഞ്ഞ്‌ ആക്ഷേപിക്കുന്നത്‌(ഈ ആക്ഷേപിക്കപ്പെടുന്നവര്‍ സത്യത്തില്‍ നവലിബറലിസത്തിനെതിരാണോ എന്ന ചോദ്യം മറ്റൊന്നാണ്‌ )രാഷ്ട്രീയകാര്‍ക്കെതിരെ ആഞ്ഞടിക്കുന്നതിലൂടെ ഇത്തരത്തില്‍ ഉത്തരവാദിത്തത്തില്‍ നിന്നു ഒഴിയുന്നതിന്റെയും നവലിബറല്‍ ആശയങ്ങളെ ഊട്ടിയുറപ്പിക്കുന്നതിന്റെയും ഇരട്ടസാധ്യതകളാണ്‌ തുറന്നു തരുന്നത്‌.(ലൈസന്‍സ്‌ രാജ്‌ എന്ന പഴയ വ്യവസ്ഥ തങ്ങളുടെ തന്നെ പഴയ ആവശ്യങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്നതാണെന്ന കാര്യം അവര്‍ മറച്ചുവെക്കുന്നു. നരസിംഹറാവു ഒരിക്കല്‍ ഇന്ത്യന്‍ എക്സ്പ്രസ്സിലെഴുതിയ ഒരു ലേഖനത്തിലൂടെ ഇക്കാര്യം തുറന്നു പറയുകയുണ്ടായി)&lt;br /&gt;&lt;br /&gt;ലോകത്തിലെ ഏറ്റവും വളരുന്നതും ബ്രിട്ടീഷ്‌ ജനസംഖ്യയേക്കാള്‍ കൂടുതല്‍ മധ്യവര്‍ഗ്ഗ ജനസംഖ്യയുള്ളതുമായ ഇന്ത്യയില്‍ ഭരണത്തിന്റെ മുഴുവന്‍ ഗുണഫലങ്ങളും അനുഭവിക്കുന്ന ഇവര്‍ തെരഞ്ഞെടുപ്പു പ്രക്രിയയില്‍നിന്ന് മാറിനില്‍ക്കുന്നു. മധ്യവര്‍ഗ്ഗങ്ങളില്‍ വെറും 30%-35%ശതമാനമാണ്‌ തങ്ങളുടെ വോട്ടിങ്ങ്‌ റൈറ്റ്‌ ഉപയോഗിക്കുന്നത്‌.മുംബൈയിലെ മധ്യവര്‍ഗ്ഗ പ്രദേശങ്ങളില്‍ 30%ത്തിനും40%ത്തിനും ഇടയിലായിരുന്നു പോളിങ്ങ്‌ . ഇതു പക്ഷേ അവരുടെ രാഷ്ട്രീയ താല്‍പര്യമില്ലായ്മയേക്കാള്‍ കൂടുതല്‍ ഒരു പാര്‍ട്ടിയുടേയും വിജയം തങ്ങളെ കുഴപ്പത്തിലാക്കുന്നില്ലെന്ന ചിന്തയില്‍നിന്നുമാണ്‌ രൂപം കൊള്ളുന്നത്‌.പൊതുവില്‍ വോട്ടുചെയ്യാന്‍ പോകാറുള്ള കൊച്ചിക്കാര്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കുറവുമാത്രമേ വോട്ടുചെയ്തുള്ളു എന്ന ഒരു വാര്‍ത്ത അക്കാലത്ത്‌ കേട്ടിരുന്നു.ആരു ഭരിച്ചാലും തങ്ങളുടെ കാര്യങ്ങള്‍ നടന്നുകൊള്ളുമെന്നതായിരുന്നുവത്രെ അവരുടെ ലോജിക്ക്‌. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ ഗൗഢസാരസ്വതബ്രാഹ്മണര്‍ തിങ്ങിപ്പാര്‍ക്കുന്ന ശൃംഗപുരത്ത്‌ കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വളരെ കുറവ്‌ ശതമാനമാണ്‌ പോള്‍ ചെയ്തത്‌. കാരണമന്വേഷിച്ചവര്‍ കണ്ടെത്തിയ കാരണം വിചിത്രമായിരുന്നു.ശൃംഗപുരത്തെ വാര്‍ഡ്‌ ഒരു സംവരണമണ്ഡലമാണ്‌. ബി.ജെ.പിക്ക്‌ സ്വാധീനമുള്ള ഇവിടെ അവരും മറ്റുപാര്‍ട്ടിക്കാരും വോട്ടുചെയ്തില്ല. എങ്ങിനെ വന്നാലും ഒരു ദളിതനെതന്നെയല്ലേ തെരഞ്ഞെടുക്കാന്‍ കഴിയൂ എന്നതായിരുന്നുവത്രെ വോട്ടിങ്ങ്‌ ശതമാനത്തിലെ കുറവിനു കാരണം! വര്‍ഗ്ഗത്തോടൊപ്പം ജാതിയും ഒരു സ്വാധീനഘടകമാണെന്നു സാരം.&lt;br /&gt;&lt;br /&gt;&lt;strong&gt;ശശി തരൂരും മധ്യവര്‍ഗ്ഗവും&lt;/strong&gt;&lt;br /&gt;&lt;br /&gt;ഈ മധ്യവര്‍ഗ്ഗത്തിന്റെ സ്വഭാവ സവിശേഷതകളൊക്കെ ശശിതരൂരിലും നമുക്കു കാണാം. യു.എന്‍.പ്രഭാവത്തിന്റെ മഹിമയോടെ രാഷ്ട്രീയത്തിലിറങ്ങിയ തരൂരിന്‌ രണ്ടു മുഖങ്ങളാണ്‌ അവതരിപ്പിക്കേണ്ടിവന്നത്‌. ഒന്ന് ഒരു അന്താരാഷ്ട്ര പൗരനെന്ന ഇമേജറിയാണ്‌. തിരുവനന്തപുരം പോലെ മധ്യവര്‍ഗ്ഗ സ്വാധീനമുള്ള ഒരു പ്രദേശത്ത്‌ അദ്ദേഹത്തെ അവതരിപ്പിക്കുന്നതിന്റെ സാധ്യത തന്നെ അതായിരുന്നു.( കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത്‌ മന്ത്രിപദത്തിന്റെ സാധ്യതയില്‍ രാജഗോപാലിന്‌ വോട്ട്‌ ഒഴുക്കിക്കൊടുത്തത്‌ തിരുവനന്തപുരത്തിന്റെ മധ്യവര്‍ഗ്ഗ സ്വഭാവവിശേഷത്തിന്റെ ഒരു തെളിവാണ്‌)എന്‍.ആര്‍.ഐ.കളും ടെക്നോപാര്‍ക്കിലെ ജീവനക്കാരും തരൂരിനുവേണ്ടി ലഭ്യമായ ഇടങ്ങളിലൊക്കെ സംസാരിച്ചു.രണ്ട്‌,അതേ സമയം താന്‍ ഒരു മലയാളിയാണെന്നും പാരമ്പര്യവാദിയാണെന്നും ഇതേമധ്യവര്‍ഗ്ഗത്തെ അദ്ദേഹത്തിന്‌ ബോധ്യപ്പെടുത്തേണ്ടിയിരുന്നു.(വോട്ടിനു വേണ്ടി മധ്യവര്‍ഗ്ഗേതരജനതയെ തൃപ്തിപ്പെടുത്തേണ്ടതും മറ്റൊരാവശ്യമായിരുന്നു) ഒരു രാഷ്ട്രീയക്കാരനെന്ന ഇമേജറിയെ ഒരു മധ്യവര്‍ഗ്ഗക്കാരനുയോജിച്ചപോലെ തള്ളിപ്പറയേണ്ടതും അദ്ദേഹത്തിന്റെ ആവശ്യത്തില്‍ പെട്ടിരുന്നു. കൂടുതല്‍ പ്രൊഫഷനലുകളെയും ബുദ്ധിജീവികളേയും രാഷ്ട്രീയത്തിന്‌ ആവശ്യമുണ്ടെന്ന് അദ്ദേഹം ഒരു അഭിമുഖത്തിലൂടെവ്യക്തമാക്കി. തെരഞ്ഞെടുപ്പുകാലത്ത്‌ ഒരു പ്രമുഖ ചാനല്‍ നടത്തിയ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ തന്നെ ഒരു 'വെറും' രാഷ്ട്രീയക്കാരനായി കാണുന്നതിലെ അമര്‍ഷം അദ്ദേഹം മറച്ചുവെച്ചില്ല. പാര്‍ലമെന്റില്‍ വേണ്ടത്‌ അന്താരാഷ്ട്രതലത്തിലൂടെ താന്‍ നേടിയെടുത്ത ഡിബേറ്റിങ്ങ്‌ പാടവമാണെന്നും അദ്ദേഹം മറ്റൊരിടത്ത്‌ തുറന്നടിച്ചു. ഇംഗ്ലീഷിലെ പാടവം അദ്ദേഹം ഒരു തെരഞ്ഞെടുപ്പുവിഷയമാക്കി. അങ്ങനെ ചെയ്യാന്‍ എതിരാളികളുടെ വാദഗതികളും അദ്ദേഹത്തെ സഹായിച്ചു.നിങ്ങള്‍ പറയുന്നത് മനസ്സിലാക്കാനുള്ള മലയാളവും അത് പാര്‍ലമെന്റില്‍ പറയാനുള്ള ഇംഗ്ല്ലീഷും തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഇംഗ്ല്ലീഷ് പാടവത്തെകുറിച്ചുള്ള അപദാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ മധ്യവര്‍ഗ്ഗ അനുയായികളുടെ പ്രധാന തുരുപ്പ് ചീട്ട്.&lt;br /&gt;&lt;br /&gt;മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലേക്കുവരാം. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം, കേരളത്തില്‍ ഒരു പക്ഷേ അധികം പ്രചാരമില്ലാത്ത , ത്രിവര്‍ണ്ണ കരയുള്ള ഷാളുമായി ഒരു സവര്‍ണ്ണ രൂപത്തോടെയാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. തന്റെ വ്യക്തിഗത സൈറ്റില്‍ എടുത്തു ചേര്‍ത്തിരിക്കുന്ന ഒരു വീഡിയോയുടെ തലവാചകത്തില്‍ 'ഞാനൊരു മലയാളിയാണെ'ന്നാണ്‌ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്‌. ഒരു സാധാരണ രാഷ്ട്രീയക്കാരനായി അറിയപ്പെടാനാഗ്രഹിക്കാത്ത തരൂരിന്റെ വേഷവിധാനത്തില്‍ ഒരു ത്രിവര്‍ണ്ണ ഷാള്‍ കടന്നുകൂടുന്നതില്‍ ഒറ്റനോട്ടത്തില്‍ ഒരു വൈരുദ്ധ്യമുണ്ടെന്നത്‌ വാസ്തവമാണെങ്കിലും ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ രൂപമാറ്റങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അതില്‍ അത്ഭുതങ്ങളൊന്നും തന്നെയില്ലെന്നതാണ്‌ സത്യം. ഒരു ആഗോള പൗരനായും അതോടൊപ്പം ഒരു പാരമ്പര്യവാദിയായും ഇരിക്കുകയെന്നതാണ്‌ ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ മുഖ്യമായ ഒരു സ്വഭാവം.ഒരു ഭാഗത്ത്‌ ഇംഗ്ലീഷ്‌ പഠിച്ച പരിഷ്ക്കാരിയും കൊളോണിയലിസത്തിന്റെ ആരാധകനും മറുഭാഗത്ത്‌ പാരമ്പര്യനിഷ്ടമായ ജീവിതക്രമത്തിന്റെയും നിലപാടുകളുടേയും പിന്തുടര്‍ച്ചക്കാരനുമായും ജീവിച്ച ചന്തുമേനോന്റെ ഇന്ദുലേഖയിലെ മാധവനാണ്‌ തരൂരിന്റെ ഒരു റോള്‍ മോഡല്‍.&lt;br /&gt;&lt;br /&gt;അതോടൊപ്പം രാഷ്ട്രീയക്കാരനായിരിക്കുകയും മുകളില്‍ നാം വിവരിച്ച മധ്യവര്‍ഗ്ഗ സ്വഭാവത്തോടെ രാഷ്ട്രീയക്കാരെ പരിഹസിക്കുകയും ചെയ്യുന്ന ഒരു വൈരുദ്ധ്യത്തില്‍ നിന്നാണ്‌ഷോളണിഞ്ഞ തരൂര്‍ സാധ്യമാകുന്നത്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-2676939921042288135?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/2676939921042288135/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=2676939921042288135' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/2676939921042288135'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/2676939921042288135'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2009/06/blog-post.html' title='ശശിതരൂരിന്റെ ത്രിവര്‍ണ്ണ ഷോള്‍'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ck2vyaUM_IE/SjlbICU5GDI/AAAAAAAAAPY/QYe40mEAteU/s72-c/vilasrao_deshmukh_shashi_tharoor_20090528.jpg' height='72' width='72'/><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-7501543085640888502</id><published>2009-05-25T14:14:00.000-07:00</published><updated>2009-05-25T19:31:19.097-07:00</updated><title type='text'>സൈന്യവും സിവില്‍ ഭരണകൂടവും: ഒരു തെക്കേഷ്യന്‍ പ്രതിസന്ധി</title><content type='html'>&lt;a href="http://1.bp.blogspot.com/_ck2vyaUM_IE/ShsNTK630rI/AAAAAAAAAPA/l1981OfJ8E8/s1600-h/0134203950085.jpg"&gt;&lt;/a&gt;&lt;img id="BLOGGER_PHOTO_ID_5339875535090928578" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 160px; CURSOR: hand; HEIGHT: 205px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_ck2vyaUM_IE/ShsMgd3ky8I/AAAAAAAAAOw/S-018zsJG5U/s200/2007-03-15T163013Z_01_NOOTR_RTRIDSP_2_OUKWD-UK-PAKISTAN-JUDGE.jpg" border="0" /&gt; &lt;div&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#3366ff;"&gt;സൈന്യവും&lt;/span&gt;&lt;/strong&gt; സിവില്‍ ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ സ്ഥാനമൊഴിയേണ്ടിവന്ന നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡമുന്നോട്ട്‌ വെച്ച വാദഗതികള്‍ സമ്മിശ്രപ്രതികരണമാണുണ്ടാക്കിയത്‌. മാവോയിസ്റ്റ്‌ ശക്തികളുടെ ജനാധിപത്യവിരുദ്ധ പ്രവണതയുടെ നിദര്‍ശനമായി സൈനിക തലവനെ സ്ഥാനഭൃഷ്ടനാക്കിയ സംഭവത്തെ ഒരു വിഭാഗം മാധ്യമങ്ങള്‍ വിവരിച്ചപ്പോള്‍ മറ്റുചിലര്‍ മാവോയിസ്റ്റുകളുടെ തെരക്കുപിടിച്ച നടപടിയെ കുറ്റപ്പെടുത്തുമ്പോള്‍ തന്നെ പ്രചണ്ഡ ഉയര്‍ത്തുന്ന പ്രശ്നത്തെ ഗൗരവമായാണ്‌ നോക്കിക്കണ്ടത്‌. ഇന്ത്യയടക്കമുള്ള തെക്കേഷ്യയിലെ വന്‌കിട പത്രങ്ങളൊക്കെ തന്നെ എഡിറ്റോറിയല്‍ എഴുതിക്കൊണ്ടാണ്‌ മാവോയിസ്റ്റുകളുടെ രാജിപ്രഖ്യാപനത്തെ അഭിമുഖീകരിച്ചത്‌. മാവോയിസ്റ്റുകളുടെ 'നടപടികളിലൂടെ' രൂപം കൊണ്ട ഭരണപ്രതിസന്ധി ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്കിന്റെ ഭാഗദേയം നിര്‍ണ്ണയിക്കാന്‍ പര്യാപ്തമാണെന്ന് പത്രങ്ങള്‍ തുറന്നെഴുതി. രാജ്യം ചരിത്രപരമായ ഒരു വഴിത്തിരുവിലാണെന്നും വ്യത്യസ്തമായ വീക്ഷണകോണില്‍ നിന്നാണെങ്കിലും അവര്‍ ശരിയായി വിലയിരുത്തി.&lt;br /&gt;&lt;br /&gt;&lt;div&gt;സൈന്യത്തിനുമുകളില്‍ സിവില്‍ ഭരണകൂടത്തിന്റെ അധികാരത്തെകുറിച്ചുള്ള പ്രചണ്ഡയുടെ നിരീക്ഷണങ്ങള്‍ കാട്‌മണ്ടുവിലെ അധികാരത്തിന്റെ ഇടനാഴികക്കുമപ്പുറത്ത്‌ സൗത്തേഷ്യയിലെ സമകാലിനാവസ്ഥയില്‍ രാഷ്ട്രങ്ങളുടെ ആഭ്യന്തര രംഗത്തും അന്താരാഷ്ട്രബന്ധങ്ങളിലും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നുവെന്നതാണ്‌ വാസ്തവം. അതുതന്നെയാണ്‌ ആ നിരീക്ഷണങ്ങളുടെ പ്രസക്തിയും. കാട്ട്‌മണ്ഡുവിലും കിള്ളിനോച്ചിയിലും വിധി നിര്‍ണ്ണയിച്ചത്‌ ഇതുതന്നെയാണെന്നു സാരം.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;നേപ്പാളില്‍ ആര്‍മിജനറലിനെ പുറത്താക്കിക്കൊണ്ടുള്ള നടപടിയെ പരിശോധിക്കുക. ഈ നടപടിയെ മാവോയിസ്റ്റുകളുടെ അധികാരാസക്തിയുടെ സൂചനയായി വിലയിരുത്തിയ വിമര്‍ശകര്‍ തത്വാധിഷ്ടിതമല്ലാത്ത നടപടിയായിയായാണ്‌ ഇതിനെ വിശേഷിപ്പിച്ചത്‌. രാഷ്ട്രത്തിന്റെയും പാര്‍ട്ടിയുടെയും താല്‍പ്പര്യങ്ങള്‍ക്കിടയില്‍ വിപ്ലവാനന്തരസമൂഹത്തില്‍ നിലനിന്നേക്കാവുന്ന ഏകാധിപത്യപ്രവണതയെ വിമര്‍ശിച്ചുകൊണ്ടാണ്‌ നേപ്പാളി മാവോയിസ്റ്റുകള്‍ കഴിഞ്ഞകാലങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ രൂപപ്പെടുത്തിയത്‌. സോവിയറ്റ്‌ റഷ്യയിലും ചൈനയിലും രൂപമെടുത്ത സോഷ്യലിസ്റ്റ്‌ വ്യവസ്ഥ പൊതുസമൂഹത്തിന്റെയും പൊതുമണ്ഡലത്തിന്റെയും അഭാവത്തില്‍ കൂടിയാണ്‌ തകര്‍ന്നതെന്ന് അവര്‍ വിലയിരുത്തി. സിവില്‍ ഭരണകൂടത്തെയും പാര്‍ട്ടിയെയും പരസ്പരം വേറിട്ട രണ്ടു വ്യവസ്ഥകളായാണ്‌ അവര്‍ കണ്ടത്‌. അധികാരത്തിലെത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ജനകീയ സേന(സൈന്യം) സോഷ്യലിസ്റ്റ്‌ വ്യവസ്ഥയില്‍ ബഹുകക്ഷിജനാധിപത്യത്തിന്‌ കീഴ്‌പ്പെട്ടിരിക്കണമെന്നും അവര്‍ വിശദീകരിച്ചു. ബോബ്‌ അവാക്യന്‍ നേതൃത്വം കൊടുക്കുന്ന റിം(റവലൂഷനറി ഇന്റര്‍നാഷണല്‍ മൂവ്‌മന്റ്‌)ല്‍ ഈ ചിന്തകള്‍ ഗൗരവമായ ചര്‍ച്ചക്കുവിധേയമായിരുന്നു. ഇതാണ്‌ പിന്നീട്‌ പ്രചണ്ഡപാത്ത്‌ എന്ന് വിളിക്കപ്പെട്ടത്‌. 1996 മുതല്‍ നടന്നുവരുന്ന ജനകീയയുദ്ധകാലത്തും സിവില്‍ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും (എന്തിന്‌ വിപ്ലവപാര്‍ട്ടിയുടെ പോലും ) അധികാരത്തെക്കുറിച്ച്‌ അവര്‍ ജാഗ്രതയുള്ളവരായിരുന്നുവെന്ന് ഇത്‌ വ്യക്തമാക്കുന്നു. ഒരു വിപ്ലവാനന്തര സമൂഹത്തില്‍ പോലും നിഷ്കര്‍ഷിക്കുന്ന ഈ നിലപാടുകള്‍ ബൂര്‍ഷ്വാവ്യവസ്ഥക്കുള്ളില്‍ ആവശ്യപ്പെടുന്നതില്‍ അവസരവാദമോ അധികാര പ്രമത്തതയോ ഒന്നുമില്ലെന്നത്‌ വ്യക്തമാണ്‌. നേപ്പാളിന്റെ കാര്യത്തില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന സിവിലിയന്‍ സുപ്രീമസി ഒരു റിപ്പബ്ലിക്കെന്ന നിലയില്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനാധാരമാണെത്‌ സ്വയം വ്യക്തമാണ്‌. തെക്കേഷ്യയിലെ വര്‍ത്തമാനകാലവും ചരിത്രവും ഇത്‌ തെളിയിക്കുന്നുണ്ട്‌. &lt;/div&gt;&lt;br /&gt;&lt;div&gt;ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ.യുടെ പരാജയത്തിലും ഈ പ്രശ്നം കാണാവുന്നതാണ്‌. എന്തായിരുന്നു അത്‌?ഒരു ഗറില്ലാ ആര്‍മി എന്ന നിലയിലാണ്‌ എല്‍.ടി.ടി.ഇ. തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുവന്നത്‌. ഒരു ഘട്ടത്തില്‍ ശ്രീലങ്കയുടെ കടലോരമേഖലയടക്കം 1/3 ഭാഗവും അവര്‍ നേടിയെടുത്തു. എന്നാല്‍ 9/11 നുശേഷം രൂപം കൊണ്ട സവിശേഷസാഹചര്യത്തില്‍ ഭീകരതക്കെതിരെ യുദ്ധമെന്ന വാഷിങ്ങ്ട്ടണ്‍ തന്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള സാഹചര്യങ്ങളെ വിലയിരുത്തുന്നതില്‍ അവര്‍ തുടക്കത്തിലേ പരാചയപ്പെട്ടു. ആന്താരാഷ്ട്രതലത്തില്‍ ഒരു രാഷ്ട്രമായി -അവര്‍ അങ്ങിനെ കരുതിയിരുന്നെങ്കിലും-അവര്‍ സ്വയം പ്രഖ്യാപിച്ചില്ല. ഒരു സൈനിക സംവിധാനമായ എല്‍.ടി.ടി.ഇ ക്കു പകരം ഒരു സിവിലിയന്‍ ഭരണകൂടത്തെ വിഭാവനം ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതേ സമയം യുദ്ധമുന്നണി മൊബൈല്‍ വാറില്‍ നിന്ന് പെര്‍മനന്റ്‌ വാറിലേക്കു മാറുകയും ചെയ്തു. ഒരു രാഷ്ട്രത്തിന്റെ തനതു സംവിധാനമായ പെര്‍മനന്റ്‌ വാറിന്റെ യുദ്ധതന്ത്രങ്ങള്‍ ഒരു ഭാഗത്തും രാഷ്ട്രത്തിനുണ്ടായിരിക്കേണ്ട ഇന്റ്റേണല്‍ ഡെമോക്രസ്സി പോലുള്ള മറ്റുസംവിധാനങ്ങളുടെ അഭാവം മറുഭാഗത്തും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത് . അതേ സമയം ഒരു നിശ്ചിത അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങി കൂടിയതോടെ വീണ്ടും ഗറില്ലാ ആര്‍മി ആകുന്നതിനുള്ള സാദ്ധ്യത അടച്ചുകളയുകയും ചെയ്തു. (ഇത് അവസാനം അവരുടെ പരാജയത്തിനു കാരണമായി)ഒരു രാഷ്ട്രമാകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായ ഈ അധികാര വിതരണത്തിന്റെ അഭാവം സംഘടക്കുള്ളില്‍ അധികാര വടംവലിയെ ശക്തമാക്കി. ഒരു ഘട്ടത്തില്‍ കേണല്‍ കരുണയെപോലുള്ള പ്രവര്‍ത്തകര്‍ പുറത്തുപോകുന്നതിന്റെ പ്രശ്നം ഇതുതന്നെയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സിവില്‍ ഭരണകൂടവും സൈനികാധികാരവും തമ്മിലുള്ള പ്രശ്നത്തില്‍ ജനകീയാധികാരത്തിനു അനുകൂലമായി തീരുമാനമെടുക്കുന്നതിലുള്ള വീഴ്ച്ചയായിരുന്നു നിര്‍ണ്ണായകം.&lt;/div&gt;&lt;br /&gt;&lt;div&gt;പാക്കിസ്ഥാന്റെ കാര്യത്തില്‍ സൈനികഭരണകൂടം ഒരു ഒസ്യത്തെന്ന പോലെയായിരുന്നു ലഭ്യമായിരുന്നത്‌. വിഭജനത്തിനു ശേഷം അധികാരവ്യവസ്ഥയുടെ ഭാഗമായവരില്‍ വലിയ ശതമാനത്തോളം ഇന്ത്യയില്‍ നിന്നു പലായനം ചെയ്ത ബ്യൂറോക്രറ്റുകളും സൈനികമേധാവികളുമായിരുന്നു. ബലൂച്ചിസ്ഥാന്‍ പോലുള്ള പ്രദേശങ്ങളില്‍ നിന്നും കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നും പോലും ഉയര്‍ന്നു വന്നിരുന്ന ദേശീയതകളുടെ ആവശ്യങ്ങളെ വിഭജനാന്തര ഇന്ത്യന്‍ ഭരണകൂടശക്തികളെ പോലെ പാക്കിസ്ഥനും സൈനിക നടപടികളെകൊണ്ടാണ്‌ നേരിട്ടത്‌. സ്വന്തമായ ഒരു ദേശീയതയോ പ്രദേശമോ അവകാശപ്പെടാനാവാതിരുന്ന ഉറുദു സംസാരിക്കുന്ന (ഇന്ത്യന്‍)കുടിയേറ്റക്കാരായ പാക്കിസ്ഥാനികള്‍ക്ക്‌ (ഇവര്‍ വെറും 2.5 ശതമാനമേവരൂ) നിലനില്‍ക്കാനുള്ള ഏക പോവഴി മുഖ്യ ജന വിഭാഗമായ പഞ്ചാബികളുമായി ചേര്‍ന്ന്‌നില്‍ക്കുക എന്നതായിരുന്നു. വലിയകാലത്തോളം അവര്‍ അത്‌ തുടരുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ തൊട്ടടുത്ത നാളുകളില്‍ തന്നെ രൂപം കൊള്ളാനാരംഭിച്ച ഈ സംവിധാനം പിന്നീട്‌ രാഷ്ട്രത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന ഒന്നായി തീര്‍ന്നു. ഇന്ന് സൈന്യം രാഷ്ട്രത്തിന്റെ 30%ത്തിലധികം വ്യവസായമേഖലയും കൈയിലെത്താവുന്ന തരത്തില്‍ വളര്‍ന്നുകൊണ്ട്‌ മുഖ്യസാമ്പത്തിക സംവിധാനമാണ്‌.ഇത്‌ ഒരു രാഷ്ട്രമെന്ന നിലയില്‍ പാക്കിസ്ഥാന്റെ നിലനില്‍പ്പിനെ നിരന്തരം ചോദ്യം ചെയ്യുന്നുമുണ്ട്‌.തങ്ങളുടെ അന്താരാഷ്ട്രതാല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ രാജ്യത്തെ കൈകാര്യം ചെയ്ത വാഷിങ്ങ്ട്ടണ്‍ ഈ രൂപപരിണാമത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിരുന്നു. സിവില്‍ഭരണകൂടവും സിവിലിയന്‍ താല്‍പര്യങ്ങാളും പലപ്പോഴും ഏറ്റുമുട്ടുകയും ചിലപ്പോഴെങ്കിലും രാജ്യത്തെ ഒരു നിര്‍ണ്ണായക ബിന്ദുവില്‍ എത്തിക്കുകയും ചെയ്തിരുന്നു.ജെഡ്ജിമാരെ പുനസ്ഥാപിക്കുന്നതിനുള്ള സമരം ഈ അര്‍ത്ഥത്തില്‍ വേണം കാണാന്‍.&lt;/div&gt;&lt;br /&gt;&lt;div&gt;നിയമവാഴ്ച്ച നിലനില്‍ക്കുന്ന ഇന്ത്യ ഈ പ്രശ്നത്തില്‍ എടുക്കുന്ന നിലപാടുകൊണ്ടാണ്‌ ശ്രദ്ധേയമായിരുന്നത്‌. ഒരു ഭാഗത്ത്‌ നേപ്പാളില്‍ സിവിലിയന്‍ ഭരണകൂടമേല്‍ക്കൈക്കുവേണ്ടി വാദിക്കുന്ന മാവോയിസ്റ്റുകളെ അധികാരത്തില്‍നിന്നും പുറത്തിരുത്താനായി ഇന്ത്യ റിപ്പബ്ലിക്കിന്റെ ശില്‍പ്പിയെന്ന് സ്വയം അഭിമാനിക്കവെതന്നെ സ്ഥാനഭൃഷ്ടനാക്കപ്പെട്ട രാജാവുമായി ഗൂഢാലോചന നടന്നതായ വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്‌. സോണിയാഗാന്ധി ഗ്യാനേന്ദ്രയുമായി സമീപകാലത്തു നടന്ന കൂടിക്കാഴ്ച്ച അതിന്റെ തെളിവാണ്‌. നേപ്പാള്‍ പ്രശ്നം നടക്കവെ തന്നെ ഇന്ത്യന്‍ സ്ഥാനപതി സൈന്യത്തലവന്റെ കാര്യത്തില്‍ കടുത്തതീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട്‌ കുറഞ്ഞത്‌ 6 തവണ തന്നെ വന്നു കണ്ടിരുന്നതായി പ്രചണ്ഡ തന്നെ പറയുകയുണ്ടായി. അതേ സമയം മറുഭാഗത്ത്‌ എല്‍.ടി.ടി.ഇ. പ്രശ്നത്തില്‍ ലങ്കക്ക്‌ തങ്ങളുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട്‌ തികച്ചും വ്യത്യസ്തമായ ഒരു റോള്‍ വഹിക്കുകയും ചെയ്യുകയാണ്‌.താരതമ്യേന ശാന്തമായിരുന്ന തെക്കേഷ്യ അന്താരാഷ്ട്ര ആയുധപ്പന്തയത്തിന്റെയും 'സൈനികനയതന്ത്ര'ത്തിന്റെയും കളിസ്ഥലമാവുകയാണ്‌.കൂട്ടത്തില്‍ രാഷ്ട്രങ്ങള്‍ സൈനിക സംവിധാനങ്ങള്‍ മാത്രമായി  മാറുകയുമാണ്‌.&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-7501543085640888502?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/7501543085640888502/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=7501543085640888502' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/7501543085640888502'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/7501543085640888502'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2009/05/blog-post_25.html' title='സൈന്യവും സിവില്‍ ഭരണകൂടവും: ഒരു തെക്കേഷ്യന്‍ പ്രതിസന്ധി'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ck2vyaUM_IE/ShsMgd3ky8I/AAAAAAAAAOw/S-018zsJG5U/s72-c/2007-03-15T163013Z_01_NOOTR_RTRIDSP_2_OUKWD-UK-PAKISTAN-JUDGE.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-562495998414182570</id><published>2009-05-09T21:30:00.000-07:00</published><updated>2009-05-09T21:44:22.651-07:00</updated><title type='text'>ഇന്ത്യയും അയല്‍രാജ്യങ്ങളും</title><content type='html'>&lt;a href="http://4.bp.blogspot.com/_ck2vyaUM_IE/SgZZDS1---I/AAAAAAAAAOo/MCUlwBhcGcI/s1600-h/saarc.bmp"&gt;&lt;img id="BLOGGER_PHOTO_ID_5334048721799674850" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 180px; CURSOR: hand; HEIGHT: 200px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_ck2vyaUM_IE/SgZZDS1---I/AAAAAAAAAOo/MCUlwBhcGcI/s200/saarc.bmp" border="0" /&gt;&lt;/a&gt; &lt;span style="font-size:180%;color:#3366ff;"&gt;&lt;strong&gt;ലോ&lt;/strong&gt;&lt;/span&gt;കത്തിലെ ഏക ഹിന്ദുരാജ്യത്തെ ജനാധിപത്യത്തിലേക്ക്‌ നയിച്ച ജനാധിപത്യസര്‍ക്കാരിന്റെ ആദ്യ പ്രധാനമന്ത്രി പ്രചണ്ഡ രാജിവെച്ചു. അതെ തുടര്‍ന്ന് ഡല്‌ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ അയല്‍രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഒരു സുരക്ഷാഭീഷണിയാണെന്നാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‌മോഹന്‍സിംഹ്‌ പ്രതികരിച്ചത്‌(ദി ഹിന്ദു, മെയ്‌ 5, 2009) നേപ്പാള്‍,ശ്രീലങ്ക,ബംഗ്ലാദേശ്‌,തീര്‍ച്ചയായും പാക്കിസ്ഥാന്‍,മാലി,ഭൂട്ടാന്‍ എന്നിങ്ങനെ ഇന്ത്യയുടെ 'സുരക്ഷ'യെ ബാധിക്കുന്ന രാജ്യങ്ങളുടെ പട്ടിക നീട്ടാന്‍ കഴിയും.&lt;br /&gt;&lt;br /&gt;വര്‍ത്തമാന കാലത്ത്‌ നേപ്പാളിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും നടക്കുന്ന സംഭവവികാസങ്ങളും അതില്‍ ഇന്ത്യന്‍ ഭരണകൂടവും രഹസ്യാന്വേഷണ വിഭാഗങ്ങളും വഹിക്കുന്ന പങ്കും തെക്കേഷ്യയുടെ ഭാവിയെ സംബന്ധിച്ച ചില സൂചനകള്‍ നല്‍കുന്നുണ്ട്‌.തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ കുത്തകകളുടെ വ്യാപാര താല്‍പര്യങ്ങള്‍ക്ക്‌ മുന്‍ തൂക്കം കൊടുത്തിരുന്ന ഇന്ത്യന്‍ ഭരണകൂടം അതിനനുരൂപമായ ഒരു രാഷ്ട്രീയ കാലാവസ്ഥയാണ്‌ തങ്ങളുടെ അയല്‍ രാജ്യങ്ങളില്‍ കെട്ടിപ്പെടുക്കാന്‍ ശ്രമിച്ചത്‌. ഒരു ഭാഗത്ത്‌ അത്‌ തങ്ങളുടെ നേരിട്ടുള്ള താല്‍പര്യങ്ങളായിരുന്നുവെങ്കില്‍ മറ്റുചില ഇടങ്ങളില്‍ അത്‌ ആഗോള സാമ്രാജ്യത്തിന്റെ തന്ത്രപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. ഇത്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോക രാഷ്ട്രീയഭൂപടത്തില്‍ ഒരു ഇടം നേടിക്കൊടുത്തു.&lt;br /&gt;&lt;br /&gt;വിലകുറഞ്ഞ മനുഷ്യാദ്ധ്വാനത്തിന്റെയും അമൂല്യമായ വിഭവങ്ങളുറ്റേയും സ്ത്രോതസ്സെന്ന നിലയില്‍ അയല്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ വ്യാപാര താല്‍പ്പര്യങ്ങള്‍ക്ക്‌ എന്നും പ്രധാനമായിരുന്നു.അവയുടെ പരിമിതമായെങ്കിലും വളരുന്ന സമ്പദ്ഘടനയും വിശാലമായ വിപണിയും ആഗോളവല്‍കൃത ലോകത്തില്‍ രാജ്യത്തിന്റെ വിദേശനയത്തെ തന്നെ തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;സൗത്ത്‌ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിലൂടെ സാഫ്ട്ട ഉടമ്പടി ഒപ്പുവെപ്പിച്ചുകൊണ്ട്‌ തെക്കേഷ്യന്‍ രാജ്യങ്ങളെ ഒരൊറ്റവ്യാപാരബ്ലോക്കാക്കിക്കൊണ്ട്‌ ഒരു പൊതുവിപണി സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ സ്വതന്ത്രവിനിമയത്തിന്‌ ആവശ്യമായതരത്തില്‍ ഒരു പൊതുനാണയവ്യവസ്ഥയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും ഉയര്‍ന്നുവരുന്നുണ്ട്‌. ഇതാകട്ടെ ആത്യന്തികമായും ഇന്ത്യന്‍ കോര്‍പ്പറേറ്റ്‌ മൂലധനത്തിന്റെ വികാസത്തിന്റെ അവിഭാജ്യഭാഗവുമാണ്‌.എന്നാല്‍ സാമ്പത്തിക ശാസ്ത്രം സ്വതന്ത്രമായ ഒരു വ്യവസ്ഥയായി,ഭാവനയിലല്ലാതെ , ഒരിക്കലും നിലനിന്നിട്ടില്ല.രാഷ്ട്രീയ-സൈനികവ്യവസ്ഥയുടെ ആകത്തുകയിലാണ്‌ അത്‌ സാധ്യമാകുന്നത്‌. (മാര്‍ക്സ്‌ സാമ്പത്തികശാസ്ത്രം എന്നല്ല, രാഷ്ട്രീയസാമ്പത്തിക ശാസ്ത്രം എന്നാണ്‌ എല്ലായ്പ്പോഴും ഉപയോഗിച്ചിരുന്നത്‌.)അയല്‍രാജ്യങ്ങളുടെ ആഭ്യന്തര വൈദേശിക നയങ്ങളില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇടപെട്ടുകൊണ്ട്‌ ഇന്ത്യ അതു നേടിയെടുത്തു.&lt;br /&gt;&lt;br /&gt;ശ്രീലങ്കയുടെ കാര്യത്തില്‍ ആഭ്യന്തര പ്രശ്നങ്ങളില്‍ തലയിട്ടുകൊണ്ടാണ്‌ അത്‌ ആരംഭിച്ചത്‌. ശീതയുദ്ധകാലത്ത്‌ അമേരിക്ക സൈനികമായി തന്ത്രപ്രധാനമായ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ദീഗോഗാര്‍ഷ്യ ദ്വീപ്‌ പിടിച്ചതോടെയാണ്‌ ഇന്ത്യന്‍ ശ്രീലങ്കന്‍ ബന്ധം ഒരു വഴിത്തിരുവിലെത്തുന്നത്‌. അമേരിക്കയുടെ ഇന്ത്യന്‍ സമുദ്രത്തിലെ ആധിപത്യത്തിനെ തടയിടാന്‍ സോവിയറ്റ്‌ റഷ്യക്ക്‌ അതുപോലെതന്നെ പ്രധാനമായ ഒരു സൈനിക കേന്ദ്രം ആവശ്യമായിരുന്നു. ശ്രീലങ്കയിലെ ട്രിങ്കോമാലിയായിരുന്നു അതിനുവേണ്ടി തെരഞ്ഞെടുത്തത്‌. ഈ സാഹചര്യത്തിലാണ്‌ തമിഴ്‌ ജനതയുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന സംഘടനകളിലൊന്നായ എല്‍.ടി.ടി.ഇ യെ സൈനികമായിതന്നെ സഹായിക്കാന്‍ ഇന്ത്യ തയ്യാറവുന്നത്‌. എല്‍.ടി.ടി.ഇ പോരാളികള്‍ക്ക്‌ ഇന്ത്യയില്‍ പരിശീലനത്തിനുള്ള സാഹചര്യം ഇന്ദിരാഗാന്ധി ഒരുക്കിക്കൊടുത്തു. എന്നാല്‍ പിന്നീട്‌ റഷ്യ തന്നെ ശിഥിലീകരിക്കപ്പെട്ട സാഹചര്യത്തില്‍ എല്‍.ടി.ടി.ഇ യുടെ നേത്രത്വത്തിലുള്ള പോരാട്ടങ്ങള്‍ ഇന്ത്യക്ക്‌ ബാധ്യതയായിതീര്‍ന്നു.ആ സാഹചര്യത്തില്‍ എല്‍.ടി.ടി.ഇ യെ ഒതുക്കുന്നതിനുള്ള ഒരു ശ്രമമായിരുന്നു ഇന്ത്യാ-ശ്രീലങ്ക സര്‍ക്കാരുകളുടെ മുന്‌കൈയില്‍ ഒപ്പുവെച്ച തിമ്പു കരാര്‍. എന്നാല്‍ ഒരു ജനത എന്ന നിലയില്‍ വംശീയ മായ അടിച്ചമര്‍ത്തലുകള്‍ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തമിഴര്‍ക്ക്‌ തങ്ങളുടെ മുദ്രവാക്യങ്ങളില്‍ നിന്നു അകന്നുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല.തിമ്പു കരാറിനുശേഷവും പോരാട്ടം തുടര്‍ന്നു.അത്‌ ഒരു നിര്‍ണ്ണായക ഘട്ടത്തിലെത്തുന്നതോടെയാണ്‌ 'ഇന്ത്യന്‍ സമാധാന സേന'യെ ശ്രീലങ്കയിലേക്കയക്കുന്നത്‌.ഇന്ത്യന്‍ സേന നടത്തിയ കൂട്ടക്കുരുതികള്‍ തമിഴരുടെ മാത്രമല്ല മുഴുവന്‍ പേരുടേയും പ്രധിഷേധത്തിനിടയാക്കി. ഒരു ഘട്ടത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരും തമിഴു ജനതയും ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും ഇന്ത്യ 'സമാധാനസേനയെ' പിന്‍ വലിക്കാന്‍ തയ്യാറായില്ലെന്നത്‌ ഭരണകൂടത്തിന്റെ  വ്യാപന താല്‍പര്യങ്ങളുടെ ഒരു തെളിവായിരുന്നു. പിന്നീടൊരിക്കല്‍ ചൈന,പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്ക ആയുധം വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ സക്കാര്‍ തുറന്ന ഭീഷണിയിലൂടെയാണ്‌ അതിനു തടയിടാന്‍ ശ്രമിച്ചത്‌.അതിനിടയില്‍ എല്‍.ടി.ടി.ഈ യുടെ തന്നെ സവര്‍ണ്ണ- വര്‍ഗ്ഗ അടിത്തറയും നിലപാടുകളും തമിഴു ജനതക്കിടയിലും വിള്ളലുകളുണ്ടാക്കി. തുടക്കത്തില്‍ തമിഴുപ്രശ്നത്തില്‍ സഹാനുഭൂതിപ്രകടിപ്പിക്കുന്നതായി നടിച്ച്‌ ആയുധങ്ങള്‍ എത്തിച്ചുകൊടുത്ത ഇന്ത്യന്‍ ഭരണകൂടം പിന്നീട്‌ ശ്രീലങ്കന്‍ സിംഹള വംശീയ ഭരണകൂടത്തിന്‌ അതേ തമിഴര്‍ക്കെതിരെ യുദ്ധോപകരണങ്ങളും വെടിക്കോപ്പുകളും കൊടുത്ത്‌ തമിഴുപ്രശ്നത്തില്‍ ഒരു രാഷ്ട്രീയ പരിഹാരത്തിനുള്ള എല്ലാസാധ്യതകളും ഇല്ലാതാക്കി.&lt;br /&gt;&lt;br /&gt;ബംഗ്ലാദേശിന്റെ കാര്യത്തിലാകട്ടെ, ടാറ്റയും മിത്തലും പോലുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റ്‌ ശക്തികള്‍ക്ക്‌ നേരിട്ട്‌ താല്‍പര്യങ്ങള്‍ ഉള്ള പ്രദേശമാണിത്‌. അമേരിക്കന്‍- ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ പല്ലായ്പ്പോഴും ബംഗ്ലാദേശ്‌ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടുപോന്നു. ഇപ്പോഴുള്ള സര്‍ക്കാരിലും അതിനുമുന്‍പുണ്ടായിരുന്ന കെയര്‍റ്റെക്കര്‍ സര്‍ക്കാരിലും ഇന്ത്യന്‍ നയതന്ത്രമന്ത്രാലയം സജീവമായി ഇടപെട്ടിരുന്നു.ആ സര്‍ക്കാര്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളായ ടാറ്റയെയും മിത്തലിനേയും തങ്ങളുടെ രാജ്യത്തേക്ക്‌ ക്ഷണിക്കുകയും മിത്തലിന്‌ ഊര്‍ജ്ജമേഖല അടിയറവെക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഇന്ത്യയുടെ ഒരു ഉപഗ്രഹരാജ്യം പോലെ നില്‍ക്കുന്ന നേപ്പാളിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഇടപെടലുകള്‍ നിര്‍ണ്ണായകമായിരുന്നു.നേപ്പാളി സമൂഹത്തില്‍ വളര്‍ന്നുവന്നിരുന്ന ജനാധിപത്യ പ്രവണതകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഇന്ത്യ രാജാധികാരത്തിന്‌ എല്ലാ പിന്തുണയും നല്‍കിയിരുന്നു. നേപ്പാളിലെ ജനകീയയുദ്ധത്തിന്റെ കാലത്ത്‌ റിപ്പബ്ലിക്കാക്കാനുള്ള മുദ്രവാക്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ഇന്ത്യ രാജാവിനോടൊപ്പം നില്‍ക്കുകമാത്രമല്ല തെരഞ്ഞെടുപ്പിന്‌ ശേഷം ഭൂരിപക്ഷം നേടിയ മാവോയിസ്റ്റുകള്‍ക്ക്‌ അധികാരം വിട്ടൊഴിയാന്‍ തയ്യാറാവാതിരുന്ന രാജാവിനും നേപ്പാളിലെ മറ്റിതര പാര്‍ട്ടികള്‍ക്കും പിന്തുണ നല്‍കി. ഏറ്റവും ഒടുവില്‍ മാവോയിസ്റ്റുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കും വഹിച്ചു. സൈന്യത്തിന്റെ സിവിലിയന്‍ ഭരണകൂടത്തിനെതിരെയുള്ള നിലപാടുകള്‍ക്ക്‌ പിന്നില്‍ ഇന്ത്യയായിരുന്നുവെന്ന് നിരവധിപത്രങ്ങള്‍ തുറന്നെഴുതി. സൈന്യത്തലവന്റെ പ്രശ്നത്തില്‍ ഇടപെട്ടുകൊണ്ട്‌ ഇന്ത്യ നയതന്ത്രപ്രധിനിധി തന്നെ 6 തവണ സന്ദര്‍ശിച്ചുവെന്ന് പ്രചണ്ഡ പിന്നീട്‌ പത്രലേഖകരോട്‌ വെളിപ്പെടുത്തി. അതിനിടയില്‍ ഈ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ സോണിയാഗാന്ധി പുറത്താക്കപ്പെട്ട ഗ്യാനേന്ദ്രരാജാവിനെ കണ്ടുവെന്ന വാര്‍ത്ത്‌ ഇന്ത്യാ സര്‍ക്കാരിന്റെ താല്‍പര്യങ്ങളെ പുറത്തുകൊണ്ടുവരുന്നുണ്ട്‌. ചുരുക്കത്തില്‍ ഒരു സൈനിക നീക്കത്തിനു പിന്തുണ നല്‍കുന്ന ഇന്ത്യ ഭാവിയില്‍ നേപ്പാളില്‍ (പാക്കിസ്ഥാനെ പോലെ) ഒരു സൈനികമേധാവിത്ത വ്യവസ്ഥയുടെ നിര്‍മ്മിതിക്കുള്ള അടിത്തറ ഒരുക്കുകയാണ്‌. മാവോയിസ്റ്റുകള്‍ക്കെതിരെയായിരുന്നു ഇന്ത്യന്‍ നീക്കമെങ്കിലും നേപ്പാള്‍ ആര്‍മി അടുത്ത സര്‍ക്കാരുകള്‍ക്ക്‌ കീഴ്‌പ്പെട്ടുനില്‍ക്കുമെന്ന് ഒരു ഉറപ്പും നല്‍കുന്നില്ല.&lt;br /&gt;&lt;br /&gt;ഒരു കൊച്ചുരാജ്യമായ ഭൂട്ടാനിന്റെ കാര്യത്തിലും ഇന്ത്യന്‍ താല്‍പര്യങ്ങള്‍ വ്യത്യസ്തമല്ല. അതിനിടയില്‍ നേപ്പാളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ഭൂട്ടാനികളെ വെടിവിച്ചിട്ടുകൊണ്ട്‌ ഇന്ത്യന്‍പാരാമിലിറ്ററി വിഭാഗം അഭയാര്‍ത്ഥികളെ അമേരിക്കയിലെ ലേബര്‍ ക്യാമ്പുകളില്‍ എത്തിക്കാനുള്ള അമേരിക്കന്‍ നീക്കത്തിന്‌ പച്ചക്കൊടി പിടിക്കുകയാണ്‌.അഭയാര്‍ത്ഥികളുടെ ഭൂട്ടാനിലേക്ക്‌ മടങ്ങുന്നതിനുള്ള താല്‍പര്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടാണ്‌ അമേരിക്ക 60000പേരെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക്‌ കടത്താന്‍ ശ്രമിക്കുന്നത്‌.പുതിയകാലത്തെ അടിമക്കച്ചവടമല്ലാതെ മറ്റെന്താണിത്‌?&lt;br /&gt;&lt;br /&gt;അയല്‍രാജ്യങ്ങള്‍ക്കുമുകളില്‍ സൈനികവും രാഷ്ട്രീയവുമായ അധികാരം പ്രയോഗിച്ചുകൊണ്ട്‌ ഒരു പ്രാദേശിക ശക്തിയാകാനുള്ള ശ്രമങ്ങള്‍ പക്ഷേ ഈപ്രദേശത്തെ ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുനല്‍കുന്നില്ലെന്നു മാത്രമല്ല രാഷ്ട്രീയവും വംശീയവുമായനിരവധി പുതിയ പ്രശ്നങ്ങള്‍ക്ക്‌ കാരണമാകുകയാണ്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-562495998414182570?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/562495998414182570/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=562495998414182570' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/562495998414182570'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/562495998414182570'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2009/05/blog-post.html' title='ഇന്ത്യയും അയല്‍രാജ്യങ്ങളും'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_ck2vyaUM_IE/SgZZDS1---I/AAAAAAAAAOo/MCUlwBhcGcI/s72-c/saarc.bmp' height='72' width='72'/><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-8255819679493642759</id><published>2009-04-15T11:38:00.000-07:00</published><updated>2009-04-15T11:47:36.996-07:00</updated><title type='text'>ഇടറുന്ന ദളിത്‌ രാഷ്ട്രീയം</title><content type='html'>&lt;a href="http://3.bp.blogspot.com/_ck2vyaUM_IE/SeYqvGlSeBI/AAAAAAAAAOg/G2WDXN_Emq4/s1600-h/ambedkar.gif"&gt;&lt;img id="BLOGGER_PHOTO_ID_5324990598121420818" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 192px; CURSOR: hand; HEIGHT: 212px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_ck2vyaUM_IE/SeYqvGlSeBI/AAAAAAAAAOg/G2WDXN_Emq4/s200/ambedkar.gif" border="0" /&gt;&lt;/a&gt;  &lt;strong&gt;&lt;span style="font-size:180%;color:#3333ff;"&gt; ഒരു&lt;/span&gt;&lt;/strong&gt; പക്ഷേ കേരളത്തിന്റെ അരനൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ സന്ദര്‍ഭമായിരുന്നു മുത്തങ്ങ-ചെങ്ങറ സമരത്തോടെ വളര്‍ന്നുവന്ന ആദിവാസി-ദളിത്ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌.ജാതിക്കെതിരെയുള്ള ദളിത്‌-പിന്നോക്ക വിഭാഗങ്ങളുടെ ചെറുത്തുനില്‍പ്പിന്‌ നൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും സമഗ്രമായ അര്‍ത്ഥത്തില്‍ ദളിത്‌ പ്രശ്നം ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രശ്നമായി അവതരിപ്പിക്കപ്പെടുന്നത്‌ ഇപ്പോള്‍ മാത്രമാണ്‌. ഈ ദശകത്തിന്റെ തുടക്കത്തില്‍ ഒരു സൈദ്ധാന്തിക പ്രശ്നമോ സൗന്ദര്യശാസ്ത്ര പ്രശ്നമോ ആയി ചര്‍ച്ചകളില്‍ ഇടം തേടിയിരുന്ന ഇത്‌ ചെങ്ങറ സമരത്തോടെ മറ്റൊരു ഉയര്‍ന്ന വിതാനത്തിലേക്ക്‌ ഉയരുകയായിരുന്നു. ആദിവാസി ഭൂപ്രശ്നത്തെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട്‌ രൂപപ്പെട്ട ചിന്താസരണിയുടെ ഭാഗമായാണ്‌ പ്രാന്തവല്‍ക്കരിക്കപ്പെട്ട ദളിത്‌ ജനതയുടെ രാഷ്ട്രീയം വികസിപ്പിക്കപ്പെടുന്നത്‌.സാമൂഹ്യശാസ്ത്രത്തില്‍ നിന്നും രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രത്തിലേക്കുള്ള ഈ നീക്കം സ്വാഭാവികമെങ്കിലും സുഗമമായ പ്രക്രിയയിരുന്നില്ല. അതേ സമയം സൂക്ഷ്മമായി വിലയിരുത്തുകയാണെങ്കില്‍ ആദിവാസി മേഖലകളില്‍ 70 കളില്‍ ആരംഭിച്ച ഭൂസമരകേന്ദ്രീകൃതമായ രാഷ്ട്രീയ ചലനങ്ങള്‍ ഈ വികാസത്തിന്‌ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നല്‍കുകയുമായിരുന്നു.ദളിത്‌-ആദിവാസി ജനതയുടെ പോരാട്ടത്തിലെ നിര്‍ണ്ണായകമായ പോരാളികളെ അത്‌ സംഭാവന പോലും ചെയ്തു.&lt;br /&gt;&lt;br /&gt;സമൂഹത്തിലെ ബുദ്ധിജീവി വിഭാഗത്തിന്റെ മുന്‍ കൈയില്‍ രൂപം കൊണ്ട ദളിത്‌ രാഷ്ട്രീയം ഒരു ഭൗതികശക്തിയായി വികസിക്കപ്പെടുന്നതില്‍ ചെങ്ങറസമരത്തിന്റെ പങ്ക്‌ തള്ളിക്കളയാവുന്നതല്ല. ഭൂമി എന്ന കേന്ദ്രപ്രമേയത്തില്‍ തന്നെ അത്‌ അതിന്റെ കൊടിക്കൂറകള്‍ ഉയര്‍ത്തി. ആ അര്‍ത്ഥത്തില്‍ അത്‌ നവസാമൂഹ്യപ്രസ്ഥാനങ്ങളിലെ ചില സൈദ്ധാന്തികര്‍ ഉയര്‍ത്തിയ അതിവാദങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കുമുള്ള ജനതയുടെ മറുപടിയുമായിരുന്നു വെന്നത്‌ ശ്രദ്ധേയമായിരുന്നു.ചെങ്ങറയെകുറിച്ചുള്ള (ഒഫീഷ്യല്‍) ബ്ലോഗില്‍ ഓരാള്‍ എഴുതിയതുപോലെ ചെങ്ങറയില്‍ അവര്‍ സമരം ചെയ്യുകയായിരുന്നില്ല- ജീവിക്കുകയായിരുന്നു.കൂട്ടത്തില്‍ പറയട്ടെ, പോരാട്ടവും ജീവിതവും ഒന്നുതന്നെയാകുന്നതിനെകുറിച്ചാണ്‌ മാക്സ്‌ തന്റെ ജീവിതകാലമത്രയും എഴുതിക്കൊണ്ടിരുന്നത്‌.&lt;br /&gt;&lt;br /&gt;അതേസമയം ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പ്‌, രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ദളിത്‌ രാഷ്ട്രീയത്തിന്റെ ഗതിയെ നിഷേധാത്മകമായി സ്വാധീനിക്കുന്നുവെന്നത്‌ പറയാതെവയ്യ.ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്‌ ളാഹ ഗോപാലന്റെ 'സാധുജന വിമോചന സംയുക്ത വേദി' കോണ്‍ഗ്രസ്സിനു പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.ഇടതുപക്ഷത്തിന്റെ ' ഭൂപരിഷ്ക്കരണ വക്താക്കള്‍ തീവ്രവാദികളാണെന്ന' ഭീഷണിക്കിടയിലും രണ്ടാം ഭൂപരിഷ്ക്കരണമുദ്രവാക്യം ധീരതയോടെ ഉയര്‍ത്തിയ കെ.പി.എം.എസ്‌.നേതാവായ പുന്നല ശ്രീകുമാറിന്റെ നേതൃത്ത്വത്തില്‍ രൂപം കൊണ്ട 30ഓളം സംഘടനകള്‍ അംഗങ്ങളായ 'പട്ടികജാതി-പട്ടികവര്‍ഗ്ഗ സംയുക്ത സമിതി, യു.ഡി.എഫ്‌ നുള്ള പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളത്തില്‍ അങ്ങോളമിങ്ങോളം രണ്ടാം ഭൂപരിഷ്ക്കരണ പ്രശ്നം ജനങ്ങളെ തെരുവില്‍ ഇറക്കിക്കൊണ്ട്‌ പ്രചരിപ്പിച്ചെടുത്ത സമിതി വൈകിയ വേളയില്‍ അതിന്റെ രാഷ്ട്രീയദിശാരാഹിത്യം പ്രകടിപ്പിച്ചു.'ഭൂപ്രഭുത്വത്തിലും ജാതി മേതാവിത്വത്തിലും മുന്നില്‍ നില്‍ക്കുന്ന വലതുപക്ഷ രാഷ്ട്രീയം ഇന്ത്യയില്‍ ഭൂപരിഷ്ക്കരണം എന്ന ആശയത്തെ എക്കാലത്തും അടിച്ചമര്‍ത്താനാണ്‌ ശ്രമിച്ചതെന്ന്'(രണ്ടാം ഭൂപരിഷക്കരണം/ലഘുലേഖ/പട്ടിക ജാതി പട്ടികവര്‍ഗ്ഗ സംയുക്ത സമിതി) ശരിയായി കണ്ടെത്തിയ സമിതി തങ്ങളുടെ യു.ഡി.എഫ്‌. പിന്തുണക്ക്‌ ന്യായീകരണങ്ങളൊന്നും നല്‍കുകയുണ്ടായില്ല.. വര്‍ഷങ്ങളായി ഇടതുപക്ഷത്തിന്‌ പ്രത്യേകിച്ച്‌ സി.പി.ഐക്ക്‌ ആളെ കൂട്ടിക്കൊടുത്ത കെ.പി.എം.എസ്‌. പി.കെ.രാഘവന്റെ മകന്‍ ആര്‍.എസ്‌.അനില്‍ എല്‍.ഡി.എഫ്‌. സ്ഥാനാര്‍ത്ഥിയായിട്ടുപോലും ഇടതു പക്ഷത്തെ നിരാശപ്പെടുത്തുമെന്നുതന്നെയാണ്‌ തോന്നുന്നത്‌. അതേ സമയം ഈ നീക്കം പലരെയും സംബന്ധിച്ചെടുത്തോളം അത്ഭുതപ്പെടുത്തുന്നതായിരുന്നില്ല. സംയുക്ത സമിതിയിലെ പ്രധാന ഘടകകക്ഷിയായ കെ.പി.എം.എസ്ന്റെ എറണാകുളം സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ സോണിയാ ഗാന്ധി എത്തിച്ചേര്‍ന്നതുമുതല്‍ പലരും ഇത്‌ പ്രതീക്ഷിച്ചിരുന്നു&lt;br /&gt;&lt;br /&gt;സി.കെ.ജാനുവിന്റെ നേതൃത്ത്വത്തിലുള്ള സംഘനയും അതേവഴിയിലൂടെ തന്നെയാണെന്നാണ്‌ സ്ഥിരീകരിക്കാത്ത ചില സൂചനകള്‍.ഡി.എല്‍.എഫ്‌,വിവിധ പട്ടിക ജാതി സംഘടനകള്‍ എന്നിവരും ഇതേ നിലപാടുകളിലൂടെ മുന്നോട്ട്‌ തന്നെ ആണ്‌. അതേ സമയം കഴിഞ്ഞ തവണ ഇടതുപക്ഷത്തെ പിന്തുണച്ച എസ്‌.എന്‍.ഡി.പി. ഇത്തവണ സ്ഥാനര്‍ത്ഥിയെ നോക്കി വോട്ടുചെയ്യുമെന്നാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.കേരളത്തിന്റെ പൊതു അവസ്ഥ പരിശോധിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പ്‌ ദളിത്‌ ജനതയുടെ രാഷ്ട്രീയ ഇടപെടലിന്റെ തിരികോലായാണ്‌ പ്രവര്‍ത്തിക്കുന്നത്‌.വിവിധ മുന്നണികളെ മാറി മാറി പിന്തുണക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ /ദളിത്‌ സംഘടനകള്‍ ദളിത്‌ ജനതയുടെ യഥാര്‍ത്ഥപ്രശ്നങ്ങളെ എല്ലായ്പ്പോഴും സ്ഥാനമോഹികളായ ദളിത്‌ നേതാക്കളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ബലികഴിച്ചു. ഭൂമിയും ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട അടിസ്ഥാന മുദ്രവാക്യങ്ങള്‍ ഒരിക്കലും ഉയത്തപ്പെട്ടില്ല. എപ്പോഴെങ്കിലും അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ അത്‌ പുതിയ തെരഞ്ഞെടുപ്പ്‌ സമവാക്യങ്ങള്‍ രൂപം കൊടുക്കുന്നതിന്റെ ഭാഗം മാത്രമായിരുന്നു. ഇത്‌ കേരളത്തിന്റെ മാത്രം അവസ്ഥയല്ല,ഒരു പൊതു ഇന്ത്യന്‍ സാഹചര്യമാണ്‌. ദളിതരോട്‌ അധികാരത്തിലെത്തിച്ചേരാനുള്ള അംബേദ്ക്കറുടെ മുദ്രവാക്യം തെരഞ്ഞെടുപ്പില്‍ തത്വാധിഷ്ഠിതമല്ലാതെ എന്തും ചെയ്തുകൊണ്ട്‌ അധികാരത്തിലെത്താനുള്ള മാര്‍ഗ്ഗമായി അവതരിപ്പിക്കപ്പെടുകയായിരുന്നു.&lt;br /&gt;&lt;br /&gt;തെരഞ്ഞെടുപ്പ്‌ ജയിക്കാനും തോല്‍ക്കാനും മാത്രമുള്ള ഒരു അഭ്യാസമാണെന്നാണ്‌ പല ദളിത്‌/പട്ടികജാതിപട്ടികവര്‍ഗ്ഗ സംഘടനകളുടെ കാഴ്ച്ചപ്പാട്‌. മറ്റുപല സംഘടനകളും ഇതിനെ രാഷ്ട്രീയ സ്വാംശീകരണത്തിന്റെ ഭാഗമായി കണക്കാക്കുന്നുണ്ടെന്ന് ഒരു ചെറുപരിശോധന പോലും വ്യക്തമാക്കും.വര്‍ഷങ്ങളോളം തനിയെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി. ഇതാണ്‌ തെളിയിക്കുന്നത്‌. അതേ സമയം ഇത്‌ ഓരോപ്രസ്ഥാനത്തിന്റെയും ആത്മവിശ്വാസത്തിന്റെ കൂടി പ്രകാശനമാണ്‌. ജയത്തിന്റെ ഒരു സൂചനപോലുമില്ലാതെ നിരവധി സംഘടനകള്‍ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്‌.മുരിയാട്‌ കര്‍ഷക സംഘം കര്‍ഷക പ്രശ്നത്തെ മുന്‌നിറുത്തി സ്ഥാനര്‍ത്ഥിയെ നിറുത്തിയിരിക്കുന്നു. വയനാട്ടില്‍ ആദിവാസി പ്രശ്നത്തിന്റെ പേരില്‍ ഡോ.നല്ലതമ്പി എം.എല്‍.പിന്തുണയോടെ മല്‍സരിക്കുന്നു.മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കലിനെതിരെ എസ്‌.യു.സി.ഐ.പിന്തുണയോടെ സ്ഥാനര്‍ത്ഥിയുണ്ട്‌. സി.പി.എം.വിമതര്‍ക്കും തങ്ങളുടെ രാഷ്ട്രീയ പ്രശ്നങ്ങള്‍ മുന്‌നിറുത്തുന്ന സ്ഥാനര്‍ത്ഥികളുണ്ട്‌. എന്തിന്‌ വ്യാപാരി വ്യവസായികള്‍ക്കുപോലും കോഴിക്കോട്‌ സ്ഥാനര്‍ത്ഥിയുണ്ട്‌.(പിന്നീട്‌ അത്‌ പിന്‌വലിക്കപ്പെട്ടു) അതേസമയം കേരളത്തില്‍ ഏതാനും മാസങ്ങളോളം ചര്‍ച്ചകളില്‍ ഇടം പിടിച്ച ദളിത്‌ ഭൂപ്രശ്നവും ജാതിപ്രശ്നവും പ്രതിനിധികളില്ലാതെ ശൂന്യതയിലേക്ക്‌ വലിച്ചെറിയപ്പെട്ടു. .തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിനുമപ്പുറം വന്നുചേര്‍ന്ന ഐക്യം ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ദളിത്‌-ആദിവാസി-മറ്റിതര പ്രാന്തവല്‍ക്കരിക്കപ്പെട്ട സാമൂഹ്യരാഷ്ട്രീയ വിഭാഗങ്ങള്‍ സിവില്‍ സമൂഹത്തിലെ ജാഗ്രതാ ഗ്രൂപ്പുകള്‍ എന്നിവയുടെ ഐക്യപ്രക്രിയക്കുവേണ്ടിയുള്ള ഒരു ശ്രമവും ഉണ്ടായില്ലെന്നുമാത്രമല്ല നേടിയെടുത്തവയെ ഭരണവര്‍ഗ്ഗ രാഷ്ട്രീയക്കാരുടെ അടുക്കളയില്‍ പൊരിച്ചെടുക്കാന്‍ പാകത്തില്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു. ചെങ്ങറ സമരസമിതിയുടെ നിലപാടുകള്‍ അതാണു തെളിയിക്കുന്നത്‌. ഒരു വിഭാഗമെന്നനിലയില്‍ ദളിത്‌ ജനത ഇനിയും എത്രത്തോളം മുന്നോട്ടുപോകാനുണ്ടെന്നും ഇത്‌ തെളിയിക്കുന്നു.&lt;br /&gt;&lt;br /&gt;മറ്റൊരര്‍ത്ഥത്തിലും ഈ തെരഞ്ഞെടുപ്പ്‌ നിര്‍ണ്ണായകമാണ്‌. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി രണ്ടുമുന്നണി സംവിധാനമെന്നനിലയില്‍ ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന ഏര്‍പ്പാട്‌ തകരുന്നതിന്റെ സാഹചര്യങ്ങള്‍ പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്‌. മുന്നണികള്‍ക്കകത്ത്‌ രൂപം കൊണ്ടുകൊണ്ടിരിക്കുന്ന പൊട്ടിത്തെറികള്‍ അതിന്റെ സൂചനയായാവണം വിലയിരുത്താന്‍. ഇരു മുന്നണികള്‍ക്കിടയില്‍ സ്ഥാനമില്ലാതെ പുറത്ത്‌ അധികാരത്തിന്റെ ഭാഗമാകാന്‍ അവസരമില്ലാതെ നില്‍ക്കുന്ന എന്‍.സി.പി, ബി.ജെ.പി.തുടങ്ങിയവയുടെ സാന്നിദ്ധ്യം കൂടുതല്‍ നിര്‍ണ്ണായകമാകും. നിരവധി അധികാര സംവിധാനങ്ങളുടെ രൂപീകരണം വരും കാലങ്ങളില്‍ ദളിത്‌ സ്വാശീകരണ പ്രക്രിയയെ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കും.ഇപ്പോള്‍ തന്നെ ചിന്നഭിന്ന മായി നേതാക്കളുടെ ഭരണ വര്‍ഗ്ഗ സേവയുടെ തെളിവിനായി മാത്രം അവശേഷിക്കുന്ന ദളിത്‌ സംഘടനകളുടെ വരും കാലം കൂടുതല്‍ ശിഥിലീകരണപ്രക്രിയക്ക്‌ സാക്ഷ്യം വഹിക്കനാണു സാധ്യത.ഈ അധികാര വടംവലിയില്‍ സമുദായ/സംഘടനാ നേതക്കള്‍ ലാഭമുണ്ടാകുമെന്നതൊഴിച്ചാല്‍ ദളിത്‌ ജനതയുടെ താല്‍പര്യങ്ങള്‍ എല്ലായ്പ്പോഴും അടിച്ചമര്‍ത്തപ്പെടും.&lt;br /&gt;&lt;br /&gt;അതേ സമയം ദളിത്‌ ബുദ്ധിജീവികളുടെ നിലപാടുകളില്‍ സന്ദേഹങ്ങള്‍ വ്യാപകമാണ്‌. അതിനുള്ള ഒന്നാംതരം തെളിവാണ്‌ കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച 'തെരഞ്ഞെടുപ്പും ദളിതുകളും' എന്ന കെ.കെ.കൊച്ചിന്റെ ലേഖനം.ദളിത്‌ പ്രശ്നത്തെ മുന്‌നിറുത്തി എല്‍.ഡി.എഫ്‌.,യു.ഡി.എഫ്‌. വിഭാഗങ്ങളെ പരിശോധിച്ചുകൊണ്ട്‌ അവക്കിടയില്‍ വൈജാത്യങ്ങളില്ലെന്ന് ശരിയായി വിലയിരുത്തിയ ലേഖനം തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ആശയക്കുഴപ്പം പ്രകടിപ്പിക്കാന്‍ തുടങ്ങുന്നു.അധികാരത്തില്‍ ലോബികളേ ഉള്ളുവെന്ന (അത്‌ ലേഖനത്തില്‍ നേരിട്ടു സൂചിപ്പിക്കുന്നില്ലെങ്കിലും) നിലപാടുതറയില്‍ ഉയര്‍ന്നു വന്ന വാദഗതികള്‍ ഉയര്‍ത്തിവിടുന്നു..നായര്‍,ഈഴവ വിഭാഗങ്ങളെ പോലെ ദളിത്‌ വിഭാഗങ്ങള്‍ വോട്ടുബാങ്കാകാത്തതിന്റെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു.(തീര്‍ച്ചയായും അത്‌ നിര്‍ണ്ണായകപ്രശ്നമാണ്‌)അധികാരത്തിന്റെ അകത്തും പുറത്തും നില്‍ക്കുന്ന വിഭാഗങ്ങള്‍ പ്രഷര്‍ഗ്രൂപ്പുകളോ ലോബികളോ അല്ല,മറിച്ച്‌ അവ പരസ്പരം ശത്രുതയിലുള്ള വിഭാഗങ്ങള്‍ തന്നെ ആണ്‌. ജാതി വ്യവസ്ഥയിലൂന്നിയ ഒരു സമ്പദ്‌ ഘടനയില്‍ ജാതിഗ്രൂപ്പുകളെ ഒന്നാകെ തകര്‍ക്കാതെ പുരോഗതി സാധ്യമല്ല. അതുകൊണ്ട്‌ തന്നെ വിവിധ ജാതിഗ്രൂപ്പുകള്‍ക്ക്‌ സഹവര്‍ത്തിക്കാനും സാധ്യമല്ല.ജാതിവിരുദ്ധത പ്രത്യയശാസ്ത്രപരമായി മുന്നോട്ടുവെക്കുന്നതിനാലും ജാതിവ്യവസ്ഥ തകര്‍ക്കാതെ സ്വന്തം വിമോചനം സാധ്യമല്ല എന്നതിലുമാണ്‌ ദളിത്‌ കൂട്ടായ്മയുടെ പുരോഗതി സ്ഥിതിചെയ്യുന്നത്‌. ദളിത്‌ ജനതയിലുള്ളടങ്ങുന്ന വിവിധ സമുദായങ്ങളെ വോട്ടുബാങ്കുകളായി മാറ്റുക എന്ന മുദ്രവാക്യം വിവിധ ദളിത്‌ ബുദ്ധിജീവികള്‍ മുന്നോട്ട്‌ വെക്കുന്നുണ്ട്‌. അതിനെ സാമുദായ രാഷ്ട്രീയം എന്നൊക്കെ വിളിക്കുന്നതും കേട്ടിരുന്നു. ഇതു മുന്നോട്ട്‌ വെക്കുന്ന ബുദ്ധിജീവികള്‍ മറന്നുപോകുന്ന ഒരു മുഖ്യവസ്തുത ഇക്കഴിഞ്ഞ ഓരോ തെരെഞ്ഞെടുപ്പിലും ഓരോ രാഷ്ട്രീയപാര്‍ട്ടികളും ഈ സമുദായ വോട്ടുബാങ്ക്‌ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന കാര്യമാണ്‌. കെ.പി.എം.എസ്‌. എത്രയോ കാലമായി എല്‍.ഡി.എഫ്‌.ന്റെ പ്രത്ര്യേകിച്ച്‌ സി.പി.ഐ. യുടെ വോട്ടുബാങ്കായി പ്രവര്‍ത്തിച്ചിരുന്നു. വിവിധ സമുദായ സംഘടനകള്‍ വ്യത്യസ്ത കാലങ്ങളില്‍ എല്‍.ഡി.എഫ്‌. യു.ഡി.എഫ്‌.,ബി.ജെ.പി. തുടങ്ങിയവയെ മാറി മാറി പിന്തുണച്ചിരുന്നു. ദളിതുകള്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട്‌ ജാതിവിരുദ്ധതയിലൂന്നിയ രാഷ്ട്രീയ -സാമ്പത്തിക -സാമൂഹ്യമുദ്രവാക്യങ്ങള്‍ മുന്നോട്ടുവെക്കുകയോ തങ്ങളുടെ പോരാട്ടങ്ങള്‍ക്ക്‌ സഖ്യകക്ഷികളെ നേടിയെടുക്കുകയോ ചെയ്യുന്നില്ല എന്നതാണ്‌ പ്രധാനം. നടന്ന ചുരുക്കം ചില ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തുകയും ചെയ്തില്ല.ദളിത്‌ സമുദായങ്ങള്‍(പുലയ,വേട്ടുവ.....)സമുദായ സംഘടനകളെന്ന നിലയില്‍ സംഘടിപ്പിക്കുമ്പോള്‍ പരവതാനിവിരിക്കുന്നവര്‍ (കെ.പി.എം.എസ്‌.ന്റെ കാര്യം തന്നെ നല്ല ഉദാഹരണം സി.പി.ഐ.ക്ക്‌ അതില്‍ ഫ്രാക്ഷന്‍ തന്നെ ഉണ്ടായിരുന്നുവത്രെ) ദളിതുകളെന്ന നിലയില്‍ സംഘടിക്കപ്പെടുമ്പോള്‍ (ഉദാഹരത്തിന്‌ ചെങ്ങറ) മുഷ്ടിചുരുട്ടുന്നത്‌ ഒരു പതിവുകാഴ്ചതന്നെ.&lt;br /&gt;&lt;br /&gt;ഗോത്രമഹാസഭ നേതാവായ ശ്രീ.ജാനുവുമായി ശ്രീ മാധവന്‍ നായര്‍ നടത്തിയ അഭിമുഖത്തില്‍(ഹിന്ദു.ഏപ്രില്‍ 5, 2009) ഭൂസമരത്തിന്റെ മുദ്രവാക്യങ്ങള്‍ എന്തുകൊണ്ടാണ്‌ ഇലക്ഷനില്‍ മുഴങ്ങി കേള്‍ക്കാത്തത്‌ എന്ന് ആരാഞ്ഞപ്പോള്‍ ,അത്‌ ദുഖകരമാണെന്നും രാഷ്ട്രീയക്കാര്‍ ആദിവാസികളെ മനുഷ്യരായി കാണുന്നില്ലെന്ന മറുപടിയാണ്‌ ജാനു കൊടുക്കുന്നത്‌. അങ്ങിനെ പറയുമ്പോള്‍ ഒരു രാഷ്ട്രീയക്കാരിയായി ജാനു സ്വയം കണക്കാക്കുന്നില്ലെന്നത്‌ വ്യക്തമാണ്‌. ജാനുവിനെ പോലുള്ള മികച്ച നേതാക്കള്‍ക്ക്‌ ഈ മത്സരത്തില്‍ ഒരു പക്ഷമായി മാറാന്‍ എന്തുകൊണ്ടാവുന്നില്ലെന്നതും അത്തരം നേതാക്കളുടെ/പ്രസ്ഥാനത്തിന്റെ എന്തു സവിശേഷതകളാണ്‌ ഇതിനുകാരണമെന്നും ആലോചിക്കേണ്ടതുതന്നെയാണ്‌. ജാതിവിരുദ്ധതയുടെ ഒരൊറ്റ ബ്ലോക്കായി സമാന വിഭാഗങ്ങളെ സവര്‍ണ്ണരാഷ്ട്രീയത്തിനെതിരായി നവബുദ്ധിജീവികളുടെ ചാരുകസാര നാട്യങ്ങള്‍ക്കുമപ്പുറം അണിനിരത്തിയും സൗജന്യമായി പഠിക്കാനുള്ള ഒരു സ്കൂളുപോലും അവശേഷിപ്പിക്കാതിരിക്കുന്ന ഈ കാലത്ത്‌ ആഗോളവല്‍ക്കരണം ദളിതുകള്‍ക്ക്‌ ഗുണകരമെന്നും മറ്റുമുള്ള 'രസികന്‍' മുദ്രവാക്യങ്ങള്‍ ഉയര്‍ത്തുന്നവരെ ചോദ്യം ചെയ്തും ഭൂമിപോലുള്ള അടിസ്ഥാന പ്രശ്നങ്ങളെ മുന്നോട്ടുവെച്ചും മാത്രമേ ഈ ജാത്യാധിഷ്ഠിത വ്യവസ്ഥയെ തോല്‍പ്പിക്കാനാവൂ. തെരഞ്ഞെടുപ്പുകള്‍ അതിനുള്ള ഉപാദിയായാണ്‌ അല്ലാതെ സ്വയം ഒരു ലക്ഷ്യമായല്ല കണക്കാക്കേണ്ടതെന്നതും പ്രധാനമാണ്‌.അതുമാത്രമേ ദളിത്‌ രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോകുകയുള്ളൂ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-8255819679493642759?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/8255819679493642759/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=8255819679493642759' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/8255819679493642759'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/8255819679493642759'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2009/04/blog-post.html' title='ഇടറുന്ന ദളിത്‌ രാഷ്ട്രീയം'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ck2vyaUM_IE/SeYqvGlSeBI/AAAAAAAAAOg/G2WDXN_Emq4/s72-c/ambedkar.gif' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-6124469335294115952</id><published>2009-02-18T09:38:00.000-08:00</published><updated>2009-02-18T15:41:04.232-08:00</updated><title type='text'>സോഫ്റ്റ്വെയറിന്റെ രാഷ്ട്രീയസാമ്പത്തിക ശാസ്ത്രം</title><content type='html'>&lt;a href="http://4.bp.blogspot.com/_ck2vyaUM_IE/SZxTJMoBzNI/AAAAAAAAAOA/fFNZpsi4oTs/s1600-h/key.bmp"&gt;&lt;img id="BLOGGER_PHOTO_ID_5304205878608645330" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 222px; CURSOR: hand; HEIGHT: 139px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_ck2vyaUM_IE/SZxTJMoBzNI/AAAAAAAAAOA/fFNZpsi4oTs/s200/key.bmp" border="0" /&gt;&lt;/a&gt; &lt;strong&gt;&lt;span style="font-size:180%;"&gt;&lt;span style="color:#3366ff;"&gt;ഇത് &lt;/span&gt;&lt;/span&gt;&lt;/strong&gt;എന്റെ ഒരു പഴയ ലേഖനമാണ്&lt;br /&gt;ദേശാഭിമാനിയിലെഴുതിയത്. &lt;div&gt;&lt;div&gt;&lt;div&gt;സോഫ്റ്റ് വെയറുകളെ അടുത്തുനിന്നു പരിശോധിക്കാനുള്ള ഒരു ശ്രമമാണ് പൊതുവില്‍ ഇത്.&lt;/div&gt;&lt;div&gt;അതില്‍ എത്രത്തോളം വിജയിച്ചിട്ടുണ്ട് എന്ന് എനിക്കറിയില്ല. &lt;/div&gt;&lt;div&gt;ഒരു ചരക്ക് എന്ന നിലയില്‍ സോഫ്റ്റ് വെയറുകള്‍ വികസിച്ചതെങ്ങിനെ എന്ന് ഇത് പരിശോധിക്കാന്‍ ശ്രമിക്കുന്നു.&lt;/div&gt;&lt;div&gt;(തീര്‍ച്ചയായും ഇതിനര്‍ത്ഥം ചര്‍ക്കുകളായല്ലാതെ സോഫ്റ്റ് വെയറുകള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല എന്നല്ല)&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;മാക്സ് ചൂണ്ടിക്കാണിക്കുന്നതു പോലെ ഒരു ചര‍ക്കിനെ അടുത്തുനിന്നു പരിശോധിക്കുന്നതിലൂടെ ആ സമൂഹത്തെ തന്നെ പരിശോധിക്കാന്‍ കഴിയും,കാരണം അത് സമൂഹത്തിന്റെ അടിസ്ഥാന സാമ്പത്തിക കോശമാണ്.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;സോഫ്റ്റ് വെയറിന്റെ ഉപയോഗങ്ങളെ കുറിച്ച് ഈ ലേഖനം നിലപാടുകളൊന്നും എടുക്കുന്നില്ല.&lt;/div&gt;&lt;div&gt;സോഫ്റ്റ് വെയറിന്റെ ഉല്‍പ്പാദനത്തില്‍ ചെലുത്തുന്ന അധ്വാനത്തിന്റെ സ്വഭാവമാണ് മുഖ്യ പ്രതിപാദ്യ വിഷയം. &lt;/div&gt;&lt;div&gt;കൂട്ടത്തില്‍ പുതിയ തരം ഉല്പന്നങ്ങളുടെ മൂല്യങ്ങളെ കുറിച്ച് ഒരു ചെറിയ ആലോചനയും നടത്തുന്നു.&lt;/div&gt;&lt;div&gt;ഈ ഭാഗം അത്ര തൃപ്തികരമായി എനിക്കു തോന്നുന്നില്ല.&lt;/div&gt;&lt;br /&gt;&lt;div&gt;ഇത് ഒരു ചര്‍ച്ചാ ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വന്ന അഭിപ്രായങ്ങളുടെ ഒരു സാമ്പില്‍ താഴെ കൊടുക്കുന്നു.&lt;/div&gt;&lt;div&gt;&lt;span style="font-size:78%;"&gt;&lt;em&gt;“..........Software &amp;amp; Commodity : Software/code is a a form of Knowledge &amp;amp; aCreative expression. It provides option to creatively use &amp;amp; transformthe software. The large scale commodification is started after theproprietorisation of software by Software in 1980's. &lt;strong&gt;The article simplifies and generalize it as a commodity&lt;/strong&gt;&lt;/em&gt;&lt;strong&gt; .&lt;/strong&gt; ...........”&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="color:#666666;"&gt;ലേഖനം &lt;/span&gt;&lt;a href="http://www.scribd.com/doc/12487825/Political-Economy-of-Softwares"&gt;&lt;span style="color:#cc33cc;"&gt;&lt;strong&gt;ഇവിടെ&lt;/strong&gt;&lt;/span&gt;&lt;/a&gt;&lt;span style="color:#666666;"&gt;&lt;span style="color:#cc33cc;"&gt;&lt;strong&gt; &lt;/strong&gt;&lt;/span&gt;നിന്നും ഡൌണ്‍ലോഡ് ചെയ്യാം.&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-6124469335294115952?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/6124469335294115952/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=6124469335294115952' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/6124469335294115952'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/6124469335294115952'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2009/02/blog-post_18.html' title='സോഫ്റ്റ്വെയറിന്റെ രാഷ്ട്രീയസാമ്പത്തിക ശാസ്ത്രം'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_ck2vyaUM_IE/SZxTJMoBzNI/AAAAAAAAAOA/fFNZpsi4oTs/s72-c/key.bmp' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-1370196194000494982</id><published>2009-02-14T17:23:00.000-08:00</published><updated>2009-02-14T18:21:42.244-08:00</updated><title type='text'>പ്രകാശ്‌ കാരാട്ടും ലാവ്‌ലിനും പത്രങ്ങളും</title><content type='html'>&lt;img id="BLOGGER_PHOTO_ID_5302841498521750882" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 219px; CURSOR: hand; HEIGHT: 156px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_ck2vyaUM_IE/SZd6P0uWzWI/AAAAAAAAANo/2hk0O6v8lTU/s200/karat5.jpg" border="0" /&gt;                                                  &lt;a href="http://manoramanews.manoramaonline.com/cgi-bin/MMOnline.dll/portal/ep/mmtvLatestVideos.do"&gt;കാരാട്ട് ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ &lt;/a&gt;&lt;div&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;a href="http://manoramanews.manoramaonline.com/cgi-bin/MMOnline.dll/portal/ep/mmtvLatestVideos.do"&gt;&lt;span style="font-size:78%;"&gt;&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;strong&gt;ഇന്ന് &lt;/strong&gt;&lt;/span&gt;(14ഫെബ്രുവരി) ദില്ലിയില്‍ നടന്ന കാരാട്ടിന്റെ പത്രസമ്മേളനം രസകരമായിരുന്നു. അത്‌ ചില കാരണങ്ങളാല്‍ ശ്രദ്ധേയവുമായിരുന്നു. ചിരിച്ചും പതറാതെയുമായിരുന്നു കാരാട്ട്‌ പത്രങ്ങാളെ നേരിട്ടത്‌. ആത്മവിശ്വാസം പ്രകടമായിരുന്ന ശരീരഭാഷയായിരുന്നു കാരാട്ടിന്റെത്‌.ഓരോ ചോദ്യത്തിനും ഒഴിഞ്ഞു മാറാതെ അദ്ദേഹം മറുപടി പറഞ്ഞു.സ്വന്തം പാര്‍ട്ടിയുടെ നേതാവ്‌, ചരിത്രത്തില്‍ ഒരു ഇടതുപക്ഷ നേതാവും ഇതു വരെയും നേരിടാത്തവണ്ണം, ആരോപണങ്ങള്‍ക്ക്‌ വിധേയനായിരിക്കുമ്പോഴും ഇത്രയും ആത്മവിശ്വാസം കാരാട്ടിന്‌ എവിടെനിന്നാണ്‌ലഭിച്ചത്‌ എന്ന് നമ്മെ അത്ഭുതപ്പെടുത്തും.തികച്ചും ശരിയായ പ്രശ്നത്തെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ഇത്‌ വന്നുചേരുന്നതെന്നു തോന്നുന്നു.ഇത്‌ ലാവലിന്‍ കേസ്സിനു മാത്രമല്ല മറ്റുപല പ്രശ്നങ്ങളിലും കാണാന്‍ കഴിയും .ആണവകരാറുമായി ബന്ധപ്പെട്ട്‌ ഇന്ത്യയില്‍ നടന്ന ചര്‍ച്ചകളുടെ സ്വഭാവത്തെ കുറിച്ച്‌ ചോംസ്ക്കിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്‌. കരാറിനെ കുറിച്ച്‌ ഇടതുപക്ഷം ഉയര്‍ത്തിയ തടസ്സവാദങ്ങളെ കുറിച്ച്‌ ചോംസ്ക്കി എഴുതി.. ഇടതുപക്ഷം കരാറിനെ എതിര്‍ത്തിരുന്നുവെങ്കിലും അവരുടെ വാദഗതികള്‍ അങ്ങേയറ്റം നിരാശാജനകമായിരുന്നു. ആണവ കരാറിനെ ഇന്ത്യയുടെ ചേരിചേരാനയത്തിന്റെയും ആണവമത്സരത്തിന്റെയും പ്രശ്നമായി അവതരിപ്പിക്കുന്നതിനു പകരം ഇടതുപക്ഷം ആണവായുധങ്ങളുടെ കാര്യത്തിലുള്ള സ്വയം പര്യാപ്തതയുടെ പ്രശ്നമായി അവതരിപ്പിക്കുകയായിരുന്നു.മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇടതുപക്ഷം എടുത്ത്‌ നിലപാടുകളിലും ഇത്തരം രീതികള്‍ കാണാന്‍ കഴിയും . പാക്കിസ്ഥാനെതിരെ യുദ്ധവെറി വളര്‍ത്തിവിടുന്നതില്‍ ഇടതുപക്ഷവും തങ്ങളുടെ പങ്കുവഹിച്ചിരുന്നു. ഈ പ്രശ്നങ്ങളില്‍ ഇടതുപക്ഷമായിരുന്നു പ്രതിക്കൂട്ടിലെങ്കില്‍ ലാവ്‌ലിന്‍ കേസ്സില്‍ മാധ്യമ പ്രവര്‍ത്തകരാണ്‌ ഉത്തരവാദികള്‍.ലാവ്‌ലിന്‍ പ്രശ്നത്തെ മാക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ആഭ്യന്തര ഗ്രൂപ്പിസത്തിന്റെ പശ്ചാത്തലത്തിലാണ്‌ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്‌.പിണറായി വിജയനും അച്ചുതാനന്ദനും തമ്മില്‍ നിലനില്‍ക്കുന്നുണ്ടെന്നു പറയപ്പെടുന്ന ഒരു ഗ്രൂപ്പു വഴക്കിന്റെ പ്രശ്നമായി മാധ്യമങ്ങള്‍ അവതരിപ്പിച്ചു.പൊതുപണചോര്‍ച്ചയേക്കാള്‍ മാക്സിസ്റ്റ്‌ പാര്‍ട്ടി അതിനുള്ളിലെ രണ്ടു എതിര്‍പക്ഷങ്ങളെ എങ്ങിനെ ഒന്നിച്ചുനിര്‍ത്തുന്നു എന്നു വെളിപ്പെടുത്തുന്നുവെന്നതിലായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ താല്‍പ്പര്യം.കഴിങ്ങദിവസത്തെ സി.പി.എം., പി.ബി. യോഗത്തിനു മാധ്യമങ്ങള്‍ കൊടുത്ത പ്രാധാന്യം തന്നെ അതിനു തെളിവാണ്‌. എന്നത്തെയും പോലെ എല്ലാ മാധ്യമ പ്രവചനങ്ങളെയും മറികടന്ന് പ്രശ്നങ്ങള്‍ പി.ബി. പരിഹരിച്ചപ്പോള്‍ ലാവ്‌ലിന്‍ പ്രശ്നം തന്നെ പരിഹരിച്ചെന്ന മട്ടായിരുന്നു കാരാട്ടിന്‌. ഈ വിഷയത്തെ ദിശമാറ്റി അവതരിപ്പിച്ച മാധ്യമങ്ങളുടെയും ചിന്ത മറ്റൊന്നായിരുന്നില്ല. കാരാട്ടിന്റെ വക്ക്പ്രയോഗങ്ങള്‍ക്കുമുന്നില്‍ അവര്‍ നിരായുധരായതും അതുകൊണ്ടുതന്നെ.ലാവ്‌ലിന്‍ കേസ്സ്‌ ഒരു പബ്ലിക്ക്‌ മണിയുമായി ബന്ധപ്പെട്ട പ്രശ്നമാണ്‌. മാക്സിസ്റ്റ്‌ പാര്‍ട്ടിയിലെ നിരവധി ഉന്നതന്മാര്‍ക്ക്‌ ആദ്യം മുതലേ പങ്കുണ്ടെന്നു സംശയിക്കപ്പെടുന്ന ഒന്ന്. ആദ്യ ഘട്ടത്തില്‍ അച്ചുതാനന്ദനും പിണറായി വിജയനും ഒന്നു ചേര്‍ന്ന് ഒതുക്കിത്തീര്‍ത്തിരുന്നുവെന്ന് പത്രങ്ങള്‍ തന്നെ ആരോപിച്ചിരുന്നു. അത്‌ ശരിയുമായിരുന്നു. അക്കാലത്ത്‌ അച്ചുതാനന്ദന്‌ മറിച്ചൊരു അഭിപ്രായവുമുണ്ടായിരുന്നുമില്ല. മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചെടുത്തോളം പ്രശ്നത്തിന്‌ ഗ്രൂപ്പ്‌ വഴക്കിന്റെ മാനം നല്‍കിയതോടെ ഭരണ യന്ത്രവും പാര്‍ട്ടിയും മൊത്തത്തില്‍ നടത്തിയ ഗൂഢാലോചന പ്രശ്നമല്ലാതായി. ഭരണവര്‍ഗ്ഗങ്ങള്‍ ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും നടത്തുന്ന കിക്ക്ബാക്കുകളുടെ രീതികളും മറ്റും ഒരു ഗ്രൂപ്പു വഴക്കിന്റെ പ്രശ്നമായി അവതരിപ്പിക്കാനായി എന്നതായിരുന്നു ഈ നിറം കൊടുക്കലുകളുടെ ഒരു ഗുണം. അതിലൂടെ രക്ഷപ്പെട്ടതാകട്ടെ കോണ്‍ഗ്രസ്സും ബിജെപിയും അടക്കമുള്ള മുഴുവന്‍ ഭരണവര്‍ഗ്ഗങ്ങളും. ജനങ്ങളെ വികസനത്തിന്റെ 'രാഷ്ട്രീയം' പഠിപ്പിക്കുന്നതിനുള്ള ഒരു അവസരവും പത്രങ്ങള്‍ കളഞ്ഞുകുളിച്ചു.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-1370196194000494982?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/1370196194000494982/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=1370196194000494982' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/1370196194000494982'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/1370196194000494982'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2009/02/blog-post_14.html' title='പ്രകാശ്‌ കാരാട്ടും ലാവ്‌ലിനും പത്രങ്ങളും'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ck2vyaUM_IE/SZd6P0uWzWI/AAAAAAAAANo/2hk0O6v8lTU/s72-c/karat5.jpg' height='72' width='72'/><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-6253573319096216515</id><published>2009-02-04T11:28:00.000-08:00</published><updated>2009-02-04T11:36:03.227-08:00</updated><title type='text'>കേരളം:റോഡ്‌,സ്വകാര്യവല്‍ക്കരണം,ജനാധിപത്യം</title><content type='html'>&lt;div&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;"&gt;റോഡു സ്വകാര്യവല്‍ക്കരണം ജനാധിപത്യത്തെ മുന്‍ നിറുത്തിക്കൊണ്ടൊരു അന്വേഷണം...&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;img id="BLOGGER_PHOTO_ID_5299026904567890354" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 200px; CURSOR: hand; HEIGHT: 150px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_ck2vyaUM_IE/SYns5O4BwbI/AAAAAAAAANI/HEuj3rWETlk/s200/two%2520roads.jpg" border="0" /&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#3366ff;"&gt;പൊ&lt;/span&gt;&lt;/strong&gt;തു ഇടങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോപങ്ങളുടെ ഉച്ചസ്ഥായിയിലാണ്‌ 19-ആം നൂറ്റാണ്ടിനു തിരശ്ശീല വീഴുന്നത്‌.പിന്നീട്‌ 20-ആം നൂറ്റാണ്ടില്‍ തുടര്‍ന്നുപോയ ഇത്തരം പ്രക്ഷോപങ്ങള്‍ പൊതു ഇടങ്ങള്‍ മാത്രമല്ല പൊതുമണ്ഡലത്തെയും ജനാധിപത്യ വ്യവസ്ഥയെത്തന്നെയും നേടിക്കൊടുത്തു.നിരത്തിലൂടെ നടക്കുക അവകാശത്തിന്റെ മാത്രമല്ല സ്വാതന്ത്രത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രശ്നമായാണ്‌ കണക്കാക്കിയത്‌. പൊതുനിരത്തിലൂടെ വില്ലുവണ്ടി ഓടിച്ചുകയറ്റിയ അയ്യങ്കാളി ജനാധിപത്യത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളാണ്‌ കേരളത്തിനു സംഭാവനചെയ്തത്‌. പിന്നീട്‌ ഇതേ സങ്കല്‍പ്പങ്ങള്‍ പൊതുകുളങ്ങള്‍ക്കുവേണ്ടിയും പൊതു ആരാധനാലയങ്ങള്‍ക്കുവേണ്ടിയും ഒക്കെ കേരളത്തിന്റെ &lt;a href="http://4.bp.blogspot.com/_ck2vyaUM_IE/SYntWAJYdZI/AAAAAAAAANY/hbvfT_q_CWE/s1600-h/metropolitan-highways-around-port-elizabeth.jpg"&gt;&lt;img id="BLOGGER_PHOTO_ID_5299027398830355858" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 200px; CURSOR: hand; HEIGHT: 146px" alt="" src="http://4.bp.blogspot.com/_ck2vyaUM_IE/SYntWAJYdZI/AAAAAAAAANY/hbvfT_q_CWE/s200/metropolitan-highways-around-port-elizabeth.jpg" border="0" /&gt;&lt;/a&gt;ഓരോ കോണിലും ആവര്‍ത്തിച്ചുന്നയിക്കപ്പെട്ടു. ഗുരുവായൂരിലും വൈക്കത്തും പാലിയത്തും ഇതേ ആവശ്യങ്ങള്‍ മുഴങ്ങിക്കേട്ടിരുന്നു.പൊതുസ്കൂളുകള്‍ക്കുവേണ്ടിയുള്ള അയ്യങ്കാളിയുടെ സമരത്തോളം ശ്രദ്ധേയമായ ഒരു സമരവും അക്കാലത്തുണ്ടായില്ലെന്നു പറയാം.10 ബി.എ.ക്കാരെങ്കിലും തന്റെ സമുദായത്തിലുണ്ടാവണമെന്ന് അയ്യങ്കാളി ആഗ്രഹിച്ചു. പൊതു ഇടങ്ങളുടെ ഈ നിര്‍മ്മിതി നവോത്ഥാനാത്തിന്റെ മുഖമുദ്രയണെന്നു നിസ്സംശയം പറയാം.അതോടൊപ്പം എത്ര പരിമിതികളുണ്ടായിരുന്നുവെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലേയും ഇതുപതാം നൂറ്റാണ്ടിലെയും മുതലാളിത്തം(അങ്ങിനെ വിളിക്കാമെങ്കില്‍) അതാവശ്യപ്പെട്ടിരുന്നുവെന്നതാണ്‌ വാസ്തവം. പൊതു വിദ്യാലയങ്ങളിലാതെ പൊതുനിരത്തുകളുണ്ടാകാതെ പൊതു ഭക്ഷ്യ ഇടങ്ങളില്ലാതെ വികസനം സാധ്യമായിരുന്നില്ല. അത്‌ നിരത്തുകളില്‍ നിന്ന് പല്ലക്കുകളെ മാത്രമല്ല ജാതിയെയും തൂത്തുമാറ്റി. തൂത്തുമാറ്റിയ ഇടങ്ങളില്‍ നിന്ന് അത്‌ വഴിവക്കിലെ പൊന്തക്കാടുകളിലേക്ക്‌ കുടിയേറിയെങ്കിലും പിന്നീട്‌ ഒരു നൂറ്റാണ്ടുകാലത്തോളം ജാതി ഇടങ്ങളെ അത്‌ പൊതു ഇടങ്ങളായി നിലനിര്‍ത്തുന്നതില്‍ വിജയിച്ചു.എന്നാല്‍ ഇന്ന് &lt;a href="http://2.bp.blogspot.com/_ck2vyaUM_IE/SYntjdwNLJI/AAAAAAAAANg/dorvdOLT5ck/s1600-h/road.jpg"&gt;&lt;img id="BLOGGER_PHOTO_ID_5299027630116121746" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 200px; CURSOR: hand; HEIGHT: 164px" alt="" src="http://2.bp.blogspot.com/_ck2vyaUM_IE/SYntjdwNLJI/AAAAAAAAANg/dorvdOLT5ck/s200/road.jpg" border="0" /&gt;&lt;/a&gt;മുതലാളിത്തം അഥവ സാമ്രാജ്യത്വം ഒരു യു-ടേണിലാണ്‌. പൊതുനിരത്തുകളും ഇടങ്ങളും സ്വാതന്ത്ര്യവും ജനാധിപത്യവും, ഒരു യാഥാര്‍ത്ഥ്യമായും ആശയമായും നല്‍കിയ അത്‌ നിരത്തുകളെ സ്വകാര്യ വല്‍ക്കരിക്കാനാരംഭിച്ചിരിക്കുന്നു.വലിച്ചെറിയപ്പെടാനായെങ്കിലും ഒരു തെരുവിനെ നിലനിര്‍ത്തിയിരുന്ന അത്‌ പുതിയ സോണിങ്ങ്‌ നിയമങ്ങളിലൂടെ തെരുവുകളില്‍ നിന്നും ഉപഭോക്താവിനെയല്ലാതെ മറ്റെല്ലാവരേയും പുറത്താക്കുകയാണ്‌.ഇന്ത്യന്‍ തലസ്ഥാനത്തില്‍ സോണുകള്‍ ശുപാര്‍ശ ചെയ്ത അധികാരികള്‍ അതുതന്നെയാണ്‌ അര്‍ത്ഥമാക്കുന്നത്‌.നിര്‍ത്തുകളെ സ്വകാര്യവല്‍ക്കരിക്കുക എന്നത്‌ ഒരുഭാഗത്ത്‌ സ്വകാര്യവല്‍ക്കരണവും മറുഭാഗത്ത്‌ ജനാധിപത്യത്തിനെതിരെ ഒരു കടന്നുകയറ്റവുമാണ്‌. സ്വകാര്യ മേഖലയില്‍ ബി.ഒ.ടി.അടിസ്ഥാനത്തില്‍ റോഡുകള്‍ പണിയാന്‍ തീരുമാനിച്ചുകൊണ്ടുള്ള കേരളത്തിലെ പുതിയ റോഡുനയം ചെയാന്‍ പോകുന്നത്‌ ഇതെല്ലാതെ മറ്റൊന്നുമല്ല. റോഡുകള്‍ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങള്‍ ജനാധിപത്യത്തിനുവേണ്ടിയുള്ള സമരങ്ങളാണ്‌.അതോടൊപ്പം രാഷ്ട്രീയപൗരത്വത്തെ ഉപഭോക്തൃപൗരത്വം കൊണ്ടു പകരം വെക്കാനുള്ള ശ്രമത്തിനെതിരെയുള്ള പോരാട്ടവുമാണ്‌.&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-6253573319096216515?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/6253573319096216515/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=6253573319096216515' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/6253573319096216515'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/6253573319096216515'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2009/02/blog-post_04.html' title='കേരളം:റോഡ്‌,സ്വകാര്യവല്‍ക്കരണം,ജനാധിപത്യം'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ck2vyaUM_IE/SYns5O4BwbI/AAAAAAAAANI/HEuj3rWETlk/s72-c/two%2520roads.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-7006150570319848295</id><published>2009-02-01T11:04:00.000-08:00</published><updated>2009-02-01T11:09:42.181-08:00</updated><title type='text'>സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ നിന്നും വിശകലനം ചെയ്യാതെ വിട്ടഭാഗം</title><content type='html'>സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും&lt;br /&gt;അതിന്റെ ദളിത് ആസ്പക്റ്റ് ചര്‍ച്ച ചെയ്തില്ലെന്നു തോന്നി.&lt;br /&gt;റിപ്പോര്‍ട്ടില്‍ നിന്നും ഒരു ഭാഗം കാണുക.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;Similar pattern of descent based social stratification is discernible in other regions&lt;br /&gt;as well. In Kerala, the Moplahs of Malabar, are divided into five ranked sections&lt;br /&gt;called the Thangals, Arabis, Malbaris, Pusalars and Ossans. The Thangals trace&lt;br /&gt;their descent from the Prophet’s daughter, Fatima, and are of the highest rank.&lt;br /&gt;Next in rank are the Arabis, who claim descent from the Arab men and local&lt;br /&gt;women and retain their Arab lineage. The Malbaris are next in rank. They have lost&lt;br /&gt;their Arab lineage and follow matrilineal descent. The Pusalars are the converts&lt;br /&gt;from Hindu fishermen called Mukkuvan, the new Muslims. They have low status.&lt;br /&gt;The Ossans are the barbers, and by virtue of their occupation, they rank lowest.11&lt;br /&gt;In Andhra Pradesh, a field study conducted in 1987 found hierarchically arranged&lt;br /&gt;endogamous groups among Muslims. At the top of the ladder were those claiming&lt;br /&gt;foreign descent—Syeds, Shaikh, Pathan and Labbai (descendants of Arab traders&lt;br /&gt;who took native wives). At the lowest level were groups with ‘unclean’&lt;br /&gt;occupations-Dudekula (cotton cleaners), Hazam (barbers) and Fakir-budbudki&lt;br /&gt;(mendicants).12&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;br /&gt;വിചിത്രമായ കാര്യം ഈ ഭാഗം ദളിത് ചിന്തകരും മുസ്ലീം ചിന്തകരും മറച്ചുവെച്ചു എന്നതാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-7006150570319848295?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/7006150570319848295/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=7006150570319848295' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/7006150570319848295'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/7006150570319848295'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2009/02/blog-post.html' title='സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ നിന്നും വിശകലനം ചെയ്യാതെ വിട്ടഭാഗം'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-5902801095176393615</id><published>2008-08-10T11:27:00.000-07:00</published><updated>2008-08-10T11:35:20.174-07:00</updated><title type='text'>ചെങ്ങറയിലെ 4 സ്ത്രീകളെ ബലാല്‍സംഗം ചെയ്തിരിക്കുന്നു. പ്രതിഷേധിക്കുക</title><content type='html'>&lt;a href="http://www.youtube.com/watch?v=NvI_JUCwttw"&gt;http://www.youtube.com/watch?v=NvI_JUCwttw&lt;/a&gt;&lt;br /&gt;&lt;a href="http://www.youtube.com/watch?v=1azoHaImkx0"&gt;http://www.youtube.com/watch?v=1azoHaImkx0&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-5902801095176393615?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/5902801095176393615/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=5902801095176393615' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/5902801095176393615'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/5902801095176393615'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/08/4.html' title='ചെങ്ങറയിലെ 4 സ്ത്രീകളെ ബലാല്‍സംഗം ചെയ്തിരിക്കുന്നു. പ്രതിഷേധിക്കുക'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-1072268804426604747</id><published>2008-07-07T10:34:00.000-07:00</published><updated>2008-12-08T22:02:47.876-08:00</updated><title type='text'>മതവിരുദ്ധ ശാസ്ത്രം പഠിപ്പിക്കേണ്ടതുണ്ടോ?</title><content type='html'>&lt;div&gt;&lt;a href="http://1.bp.blogspot.com/_ck2vyaUM_IE/SHM_1ZGKUeI/AAAAAAAAAKI/kQbHy3FnxEc/s1600-h/galilio.jpg"&gt;&lt;img id="BLOGGER_PHOTO_ID_5220586579554882018" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 177px; CURSOR: hand; HEIGHT: 208px" height="200" alt="" src="http://1.bp.blogspot.com/_ck2vyaUM_IE/SHM_1ZGKUeI/AAAAAAAAAKI/kQbHy3FnxEc/s200/galilio.jpg" width="191" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="color:#cc33cc;"&gt;&lt;strong&gt;കേ&lt;/strong&gt;&lt;/span&gt;&lt;span style="color:#333333;"&gt;രള&lt;/span&gt;ത്തില്‍ പാഠപുസ്തകവിവാദം മുറുകിയിരിക്കയാണ്. വിവാദങ്ങള്‍ എല്ലാം ഒരേ കോണില്‍ നിന്നല്ല എന്നതാണ് ശ്രദ്ധേയമായ ഒരു വസ്തുത. ‘മതമില്ലാത്ത’ ‘ജീവനെ’ കുറിച്ച് സംസാരിക്കുന്നുവെന്ന് ഒരു ഭാഗത്ത് ആരോപിക്കുമ്പോള്‍ മറുഭാഗത്ത് കമ്യൂണിസം പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം. ജാതി കോളം വിട്ടുകളയുന്നതിലൂടെ ഇന്ത്യന്‍ ഭരണ ഘടനയുടെ Sections 15 (4), 15 (5) and 16 (4) എന്നിവ ലംഘിക്കുന്നുവെന്നാണ് &lt;a href="http://www.thehindu.com/2008/07/05/stories/2008070553500500.htm"&gt;ധീവരസഭ ആരോപിക്കുന്നത്&lt;/a&gt;.സംവരണം ജാതി തിരിച്ചായതിനാല്‍ അതെഴുതുന്നതിനെതിരെയുള്ള പ്രചരണം ഭരണഘടനാവിരുദ്ധമാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ചേര്‍ത്തല നഗരസഭയാകട്ടെ ഏറ്റവും കൂടുതല്‍ മന്തുരോഗികളുള്ള പ്രദേശമെന്നു &lt;a href="http://4.bp.blogspot.com/_ck2vyaUM_IE/SHNAOHy6jRI/AAAAAAAAAKQ/Y5d-2tbYijA/s1600-h/SuperStock_1158-1290~Galileo-Before-the-Inquisition-1632-Posters.jpg"&gt;&lt;/a&gt;ചേര്‍ത്തലയെ വിശേഷിപ്പിക്കുന്നതിലുള്ള തങ്ങളുടെ പരാതി പ്രകടിപ്പിച്ചുകഴിഞ്ഞു. തങ്ങളുടെ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ ആലോചന വരുന്നതിന് ഇതൊരു തടസ്സമായിരിക്കുമെന്നാണ് നഗര സഭയുടെ ആശങ്ക.&lt;/div&gt;&lt;div&gt;&lt;span style="color:#cc33cc;"&gt;ഇ&lt;/span&gt;തിനോടുള്ള പ്രതികരണവും ഇതുപോലെ തന്നെ ബഹുമുഖമാണ്. ഇടതുപക്ഷത്തിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ജ്വ&lt;a href="http://3.bp.blogspot.com/_ck2vyaUM_IE/SHNBTI6xy9I/AAAAAAAAAKY/3OxZHJgn7zI/s1600-h/SuperStock_1158-1290~Galileo-Before-the-Inquisition-1632-Posters.jpg"&gt;&lt;img id="BLOGGER_PHOTO_ID_5220588190119873490" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 213px; CURSOR: hand; HEIGHT: 188px" height="178" alt="" src="http://3.bp.blogspot.com/_ck2vyaUM_IE/SHNBTI6xy9I/AAAAAAAAAKY/3OxZHJgn7zI/s200/SuperStock_1158-1290~Galileo-Before-the-Inquisition-1632-Posters.jpg" width="200" border="0" /&gt;&lt;/a&gt;ലിക്കുന്ന ഉദാഹരണമായി ഇതിനെ ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുമ്പോള്‍ മറുഭാഗം സാമ്രാജ്യത്വഫണ്ടുവാങ്ങി ഉണ്ടാക്കുന്ന പാഠപുസ്തകങ്ങള്‍എന്ന നിലയില്‍ ഇതിനെ തള്ളിക്കളയണമെന്നാണ് ആവശ്യപ്പെടുന്നത്. അതോടൊപ്പം ഈ പാഠപുസ്തകം ലോകോത്തരമാണെന്ന വാദവും ചിലരുയര്‍ത്തുന്നുണ്ട്. സത്യം ഇതിനിടയില്‍ എവിടെയോ ആണെന്നത് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞ വസ്തുതയാണ്.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="color:#cc33cc;"&gt;ഈ&lt;/span&gt; ചര്‍ച്ചകള്‍ക്കൊപ്പം മറ്റു ചില വസ്തുതകള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നു തോന്നുന്നു. അതാണു ഈ പോസ്റ്റിന്റെ അടിയന്തിര പ്രകോപനം.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;strong&gt;സത്യത്തില്‍ ഈ വിവാദം അടിസ്ഥാനപരമായി മതത്തെ മുന്നോട്ടു വെക്കുന്നുണ്ടോ?&lt;/strong&gt; &lt;/div&gt;&lt;div&gt;ഇല്ലെന്നു തന്നെയാണ് എനിക്കു തോനുന്നത്. മതമേധാവിത്വ ശക്തികള്‍ക്ക് കഴിഞ്ഞകാലത്ത് പറയാന്‍ കഴിയാതിരുന്ന ഒരു കാര്യം അവര്‍ തെരുവില്‍ പറയുന്നുവെന്നത് തികച്ചും സുപ്രധാനം തന്നെ. ശ്രദ്ധേയവും .ഒപ്പം ഒരിക്കലും ഒന്നു ചേരാതിരുന്ന ഒരുപാടു ഗ്രൂപ്പുകള്‍ അത് മതപരമായാലും സാമുദായികമായാലും രാഷ്ട്രീയമായാലും ഒരു പൊതുവേദി കണ്ടെത്തിയിരിക്കുന്നുവെന്നും കാണാന്‍ കഴിയും &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="color:#cc33cc;"&gt;എ&lt;/span&gt;ന്നാല്‍ ചരിത്രത്തില്‍ നടന്ന പല പാഠപുസ്തകവിവാദങ്ങളില്‍ നിന്നും ഇത് വ്യത്യസ്തമാണെന്നത് ഒരു വസ്തുതയാണ്. 1925-ലാണ്‌ അമേരിക്കയില്‍ റ്റെന്നസ്സി&lt;a href="http://3.bp.blogspot.com/_ck2vyaUM_IE/SHNByDTVkhI/AAAAAAAAAKg/wco2W6OpAPc/s1600-h/10037028.jpg"&gt;&lt;img id="BLOGGER_PHOTO_ID_5220588721188213266" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://3.bp.blogspot.com/_ck2vyaUM_IE/SHNByDTVkhI/AAAAAAAAAKg/wco2W6OpAPc/s200/10037028.jpg" border="0" /&gt;&lt;/a&gt;യില്‍ സ്കൂളില്‍ പരിണാമസിദ്ധാന്തം പഠിപ്പിച്ചുവെന്ന പേരില്‍ ജോണ്‍.ടി. സ്കോപ്പ്‌ എന്ന അദ്ധ്യാപകന്‍ വിചാരണ ചെയ്യപ്പെടുന്നത്‌. സ്കോപ്പിനനുകൂലമായി അക്കാലത്തെ നിയമ വിദഗ്ദനായിരുന്ന ഡാരോയും എതിര്‍പക്ഷത്ത്‌ 3 തവണ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിച്ചു തോറ്റ ബ്രയാനും അണിനിരന്നു.ഇതാണ്‌ പിന്നീട്‌ &lt;strong&gt;മങ്കി ട്രയല്‍&lt;/strong&gt; എന്നറിയപ്പെട്ടത്‌. ലോകപ്രശസ്തമായ ഈ വിചാരണ മതവും മതേതര സമൂഹവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസത്തിലാണ് ഊന്നിയിരുന്നത്. അവിടെ ഒടുവില്‍ അദ്ധ്യാപകന്‍ സാങ്കേതിക കാരണങ്ങളാലാണ് കുറ്റ വിമോചിതനായതെങ്കിലും അവസാന യുദ്ധത്തില്‍ പുരോഗമന പക്ഷം വിജയിക്കുകതന്നെ ചെയ്തു. പരിണാമ സിദ്ധാന്തം റ്റെന്നസ്സിയിലെ സ്കൂളുകളില്‍ പഠിപ്പിക്കുകയും ചെയ്തു.(1965 ല്‍ മാത്രമാണ് ഇതിനെതിരെയുള്ള നിയമം എടുത്തുകളഞ്ഞതെന്നത് മറ്റൊരു കാര്യം)&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="color:#cc33cc;"&gt;അ&lt;/span&gt;മേരിക്കയില്‍ നടന്ന ഈ പാഠപുസ്തക വിവാദം നമ്മുടെ പാഠപുസ്തക വിവാദത്തില്‍ നിന്നും വ്യത്യസ്തമാകുന്നതെങ്ങിനെയാണ്?&lt;/div&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="color:#cc33cc;"&gt;അ&lt;/span&gt;മേരിക്കന്‍ പ്രശ്നത്തില്‍ വിവാദത്തിലേര്‍പ്പെടുന്നവര്‍ തത്വത്തില്‍ തന്നെ തങ്ങളുടെ മതവിശ്വാസത്തെ ഉയര്‍ത്തിപ്പിടിച്ചിരുന്നുവെന്നതാണ് മുഖ്യ വസ്തുത. തങ്ങളുടെ മക്കള്‍ മതേതരമായ സാമൂഹ്യശാസ്ത്രം മാത്രമല്ല ശാസ്ത്രവും പഠിക്കേണ്ടതില്ലെന്നതായിരുന്നു അവരുടെ വാദം. അത്രത്തോളം അവരുടെ വാദങ്ങള്‍ ആത്മാര്‍ത്ഥമായിരുന്നു വെന്നു പറയാം.&lt;/div&gt;&lt;div&gt;എന്നാല്‍ ഇവിടെയോ? &lt;/div&gt;&lt;div&gt;&lt;span style="color:#cc33cc;"&gt;ത&lt;/span&gt;ങ്ങളുടെ കൊച്ചുമക്കള്‍, മക്കള്‍ ,..ആരുമാകട്ടെ അവര്‍ പഠിക്കുന്ന ശാസ്ത്രം മതപരമല്ലെന്നു അറിയാത്തവരായി ഈ വിവാദമുണ്ടാക്കുന്നവരില്‍ ആരാണുള്ളത്?&lt;/div&gt;&lt;div&gt;മുകളില്‍ നിന്നു വീഴുന്ന കല്ല് താഴെ പതിക്കുന്നതില്‍ ദൈവത്തിന് ഒന്നും ചെയ്യാനില്ലെന്നതില്‍ എത്രപേര്‍ക്ക് സംശയമുണ്ട്? &lt;/div&gt;&lt;br /&gt;&lt;div&gt;ചലനകാരണങ്ങളില്‍ നിന്ന് ദൈവത്തെ പടിയിറക്കിയിട്ട് നൂറ്റാണ്ടൊന്നുകഴിഞ്ഞു.ചലനത്തിന്റെ ഓരോ ഘട്ടത്തിലും നിരന്തരം ഇടപെടേണ്ട അരിസ്റ്റോട്ടിലിന്റെ ഹതഭാഗ്യനായ ദൈവത്തെ ആ മടുപ്പുളവാക്കുന്ന പ്രവര്‍ത്തിയില്‍നിന്നും ന്യൂട്ടന്‍ മോചിപ്പിച്ചിട്ടു തന്നെ പല നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ആദ്യ തള്ളിനുവേണ്ടി ന്യൂട്ടന്‍ നിയോഗിച്ച ദൈവത്തെ പോലും ഒരു നൂറ്റാണ്ടുമുന്‍പ് ഐന്‍സ്റ്റീന്‍ തള്ളിമാറ്റിയിട്ടുവെന്നും അറിയാത്തവരല്ല ഈ വിമര്‍ശകര്‍. ഈ ശാസ്ത്രമാണ് ഇവരുടെ കൊച്ചുമക്കള്‍ ഒന്നാം ക്ലാസ്സുമുതല്‍ പഠിക്കുന്നത്. ഇപ്പോള്‍ അവരില്‍ ചിലര്‍ കെ.ജി.ക്ലാസ്സുമുതല്‍ തങ്ങളുടെ കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നുണ്ടുവത്രെ.&lt;/div&gt;&lt;div&gt;അങ്ങിനെ മതനിരപേക്ഷമായ ശാസ്ത്രം പഠിക്കുന്ന കുട്ടികളെകുറിച്ച് അതും സ്വന്തം കുട്ടികളെ കുറിച്ച് ഈ വിമര്‍ശകര്‍ക്ക് ആശങ്കയില്ലാത്തതെന്തേ?&lt;/div&gt;&lt;br /&gt;&lt;div&gt;ഇവര്‍ തന്നെ യല്ലേ ഇവരുടെ കുട്ടികളെ ആകാശശാസ്ത്രം പഠിപ്പിക്കുന്ന കോഴ്സിന് സീറ്റുലഭിക്കാനായി കുട്ടികളെ പി.സി.തോമസ്സ് മാഷിന്റെ എന്‍ട്രന്‍സ് ക്ലാസ്സിലേക്കയക്കുന്നത്. &lt;/div&gt;&lt;div&gt;‘ദൈവങ്ങളുടെ ആലയത്തിലേക്ക് ’ , അവരുടെ സഞ്ചാര പഥങ്ങളിലേക്ക് (ചന്ദ്രന്‍\ചൊവ്വ,ശൂന്യാകാശം.....) ‍വാഹനമയക്കുന്നവനായി സ്വന്തം കുഞ്ഞിനെകുറിച്ച് സ്വപ്നം കാണാന്‍ ഇവര്‍ക്ക് തങ്ങളുടെ മതവിശ്വാസം തടസ്സമല്ല! മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെയും സുനിതാവില്യംസിന്റെയും &lt;em&gt;ജനപ്രീതി&lt;/em&gt; ഓര്‍ക്കുക.&lt;/div&gt;&lt;br /&gt;&lt;div&gt;ദൈവങ്ങളുടെ സഞ്ചാരപാതയായ ആകാശത്തെക്കുറിച്ച്‌ പഠിക്കുന്നതിനെ വിലക്കിയ പുരോഹിതന്റെ ചെറുമകന്‍ തന്നെ ആയിരുന്നു ആദ്യ വിമാനം പറത്തിയെന്നതെന്നത്‌ എവിടെയോ വായിച്ചതോര്‍ക്കുന്നു.&lt;/div&gt;&lt;br /&gt;&lt;div&gt;‘ദൈവികമായ’ തലച്ചോറിനകത്ത് ശസ്ത്രക്രിയ ചെയ്യാന്‍ പഠിപ്പിക്കുന്ന ശാസ്ത്രമല്ലാതെ മറ്റെന്താണ് ഇവര്‍ ഇവരുടെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പഠിപ്പിക്കുന്നത്. &lt;/div&gt;&lt;br /&gt;&lt;div&gt;അപ്പോള്‍ തങ്ങളുടെ കുട്ടികള്‍ സാമൂഹ്യശാസ്ത്രം മാത്രമല്ല മതേതര ശാസ്ത്രവും പഠിക്കേണ്ട എന്ന് അവര്‍ തീരുമാനിക്കട്ടെ...&lt;br /&gt;എല്ലാ അല്‍മായരും സണ്ടേ സ്കൂളില്‍ കപ്യാരാകാന്‍ പഠിക്കട്ടെ! &lt;/div&gt;&lt;div&gt;വേദത്തില്‍ എല്ലാമുള്ളതുകൊണ്ടാണല്ലോ സവര്‍ണ്ണാദി ജനവിഭാഗത്തിന് ബുദ്ധി ഏറിയിരിക്കുന്നത്! എന്തിനവര്‍ ബുദ്ധിമുട്ടി ഈ അസുരവിദ്യകള്‍ പഠിക്കണം. എഞ്ചിനീയറിങ്ങ് വിട്ട് ഗോപാലകൃഷ്ണന്റെ വേദ ശാസ്ത്രം പഠിക്കട്ടെ.. അങ്ങിനെ പഴമയിലെ &lt;em&gt;ശാസ്ത്രീയത&lt;/em&gt;(ഹഹഹ) കണ്ടെത്തട്ടെ.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;പക്ഷേ നമുക്കറിയാം അവര്‍ ഈ &lt;em&gt;അസുരശാസ്ത്രം അഥവ മതവിരുദ്ധ ശാസ്ത്രം&lt;/em&gt; തന്നെ തന്റെ കുട്ടികളെ പഠിപ്പിക്കും . അതിനുവേണ്ടി സ്കൂളുകളും സ്വാശ്രയ സ്ഥാപനങ്ങളും ഉണ്ടാക്കും......&lt;/div&gt;&lt;div&gt;അപ്പോള്‍ ഒരു ചോദ്യം അവശേഷിക്കുന്നു എന്തുകൊണ്ട് അവര്‍ &lt;span style="font-size:180%;"&gt;&lt;em&gt;മതവിരുദ്ധമായ&lt;/em&gt; ശാസ്ത്രത്തെ എതിര്‍ക്കുന്നില്ല. ശാസ്ത്രത്തിലേക്ക് തങ്ങളുടെ വാദങ്ങളെ വ്യാപിപ്പിക്കുന്നില്ല!!!&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-1072268804426604747?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/1072268804426604747/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=1072268804426604747' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/1072268804426604747'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/1072268804426604747'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/07/blog-post.html' title='മതവിരുദ്ധ ശാസ്ത്രം പഠിപ്പിക്കേണ്ടതുണ്ടോ?'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ck2vyaUM_IE/SHM_1ZGKUeI/AAAAAAAAAKI/kQbHy3FnxEc/s72-c/galilio.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-3217787925342818569</id><published>2008-06-09T09:32:00.000-07:00</published><updated>2011-11-10T03:48:39.212-08:00</updated><title type='text'>എന്റേയും പിന്തുണ</title><content type='html'>&lt;a href="http://2.bp.blogspot.com/_ck2vyaUM_IE/SE1dLXhhUoI/AAAAAAAAAKA/JhNBWc6Nmrs/s1600-h/protest.jpg"&gt;&lt;img id="BLOGGER_PHOTO_ID_5209922793812087426" style="margin: 0px auto 10px; display: block; width: 435px; height: 239px; text-align: center;" alt="" src="http://2.bp.blogspot.com/_ck2vyaUM_IE/SE1dLXhhUoI/AAAAAAAAAKA/JhNBWc6Nmrs/s200/protest.jpg" width="223" border="0" height="200" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:180%;"&gt;&lt;span style="color: rgb(255, 0, 0);"&gt;ബ്ലോ&lt;/span&gt;&lt;/span&gt;ഗുടമകളുടെ അറിവോ സമ്മതമോ കൂടാതെ മലയാളം ബ്ലോഗുകളില്‍ നിന്ന് സൃഷ്ടികള്‍ കവര്‍ന്നതിനെതിരെ, മോഷണത്തെ ചോദ്യം ചെയ്തവരോട് അപമര്യാദയായി ‘എഴുത്ത് &lt;span style="color: rgb(153, 0, 0);font-size:180%;" &gt;കുത്ത്&lt;/span&gt; ‘നടത്തിയതിനെതിരെ, മാഫിയാ സ്വഭാവമുള്ള അതിക്രമങ്ങളിലൂടെ &lt;a href="http://entenaalukettu.blogspot.com/2008/06/blog-post.html"&gt;ഇഞ്ചിപ്പെണ്ണിനോടും&lt;/a&gt; മലയാളം ബ്ലോഗ് സമൂഹത്തോട് പൊതുവിലും കാണിക്കുന്ന തെമ്മാടിത്തരത്തിനെതിരെ കേരള്‍സ്.കോമിനോട് ഈ ബ്ലോഗും പ്രതിഷേധിക്കുന്നു. സൈബര്‍ ഗുണ്ടായിസത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു.&lt;br /&gt;&lt;span style="font-size:78%;"&gt;ഈ വാചകങ്ങള്‍ ലാപുടയുടെ അറിവോ സമ്മതമോ ഇല്ലാതെ പകര്‍ത്തിയതാണ്!!!!&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%;"&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-3217787925342818569?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/3217787925342818569/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=3217787925342818569' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/3217787925342818569'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/3217787925342818569'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/06/blog-post_09.html' title='എന്റേയും പിന്തുണ'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ck2vyaUM_IE/SE1dLXhhUoI/AAAAAAAAAKA/JhNBWc6Nmrs/s72-c/protest.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-1185070606390802178</id><published>2008-06-05T10:55:00.000-07:00</published><updated>2008-12-08T22:03:10.145-08:00</updated><title type='text'>സന്യാസി വേട്ടയും മതവും</title><content type='html'>&lt;a href="http://4.bp.blogspot.com/_ck2vyaUM_IE/SEgtkrrLJlI/AAAAAAAAAJY/ewfwbv_iVxE/s1600-h/y1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5208463077276329554" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://4.bp.blogspot.com/_ck2vyaUM_IE/SEgtkrrLJlI/AAAAAAAAAJY/ewfwbv_iVxE/s320/y1.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;എം&lt;/strong&gt;&lt;/span&gt;.പി.നാരായണപ്പിള്ളയുടെ ഒരു കഥയുണ്ട്‌,&lt;strong&gt;'ഞങ്ങള്‍ അസുരന്മാര്‍'&lt;/strong&gt; എന്ന പേരില്‍.പ്രജാപതിയെ ദൈവമാക്കാനായി ഉപജാപങ്ങള്‍ നടത്തുന്ന 3 ചാത്തന്മാരുടെ കഥ. ആദ്യ പദ്ധതി പരാജയപ്പെട്ടപ്പോള്‍ പ്രജാപതിയുടെ മന്ത്രി വീരപാണ്ഡ്യനും 2 ചാത്തന്മാരും മന്ത്രവാദികളെ തോല്‍പ്പിക്കാനും പ്രജാപതിയെ ദൈവമായി പ്രതിഷ്ഠിക്കാനുമായി മനുഷ്യരായി വേഷം മാറുന്നു.വീരപാണ്ഡ്യന്‍ വി.പി.രാമുണ്ണി എന്നപേരില്‍ മട്ടന്നൂരില്‍ ഹോട്ടല്‍ മുറിയില്‍ താമസമാക്കുന്നു.അദ്ദേഹം ശാസ്ത്രവാദസംഘത്തിന്റെ തിരുനെല്ലി ശാഖയുടെ സെക്രട്ടറികൂടിയാണ്‌.1-ആം ചാത്തന്‍ ഒ.സി.രാജഗോപാലന്‍ നായര്‍ എന്ന പേരില്‍ തിരുനെല്ലി സ്കൂളില്‍ പൊതുവിജ്ഞാനം താല്‍ക്കാലിക അദ്ധ്യാപകനാകുന്നു.രണ്ടാം ചാത്തന്‍ അത്മാനന്ദന്‍ എന്ന പേരില്‍ സന്യാസിയായി തിരുനെല്ലി ക്ഷേത്രത്തിലെത്തുന്നു.മൂന്നാം ചാത്തന്‍ ചാത്തനായി തുടരുന്നു.2-ആം ചാത്തനായ ആത്മാനന്ദസ്വാമികളുടെ അവകാശവാദങ്ങളെയും ദിവ്യത്വത്തെയും പുറത്തുകൊണ്ടുവന്ന് രാമുണ്ണി ജനങ്ങളെ ശാസ്ത്രവാദികളാക്കുന്നു. 2-ആം ചാത്തനായ ആത്മാ&lt;a href="http://2.bp.blogspot.com/_ck2vyaUM_IE/SEgsfLrLJhI/AAAAAAAAAI4/NnQY0Gt8CMs/s1600-h/340x.jpg"&gt;&lt;img id="BLOGGER_PHOTO_ID_5208461883275421202" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 130px; CURSOR: hand; HEIGHT: 151px" height="232" alt="" src="http://2.bp.blogspot.com/_ck2vyaUM_IE/SEgsfLrLJhI/AAAAAAAAAI4/NnQY0Gt8CMs/s320/340x.jpg" width="226" border="0" /&gt;&lt;/a&gt;നന്ദനെ തോല്‍പ്പിക്കാന്‍ 3-ആം ചാത്തന്‍ കരിങ്കുരങ്ങായി വേഷം മാറിയാണ്‌ സഹായിക്കുന്നത്‌.ക്രമേണ ദൈവങ്ങള്‍ നഷ്ടപ്പെട്ട ശാസ്ത്രവാദികളായ ജനങ്ങള്‍ക്ക്‌ നടികര്‍ തിലകം വെള്ളിത്തിരമന്നന്‍ ബലഭദ്രനവര്‍കളുടെ സഹയത്തോടെ (&lt;strong&gt;വാലിക്കോട്ടെ പ്രജാപതി&lt;/strong&gt;യെന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടാണ്‌ ഇത്‌ സാധിക്കുന്നത്‌) പ്രജാപതിയെ പുതിയ ദൈവമാക്കുന്നു..അനന്തരം ചാത്തന്മാരും വീരപാണ്ഡ്യനും ഭൂതപാണ്ടിവഴി ചെങ്കോട്ടവഴി പാതാളത്തിലേക്ക്‌ വിജയശ്രീലാളിതരായി മടങ്ങിപ്പോകുന്നു.ഒരു പക്ഷേ വിജയം വരിക്കുന്നത്‌ അസുരന്മാരാണെന്നത്‌ മാറ്റിനിറുത്തിയാല്‍ ഈ കഥക്ക്‌ കേരളത്തിലെ സമകാലീനാവസ്ഥയുമായി ചില സാമ്യങ്ങളുണ്ട്‌.&lt;br /&gt;&lt;a href="http://2.bp.blogspot.com/_ck2vyaUM_IE/SEgwULrLJmI/AAAAAAAAAJg/0Ojqvzz7XZA/s1600-h/0224art.jpg"&gt;&lt;img id="BLOGGER_PHOTO_ID_5208466092343371362" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_ck2vyaUM_IE/SEgwULrLJmI/AAAAAAAAAJg/0Ojqvzz7XZA/s200/0224art.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:180%;color:#ff0000;"&gt;സ&lt;/span&gt;ന്തോഷ്‌ മാധവന്റെ റെയ്ഡിനുശേഷം കേരളത്തിലാകമാനമായി സന്യാസിമാര്‍ക്കെതിരെ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്‌.കൂട്ടത്തില്‍ അന്ധവിശ്വാസം,ശരിയായ ഭക്തി,ശരിയായ ആള്‍ ദൈവങ്ങള്‍,തുടങ്ങിയവയെകുറിച്ചുള്ള ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുന്നു. ആള്‍ ദൈവങ്ങളുടെ സംരക്ഷകരാകാന്‍ സ്വാഭാവികമായും സാധ്യതയുള്ള ബി.ജെ.പി.ക്കാരും ആള്‍ ദൈവങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കായാണ്‌. അപ്പോള്‍ സത്യത്തില്‍ എന്താണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌?ഒരു പ്രാദേശിക സമൂഹം എന്ന നിലയില്‍ നിരവധി മുഖങ്ങളുള്ള, താല്‍പര്യങ്ങളും വിശ്വാസങ്ങളും ഉള്ള സമൂഹമായിരുന്നു നമ്മുടേത്‌.അത്‌ മതഘടനക്കകത്ത്‌ വിശ്വാസത്തിന്റെ ചില ഉപകേന്ദ്രങ്ങള്‍ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്‌.ഈ ഉപകേന്ദ്രങ്ങളുടെ കൂട്ടായ്മമാത്രമാണ്‌ ഒരര്‍ത്ഥത്തില്‍ ഹിന്ദുമതം. വിശ്വാസങ്ങളിലും ജീവിതവീക്ഷണത്തിലും പുലര്‍ത്തിയിരുന്ന ഈ ബഹുമുഖത്വം ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം സംസ്കൃതിയുടെ ഭാഗവുമാണ്‌.ഈ സംസ്കൃതിയുടെ ഇരുണ്ടവശങ്ങള്‍ തികച്ചും മറ്റൊരു വശമാണ്‌.ഇന്ത്യയില്‍ വേരുപിടിക്കാന്‍ തുടങ്ങിയതു മുതല്‍ തന്നെ സംഘടിത മതങ്ങളായ ഇസ്ലാമിനും കൃസ്ത്യാനിറ്റിക്കും ഈ പ്രശ്നത്തെ നേരിടേണ്ടിവന്നു.അതിന്റെ ഭാഗമായി ലോകത്തിലെ മറ്റേതു പ്രദേശത്തുനിന്നും വ്യത്യസ്തമായ ഒരു കൃസ്ത്യാനിറ്റിയും ഇസ്ലാമും ഇവിടെ വേരുപിടിക്കുകയും ചെയ്തു.കടമറ്റത്തു കത്തനാരും നിരവധി ജാറങ്ങളിലെ ഉപ്പ്പ്പാപ്പമാരും ഇത്തരമൊരു സംസ്കാരത്തില്‍ നിന്ന് ഉരുവം കൊണ്ടതാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;span style="font-size:130%;"&gt;ഈ&lt;/span&gt; &lt;/span&gt;സാഹചര്യത്തിലാണ്‌ സംഘടിതമതങ്ങള്‍ക്കുള്ളില്‍ വളര്‍ന്നു വന്ന മൗലികവാദ പ്രസ്ഥാനങ്ങള്‍ ആദ്യം തങ്ങളുടെ മതങ്ങള്‍ക്കകത്തുള്ള ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടങ്ങി വെച്ചത്‌. . എന്‍.ഡി.എഫ്‌. കേരളത്തില്‍ ആദ്യം നടത്തിയ ആക്രമണങ്ങളിലൊന്ന് മലപ്പുറത്തെ ഒരു മുസ്ലീം 'സിദ്ധന്റെ' കൊലപാതകമായിരുന്നു.ഇങ്ങിനെ മതങ്ങള്‍ക്കുള്ളില്‍ തന്നെയുള്ള മതകേന്ദ്രങ്ങളുടെ/വിശ്വാസകേന്ദ്രങ്ങളുടെ നിലനില്‍പ്പ്‌ സംഘടിതമതങ്ങളുടെ അന്ത:സത്തക്കെതിരാണെന്നതു തന്നെയാണ്‌ ഇവരെ പ്രകോപിപ്പിച്ചത്‌.സു&lt;a href="http://1.bp.blogspot.com/_ck2vyaUM_IE/SEgzI7rLJpI/AAAAAAAAAJ4/QciYAV5kT8g/s1600-h/panel-3.jpg"&gt;&lt;img id="BLOGGER_PHOTO_ID_5208469197604726418" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://1.bp.blogspot.com/_ck2vyaUM_IE/SEgzI7rLJpI/AAAAAAAAAJ4/QciYAV5kT8g/s200/panel-3.jpg" border="0" /&gt;&lt;/a&gt;ന്നി വിഭാഗങ്ങള്‍ക്കിടയിലുള്ള നിരവധി വിശ്വാസങ്ങള്‍ ഇന്നും ഇസ്ലാം മതചിന്തകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്‌.കുത്രാത്തീബും ചന്ദനക്കുടവും ആഘോഷിക്കപ്പെടുന്നതും/എതിര്‍കപ്പെടുന്നതും മറ്റൊന്നും കൊണ്ടല്ല.&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#ff0000;"&gt;എ&lt;/span&gt;ന്നാല്‍ ഹിന്ദുമതത്തിന്റെ(വ്യവസ്ഥാപിത അര്‍ത്ഥത്തില്‍ അതൊരുമതവുമല്ലല്ലോ)സംഘടിതസ്വഭാവത്തിന്റെ അഭാവത്തില്‍ ഇത്തരം ബഹുമുഖത്വം ഒരു പരിധി വരെ വെച്ചുപൊറുപ്പിക്കപ്പെട്ടിരുന്നു. വെച്ചുപൊറുപ്പിക്കപ്പെട്ടു എന്നതിനേക്കാള്‍ ഉപരി നിലനിന്നിരുന്നു എന്നു പറയുന്നതാണ്‌ ശരി. മതത്തിനുള്ളില്‍ നിന്നുതന്നെ നിരവധി മതകേന്ദ്രങ്ങള്‍ വളര്‍ന്നുവന്നിരുന്ന ഒരു സാഹചര്യം ഇതായിരുന്നു.ഏറ്റവും വിചിത്രമായ കാര്യം കൊടിമൂത്ത ആര്‍.എസ്‌.എസ്‌.കാര്‍ക്ക്‌ പോലും വിദേശ മതമെന്ന് പേരിട്ട്‌ എതിര്‍ത്തുകൊണ്ടിരിക്കുന്ന മതങ്ങള്‍ക്കുള്ളില്‍ തന്നെ ദിവ്യത്വം കാണേണ്ടിവരുന്നതും ഇത്തരം കാരണങ്ങളാലാണ്‌.&lt;br /&gt;&lt;br /&gt;രസകരമായ ഒരു ഉദാഹരണമുണ്ട്‌...കേരളത്തില്‍ ഒരു പക്ഷേ ഏറ്റവും പഴയ ആര്‍.എസ്‌.എസ്‌.കേന്ദ്രമെന്ന് പറയാവുന്ന ഒന്നാണ്‌ തൃശ്ശൂര്‍ ജില്ലയിലെ തീരദേശമായ വാടാനപ്പള്ളി. ഇവിടുത്തെ പടിഞ്ഞാറന്‍ തീരത്ത്‌ താമസിക്കുന്ന മുക്കുവ വിഭാഗങ്ങള്‍ക്കിടയില്‍ ജനസംഘത്തിന്റെ കാലത്തുതന്നെ വേരോട്ടമുണ്ടായിട്ടുണ്ട്‌. ഇന്നും ഈ മേഖലയില്‍ ബി.ജെ.പി. മറ്റുമേഖലയെ അപേക്ഷിച്ച്‌ ശക്തമാണ്‌.കഴിഞ്ഞ കുറേ കാലങ്ങളായി ചാകരതൊട്ടുനോക്കാത്ത തീരം കൂടിയായിരുന്നു ഇവിടം. ഇതിനൊരു പ്രതിവിധി അന്വേഷിച്ച ഭാരവാഹികള്‍ ഒടുക്കം പ്രശ്നം വെക്കാന്‍ തീരുമാനി&lt;a href="http://2.bp.blogspot.com/_ck2vyaUM_IE/SEgwULrLJnI/AAAAAAAAAJo/rXGlKXItEao/s1600-h/ganehsa2_1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5208466092343371378" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_ck2vyaUM_IE/SEgwULrLJnI/AAAAAAAAAJo/rXGlKXItEao/s200/ganehsa2_1.jpg" border="0" /&gt;&lt;/a&gt;ച്ചു. വാടാനപ്പള്ളി അമ്പലത്തിലെ ദേവി ചാവക്കാട്ടു മണത്തല പള്ളീയിലെ ഉപ്പ്പ്പാപ്പയുമായി പ്രേമത്തിലായിരിക്കായാണെന്നും ഇപ്പോള്‍ മണത്തലപള്ളിയിലാണ്‌ താമസമെന്നുമായിരുന്നു പ്രശ്നത്തില്‍ കണ്ടത്‌.അതുകൊണ്ടാണത്രെ കുറേ കാലമായി ചാകര ചാവക്കാട്ടെത്തുന്നതും വാടാനപ്പള്ളില്‍ എത്താതിരിക്കുന്നതും. എന്തായാലും ദേവിയെ തിരികെ അമ്പലത്തിലെത്തിക്കുന്നതിനുള്ള ചടങ്ങുകള്‍ നടത്തിയാണ്‌ മത്സ്യത്തൊഴിലാളികള്‍ ഇതിനെ നേരിട്ടത്‌.എതിരാളിയുടെ ദൈവത്തില്‍ അവര്‍ക്കെന്നപോലെ ആര്‍.എസ്‌.എസ്‌.കാരനും വിശ്വസിക്കുന്നു വെന്നതാണ്‌ പ്രസക്തമായിട്ടുള്ളത്‌.&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;color:#ff0000;"&gt;സ&lt;/span&gt;ന്തോഷ്‌ മാധവന്റെ അറസ്റ്റിനു ശേഷം പുരോഗമന പ്രസ്ഥാനങ്ങളുടെ നേത്രത്വത്തില്‍ 'സ്വാമിമാര്‍'ക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചു. മാതാ അമൃതാന്ദമയിയെ പ്പോലുള്ള കോര്‍പ്പറേറ്റ്‌ ശക്തികള്‍ക്കെതിരെ അങ്ങുമിങ്ങും ചില വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നുവെന്നതൊഴിച്ചാല്‍ ആള്‍ ദൈവങ്ങളില്‍ തന്നെ കപടദൈവം/നല്ല ദൈവം എന്ന തരം തിരിവ്‌ രൂപപ്പെടുത്തുകയായിരുന്നു ആദ്യം ചെയ്തത്‌. ഈ തരം തിരിവില്‍ തങ്ങളും വിശ്വസിക്കുന്നതായി സര്‍ക്കാരും വ്യക്തമാക്കി.അങ്ങിനെ കപടദൈവങ്ങള്‍ക്കെതിരെയുള്ള നീക്കത്തില്‍ നിന്ന് തങ്ങള്‍ മാറ്റി നിറുത്തുന്നവരൊക്കെ പരിശുദ്ധരാണെന്ന സ്വാഭാവിക യുക്തി നിലവില്‍ വരികയായിരുന്നു.തങ്ങളുടെ മതത്തിന്റെ ബഹുമുഖത്വത്തെ തകര്‍ത്ത്‌ കേന്ദ്രീകരിക്കുന്നതിന്‌ ഇത്‌ സഹായകരമായിരിക്കുമെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട്‌ ഒരേ സമയം പ്രാദേശിക 'ദൈവങ്ങളുടെ' സംരക്ഷകരായിരുന്ന ഹിന്ദു തീവ്രവാദികള്‍ മറുകണ്ടം ചാടി പുരോഗമനകാരികളുടെ പക്ഷം ചേര്‍ന്നു.മുസ്ലീം മതത്തിലെ മൗലിലികവാദികളും(സാധാരണ അര്‍ത്ഥത്തില്‍ ഞാന്‍ ഇവരെ തീവ്രവാദികളെന്ന് വിളിക്കുന്നില്ല,സര്‍ക്കാരിനെക്കാള്‍ വലിയ തീവ്രവാദികളില്ലെന്നാണ് എന്റെ വിശ്വാസ)ഇതേപാതപിന്‍തുടര്‍ന്ന്ആള്‍ദൈവവേട്ടആരംഭിച്ചിരിക്കുന്നു.സര്‍ക്കാരാകട്ടെ 'അമ്മ'യെ ഉപദ്രവിക്കുന്നതിനുള്ള ഉദ്ദേശം തങ്ങള്‍ക്കില്ലെന്ന് ആവര്‍ത്തിച്ചു വ്യകതമാക്കി.അമ്മ സുനാമി ദുരിതാശ്വാസമായി ചെയ്ത സേവനങ്ങള്‍ ഈ സമയത്ത്‌ പലരും ഓര്‍മ്മിച്ചെടുക്കുന്നതു കണ്ടു.അമ്മയുടെ വിദേശബന്ധത്തെകുറിച്ച്‌ ചില വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നതൊഴിച്ചാല്‍ അമ്മയുടെ ദിവ്യത്വത്തിനെതിരെ ഒരു ചോദ്യവും ഉയര്‍ന്നിട്ടില്ല,എന്നുമാത്രമല്ല അത്‌ ലെജിറ്റിമൈസ്‌ ചെയ്തിരിക്കുന്നു.അപ്പോള്‍ നാരായണപ്പിളയുടെ കഥയിലെ പോലെ ശാസ്ത്രവാ&lt;img id="BLOGGER_PHOTO_ID_5208461887570388530" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 156px; CURSOR: hand; HEIGHT: 169px" height="178" alt="" src="http://3.bp.blogspot.com/_ck2vyaUM_IE/SEgsfbrLJjI/AAAAAAAAAJI/oXVNxdRezok/s320/pigeon.jpg" width="240" border="0" /&gt;ദികളുടെ നീക്കങ്ങള്‍ അമ്മക്കും അതുപോലുള്ള വന്‍കിടക്കാര്‍ക്കും ഗുണകരമായി ഭവിച്ചിരിക്കുന്നു.&lt;br /&gt;&lt;a href="http://3.bp.blogspot.com/_ck2vyaUM_IE/SEgwUbrLJoI/AAAAAAAAAJw/doMOUhsyDQo/s1600-h/panel-3.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#33ccff;"&gt;മതകേന്ദ്രീകരണത്തിന്‌ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ദൈവമേ!!&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-1185070606390802178?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/1185070606390802178/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=1185070606390802178' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/1185070606390802178'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/1185070606390802178'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/06/blog-post.html' title='സന്യാസി വേട്ടയും മതവും'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_ck2vyaUM_IE/SEgtkrrLJlI/AAAAAAAAAJY/ewfwbv_iVxE/s72-c/y1.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-7983905118692683618</id><published>2008-05-18T10:42:00.000-07:00</published><updated>2008-12-08T22:03:10.588-08:00</updated><title type='text'>ക്യാമറയും തോക്കും</title><content type='html'>&lt;a href="http://4.bp.blogspot.com/_ck2vyaUM_IE/SDBuwTqsCzI/AAAAAAAAAIo/POTdiDLcI10/s1600-h/3388502651_himaval.jpg"&gt;&lt;img id="BLOGGER_PHOTO_ID_5201779345805019954" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 295px; CURSOR: hand; HEIGHT: 226px; TEXT-ALIGN: center" height="213" alt="" src="http://4.bp.blogspot.com/_ck2vyaUM_IE/SDBuwTqsCzI/AAAAAAAAAIo/POTdiDLcI10/s320/3388502651_himaval.jpg" width="197" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:85%;color:#000000;"&gt;സഹായം. &lt;span style="font-size:130%;color:#006600;"&gt;ജി.ഉഷാകുമാരി&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;color:#cc33cc;"&gt;&lt;span style="color:#ff0000;"&gt;ഷൂട്ടു&lt;/span&gt; &lt;/span&gt;ചെയ്യാന്‍ മനുഷ്യന്‍ രണ്ടു ഉപകരണങ്ങളാണ്‌ ഉപയോഗിക്കുന്നത്‌.തോക്കും ക്യാമറയും. രണ്ടും മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടുന്നു.ഉപകരണമെന്ന നിലയിലും ആയുധമെന്ന നിലയിലും.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;'ബഹുമാന്യ'സന്യാസിവര്യനായ അമൃതചൈതന്യ സ്വാമികള്‍ തന്റെ കിടപ്പറയില്‍ വിവിധപോസുകളില്‍ ക്യാമറ ഉപയോഗിക്കുമ്പോള്‍ അത്‌ ഒരു ഉദ്ധരിച്ച പുരുഷലിംഗമായാണ്‌ പ്രവര്‍ത്തിച്ചത്‌.ഒരു സ്ത്രീശരീരത്തെ അത്‌ മുള്ളിലെന്നവണ്ണം കോര്‍ത്തെടുക്കുന്നു..അമൃതചൈതന്യയുടെ കൈയില്‍ ക്യാമറ തോക്കിനെപ്പോലെ പെരുമാറുന്നു.അത്‌ ജനങ്ങള്‍ക്കെതിരെയാണ്‌ ചൂണ്ടിയിരിക്കുന്നത്‌.ഒരു പുരുഷാധിപത്യ സമൂഹത്തില്‍ എല്ലാ ആണുങ്ങളും ശരീരത്തില്‍ ഒരു മൂര്‍ച്ച (ആയുധം)ഒളിപ്പിച്ചുവെച്ചിരിക്കുന്നു.                                                                                                                  &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="color:#ff0000;"&gt;അ&lt;/span&gt;ധികാരവും അശ്ലീലവും തമ്മിലുള്ള രതി ഒ.വി.വിജയന്‍ ധര്‍മ്മപുരാണത്തില്‍ മുണ്ടിനിടയിലൂടെ തലപൊക്കുന്ന ഒരു ലിംഗത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്‌.മുകുന്ദന്റെ വിഖ്യാത നോവലായ 'ഒരു ദളിത്‌ യുവതിയുടെ കദന കഥ' യില്‍ നാടകത്തിന്റെ ഇരുട്ടിലുള്ള ചിത്രീകരണത്തെ അട്ടിമറിച്ച്‌ സ്തീ നഗ്നതയിലേക്ക്‌ ആസൂത്രിതമായ ഒരു കൂട്ടബലാല്‍സംഗത്തിന്റെ ഇഫെക്ടോടെ ഒരു നിമിഷനേരം കൊണ്ടെങ്കിലും കടന്നുകയറുന്നത്‌ ഒരുമിച്ച്‌ കണ്മിഴിക്കുന്ന നൂറുകണക്കിന്‌ ക്യാമറകളാണല്ലോ. ക്യാമറ തന്നെയാണ്‌ മുകുന്ദന്റെ തന്നെ 'ഫോട്ടോ' എന്ന കഥയില്‍ ഫോട്ടോ എടുക്കാനെത്തുന്ന രണ്ട്‌ പിഞ്ചു കുട്ടികളുടെ നഗ്നതമുതലാക്കുന്നത്‌!    &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;                                                                                                              &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="color:#ff0000;"&gt;ആ&lt;/span&gt;ലുവയിലെ പോലീസ്‌ സ്റ്റേഷനില്‍ തോക്കുമായി ആത്മഹത്യാ നാടകം കളിച്ച ഭദ്രാനന്ദ&lt;a href="http://2.bp.blogspot.com/_ck2vyaUM_IE/SDBu6zqsC0I/AAAAAAAAAIw/RX3ITA_gCPU/s1600-h/bhadrananda.jpg"&gt;&lt;img id="BLOGGER_PHOTO_ID_5201779526193646402" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" height="149" alt="" src="http://2.bp.blogspot.com/_ck2vyaUM_IE/SDBu6zqsC0I/AAAAAAAAAIw/RX3ITA_gCPU/s320/bhadrananda.jpg" width="191" border="0" /&gt;&lt;/a&gt; സ്വാമികള്‍ ആ തോക്ക്‌ ഒടുക്കം തന്റെ ശരീരത്തില്‍നിന്ന് പിന്‍ വലിക്കുകയും ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയും ചെയ്തു.രണ്ടു തവണ നടത്തിയ വെടിവെപ്പില്‍ മാധ്യമം പത്രത്തിന്റെ ലേഖകന്‌ പരിക്കേല്‍ക്കുകയും ചെയ്തു. അപ്പോള്‍ തോക്ക്‌ അധികാരത്തിന്റെ കേന്ദ്രത്തില്‍ നിന്ന് പുറത്തേക്കായിരുന്നു.പുറത്തേക്ക്‌ ചൂണ്ടിയ തോക്ക്‌ അധികാരികളെ വിളറിപിടിപ്പിച്ചില്ല. അതുകൊണ്ട്‌ സി.ഐ. അടക്കമുള്ള പോലീസുകാര്‍ക്ക്‌ തോക്കിനോട്‌ കലഹിക്കേണ്ടതുണ്ടെന്നും തോന്നിയില്ല.എല്ലാ പോലീസ്‌ ക്യാമ്പുകളിലുംജനങ്ങള്‍ക്കുനേരെചൂണ്ടിനില്‍ക്കുന്നപീരങ്കികള്‍കണ്ടുശീലിച്ചപോലീസിന്‌മറിച്ചുതോന്നാനുംഇടയില്ലായിരുന്നു.     &lt;/div&gt;&lt;div&gt;                                                                                       &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="color:#ff0000;"&gt;എ&lt;/span&gt;ന്നാല്‍ തങ്ങളെ ചോദ്യം ചെയ്യുന്ന ഒരു ആയുധം പോലെ ശരീരം തുളച്ചു കയറിയേക്കാവുന്ന മാധ്യമപ്രവര്‍ത്തകന്റെ ക്യാമറ, ജനങ്ങള്‍ക്ക്‌ സത്യത്തിന്റെ ഒരു ഉപകരണമായിരുന്നെങ്കിലും, പോലീസിന്‌ ഒരു തോക്കിനെ പോലെ ഭയാനകമായിരുന്നു.അതുകൊണ്ടവര്‍ ഭദ്രാനന്ദയുടെ വെടിവെപ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആലുവ പോലീസ്‌ സ്റ്റേഷനിലെത്തിയ ഇന്ത്യാവിഷന്‍ ടീമിനെ ലോക്കപ്പിലടക്കുകയും സ്റ്റേഷനു ചുറ്റും തടിച്ചുകൂടിയ ജനങ്ങളെ വിരട്ടിയോടിക്കുകയും ചെയ്തു.ഒരു കപടസ്വാമിയുടെ തോക്കിനേക്കാള്‍ അവര്‍ മിന്നിത്തുറക്കുന്ന ഒരു ക്യാമറയെ ഭയന്നു.സ്വാമികളുടെ തോക്ക്‌ തങ്ങള്‍ക്കെതിരെയല്ലെന്നുള്ള ഉറച്ച ബോധ്യം അവരെ ആശ്വസിപ്പിക്കുന്നുണ്ടാവണം.പക്ഷേ ആ സമയത്ത്‌ ജനങ്ങളെ സംബന്ധിച്ചിടത്തോളം ക്യാമറ ഒരു തോക്കിനോളം നശീകരണ ശേഷിയുള്ള ഉപകരണമായിരുന്നു,ഒരു ആയുധം തന്നെയായിരുന്നു. &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="color:#ff0000;"&gt;ഉ&lt;/span&gt;ദയകുമാറിനെ ഉരുട്ടിക്കൊന്ന തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ കാക്കിക്കുള്ളിലെ കുറ്റവാളി ക്യാമറയെ വെട്ടിച്ചാണ്‌ കോടതിയിലെത്തിയത്‌.മാസങ്ങള്‍ക്കുമുന്‍പ്‌ കൊച്ചിയില്‍ അറസ്റ്റിലായ രേഷ്മയെന്ന നടിയെ ചോദ്യം ചെയ്യുന്ന മൊബെയില്‍ ചിത്രീകരണം ആധുനിക കാലത്തെ 'ചെവിക്കുചെവി'പ്രചരണത്തിന്റെ മറുരൂപമായ എസ്‌.എം.എസ്സിലൂടെ ആണുങ്ങള്‍ക്കെത്തിച്ച കളമശ്ശേരി എസ്‌.ഐ. തന്റെ മൊബെയില്‍ ക്യാമറയുടെ പുരുഷത്വത്തെ പ്രഖ്യാപിക്കുകയായിരുന്നു. അതിനെക്കുറിച്ച് &lt;a href="http://vellezhuthth.blogspot.com/2008/03/body-that-failed.html"&gt;വെള്ളെഴുത്ത് എഴുതുന്നു &lt;/a&gt;‘ബി ക്ലാസ്സു സിനിമകളിലും സിഡികളിലും നിങ്ങള്‍ കണ്ടു വെള്ളമിറക്കിയ ഒരു പെണ്‍ശരീരം ‘ഞങ്ങളുടെ‘ മുന്നില്‍ ദാ നില്‍ക്കുന്ന നില്പ് നോക്ക്‘ എന്നാണ് അതു പറയാതെ പറഞ്ഞ അര്‍ത്ഥംനക്സലൈറ്റ്‌ നേതാവ്‌ അജിതയുടെ ഏറ്റവും അധികം പ്രചരിപ്പിക്കപ്പെട്ട പത്രമാസികകളിലെ ചിത്രം പഴയ ഒരു ഉദാഹരണമാണ്‌.'വ്യക്തമായി' കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനും വേണ്ടി പോലീസുകാര്‍ അവരെ മേശമേല്‍ കയറ്റി നിര്‍ത്തിയത്രെ. അങ്ങനെയങ്ങനെ.......&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="color:#ff0000;"&gt;തോ&lt;/span&gt;ക്കുപയോഗിച്ചും ക്യാമറ ഉപയോഗിച്ചും ഷൂട്ടു ചെയ്യുന്നു എന്നു പറയുന്നത്‌ അപ്പോള്‍ ശരിതന്നെ. &lt;/div&gt;&lt;div&gt;വിഷ്ണു പ്രസാദിന്റെ ഒരു കവിതയുണ്ട്-&lt;a href="http://prathibhasha.blogspot.com/search?q=%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D"&gt;ലിംഗരാജ്.&lt;/a&gt; &lt;/div&gt;&lt;div&gt;ശ്രദ്ധേയമായ രചന..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-7983905118692683618?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/7983905118692683618/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=7983905118692683618' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/7983905118692683618'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/7983905118692683618'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/05/blog-post_18.html' title='ക്യാമറയും തോക്കും'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_ck2vyaUM_IE/SDBuwTqsCzI/AAAAAAAAAIo/POTdiDLcI10/s72-c/3388502651_himaval.jpg' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-1193743778350951827</id><published>2008-05-15T11:02:00.000-07:00</published><updated>2008-05-18T10:40:30.221-07:00</updated><title type='text'>അഴിക്കോടിന്റെ 'ക്രിക്കറ്റും ഇന്ത്യയും'</title><content type='html'>&lt;span style="font-size:180%;color:#3333ff;"&gt;ക&lt;/span&gt;&lt;span style="font-size:130%;"&gt;ഴിഞ്ഞ മേയ്‌ മാസം 9 ന്‌ സുകുമാര്‍ അഴിക്കോട്‌ മാതൃഭൂമിയില്‍ &lt;strong&gt;'ഇത്‌ ക്രിക്കറ്റല്ല,ഇന്ത്യനുമല്ല'&lt;/strong&gt; എന്ന പേരില്‍ ഒരു എഡിറ്റ്‌-പേജ്‌ ലേഖനമെഴുതിയിരുന്നു. ഏപ്രില്‍ 18 ന്‌ ആരംഭിച്ച ഐ.പി.എല്‍.ക്രിക്കറ്റും അതുയര്‍ത്തുന്ന ചില ചോദ്യങ്ങളും ആയിരുന്നു ആ ചെറു കുറിപ്പിന്റെ ഉള്ളടക്കം.&lt;br /&gt;&lt;/span&gt;&lt;strong&gt;&lt;span style="font-size:180%;color:#6633ff;"&gt;20-20&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ലേഖനത്തില്‍ നിര്‍ണ്ണായകമായ 2 പ്രശ്നങ്ങളാണ്‌ അദ്ദേഹം ഉയര്‍ത്തിയത്‌.20-20 രൂപത്തിലേക്ക്‌ വെട്ടിച്ചുരുക്കിയ ക്രിക്കറ്റിന്റെ 'ഉത്തരാധുനിക രൂപമായ കീശപ്പതിപ്പിനോട്‌' ആണ്‌ ആദ്യത്തെ വിദ്വേഷം അദ്ദേഹം പ്രകടിപ്പിച്ചത്‌.ബാറ്റും ബോളും 3 വടികളുമല്ലാതെ മറ്റൊന്നും 20-20 കീശപ്പതിപ്പില്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.തട്ടിയും മുട്ടിയും നിന്ന് കളിച്ചാല്‍ ഓവറങ്ങു തീരുമെന്നതിനാല്‍ ബാറ്റ്‌ ആഞ്ഞുവീശുന്നവര്‍ക്കാണത്രെ കളിയില്‍ ജയം.'യാദൃച്ഛികതയും പേശീബലവും വേണ്ടവണ്ണം കൂട്ടിച്ചേര്‍ത്താല്‍' 20-20 യില്‍ വിജയം ഉറപ്പാണെന്നു പരിഹസിക്കുന്ന അദ്ദേഹം സത്യത്തില്‍ കളിയുടെ അടിസ്ഥാന നിയമങ്ങളെ നിഷേധിക്കുകയാണെന്ന് പറയാതെ വയ്യ.യാദൃച്ഛികതയുടെ മണ്ഡലത്തിനുള്ളിലാണ്‌ എല്ലാ കളികളും സാധ്യമാകുന്നതെന്ന കാര്യം അഴിക്കോടിനെപ്പോലെ ഒരാളെ പഠിപ്പിക്കേണ്ടതില്ല. അതേ സമയം ഒരു കളിക്കാരന്‍ തന്റെ പ്രതിഭയും കഴിവും ഉപയോഗിച്ചുകൊണ്ട്‌ യദൃച്ഛികതക്കുമുകളില്‍ വിജയം നേടുന്നതുകൊണ്ടാണ്‌ അയാള്‍ നല്ല കളിക്കാരനാവുന്നത്‌.അതു തന്നെയാണ്‌ കളിയെ ചൂതാട്ടത്തില്‍ നിന്ന് വേര്‍തിരിക്കുന്നതും. ഒരു പക്ഷേ കളികള്‍ക്കു മുകളില്‍ നിഴല്‍ വിരിക്കുന്ന ഈ അനിശ്ചിതത്വം തന്നെ യാണ്‌ കളിയുടെ ആസ്വാദ്യതയുടെ ഉറവിടവും.അസാധ്യതകളില്‍ നിന്ന് സാധ്യതയുണ്ടാക്കുകയെന്നതാണല്ലോ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരന്റെ ലക്ഷണം. ഉരുണ്ട ആ പന്തുതന്നെ ഈ അനിശ്ചിതത്വത്തിന്റെ അടയാളമല്ലേ? ടെസ്റ്റ്‌ ക്രിക്കറ്റിന്റെ കാലത്ത്‌ 'ഏകദിനം' ഒരു കളിരൂപമായി കടന്നുവന്നപ്പോഴും 20-20 നെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നതുപോലെയുള്ള നിരവധി വാദങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്‌.ഏകദിനത്തെ എന്‍.എസ്‌.മാധവന്റെ ഭാഷയില്‍ പറഞ്ഞാല്‍ അന്തികൃസ്തുവാക്കുന്ന ഒരു പ്രവണത അക്കാലത്തും സജീവമായിരുന്നു. ടെസ്റ്റ്‌ ക്രിക്കറ്റെന്ന പുണ്യവസ്തുവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇംഗ്ലീഷ്‌ കളി എഴുത്തുകാരുടെ ഇഷ്ട്‌ വിഷയമായിരുന്നു.അത്തരമൊരു വാദത്തിന്റെ പുനരവതാരമാണ്‌ ഇതെന്നതാണ്‌ വാസ്തവം.പുതിയവരെയും പുതിയ കാലത്തിന്റെയും സെന്‍സിബിലിറ്റിയെ തരം താണതായി കാണുന്ന ഒരു ചിന്തയുടെ പ്രകടനം കൂടിയാണ്‌&lt;/span&gt; ഇതെന്ന് പറയാതെ വയ്യ.&lt;br /&gt;&lt;strong&gt;&lt;span style="font-size:180%;color:#3333ff;"&gt;ദേശീയത.&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#000000;"&gt;അഴിക്കോട്‌ എഴുതുന്നു... &lt;/span&gt;&lt;br /&gt;&lt;span style="color:#000000;"&gt;&lt;/span&gt;'രാഷ്ട്രങ്ങളുടെ പ്രാതിനിധ്യമാണ്‌ പണ്ടുതൊട്ടേ ക്രിക്കറ്റുകളിക്കാരുടെ മുഖമുദ്ര..കളിയുടെ പ്രചോദനത്തിന്റെ അവസാന സ്ത്രോതസ്സാണ്‌ ദേശീയത. കളിയില്‍ തോല്‍ക്കാന്‍ തുടങ്ങുമ്പോള്‍ കളിക്കാരന്‍ തന്റെ ആവനാഴിയില്‍ നിന്ന് അവസാന അമ്പ്‌ പുറത്തെടുക്കുന്നു.. ദേശീയതയാണ്‌ ആ അവസാന അമ്പ്‌...'&lt;br /&gt;സ്പോര്‍ട്സിനെക്കുറിച്ചുള്ള അഴിക്കോടിന്റെ ചിന്തയുടെ രീതി ആണിത്‌.&lt;br /&gt;പക്ഷേ ഇത്തരം ഒരു സ്വത്വബോധത്തില്‍ നിന്നുകൊണ്ടു മാത്രമേ ഒരു കളിയെ നോക്കിക്കാണാന്‍ കഴിയൂ എന്നുണ്ടോ? പി.റ്റി.ഉഷ ഓടുമ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുവെന്ന മാനസീകാവസ്ഥയില്‍ മാത്രമാണോ പങ്കെടുക്കുന്നത്‌? കോപ്പ അമേരിക്ക കാണുമ്പോള്‍ ഇന്ത്യന്‍ ടീം ഇല്ലാതിരുന്നിട്ടും അത്‌ ആസ്വദിക്കാന്‍ നമുക്ക്‌ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോ? ഫുട്ബോള്‍ ലോകകപ്പിലും ഇതു തന്നെയല്ലേ സ്ഥിതി?അപ്പോള്‍ ദേശീയതയുമായി ബന്ധപ്പെട്ടുമാത്രമേ ഒരു കളി ആസ്വദിക്കാനാകൂ എന്നിടത്ത്‌ ഒരു പ്രശ്നമുണ്ടെന്നു തോന്നുന്നു.ഇന്ന് ലോകത്തില്‍ പലയിടത്തും കളി ദേശീയതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത്‌ ശരിതന്നെ. ഇന്ത്യയില്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ വളരെ ശരിയുമാണിത്‌. ഇന്ത്യയുടെ സമകാലീന ദേശീയ സ്വത്വ നിര്‍മ്മിതിയില്‍(ഹൈന്ദവ ദേശീയതയെന്നു പറയുന്നതാണ്‌ കൂടുതല്‍ ശരി) ക്രിക്കറ്റ്‌ വലിയ പങ്കു വഹിക്കുകയുണ്ടായി എന്ന് നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.പാക്കിസ്ഥാനെ ഒരു അപരമായി(രാഷ്ട) നിര്‍മ്മിച്ചെടുക്കുന്നതില്‍ ക്രിക്കറ്റ്‌ മുഖ്യപങ്കുവഹിച്ചു. അതിനെക്കുറിച്ച്‌ &lt;/span&gt;&lt;a href="http://puthunireekshanam.blogspot.com/2008/03/blog-post_25.html"&gt;&lt;span style="font-size:130%;"&gt;ഇവിടെ&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt; വായിക്കാം. ഈ സാഹചര്യത്തില്‍ ദേശീയതമാത്രമാണ്‌ സ്പോര്‍ട്സിന്റെ കാര്യത്തില്‍ ഒരേ ഒരു സാധുവായ സങ്കല്‍പ്പം എന്ന നിലപാടു ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ? ചുരുങ്ങിയ പക്ഷം ഇന്ത്യയുടെ കാര്യത്തിലെങ്കിലും.അതോടൊപ്പം ശരിയായ സ്പോട്സ്‌ ആസ്വദിക്കുന്നതിന്‌ ദേശീയത ലോകജനതയെ തടയുന്നില്ലെന്ന പാഠത്തിന്‌ ചരിത്രം തന്നെയാണ്‌ സാക്ഷി.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അധിക വായനക്ക്...&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;a href="http://logbookofanobserver.blogspot.com/2008/05/blog-post_18.html"&gt;ജിനേഷ്.കെ.ജെ  യുടെ ബ്ലോഗ് കാണുക&lt;/a&gt;&lt;/span&gt;&lt;br /&gt;&lt;p&gt; &lt;/p&gt;&lt;p&gt; &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-1193743778350951827?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/1193743778350951827/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=1193743778350951827' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/1193743778350951827'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/1193743778350951827'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/05/blog-post.html' title='അഴിക്കോടിന്റെ &apos;ക്രിക്കറ്റും ഇന്ത്യയും&apos;'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-8415748013126440901</id><published>2008-04-28T18:01:00.000-07:00</published><updated>2008-04-29T16:20:49.343-07:00</updated><title type='text'>കുട്ടനാട്ടിലെ പാടത്തു പണിയെടുക്കുന്ന ദളിതനുവേണ്ടി ആരുവാ‍ദിക്കും</title><content type='html'>ഇടക്കാലത്തു അപ്രതീക്ഷിതമായി പെയ്ത മഴ കേരളത്തിലെ കര്‍ഷകന്റെ നട്ടൊല്ലൊടിക്കുന്നതായിരുന്നു. ഇത് കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ നിരവധി ചര്‍ച്ചകള്‍ക്ക് കാരണമായി. ഇത്തരം മേഖലയിലെ യന്ത്രവല്‍ക്കരണം ഉണ്ടക്കുന്ന ദോഷഫലങ്ങളെ കുറിച്ച് ഇടതുപക്ഷവും അതെത്രമാത്രം അത്യന്താ‍പേക്ഷിതമാണെന്ന് വലതുപക്ഷവും ആവര്‍ത്തിച്ചു വാദിച്ചു. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുണ്ടു മടക്കിക്കുത്തി കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ കൊയ്ത്തു യന്ത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.&lt;br /&gt;ഇവിടെയൊക്കെ മുഴങ്ങിക്കേട്ട വിലാപങ്ങള്‍ നിനച്ചിരിക്കാതെ അകാലത്തില്‍ പെയ്തമഴ കര്‍ഷകര്‍ക്ക് ഉണ്ടാക്കിയ സാമ്പത്തിക തകര്‍ച്ചയെ കുറിച്ചുള്ളതാണ്, അത് 100% സത്യവുമാണ്,തര്‍ക്കമില്ല.&lt;br /&gt;അതിന്റെ ഭാഗമായി സര്‍ക്കാര്‍ തന്നെ കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു.&lt;br /&gt;(അത് പൂര്‍ണ്ണമായും വിതരണം ചെയ്തോ എന്നത് മറ്റൊരു കാര്യം)&lt;br /&gt;ചാനലുകാളായ ചാനലുകളൊക്കെത്തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് തങ്ങളുടെ സമയത്തിന്റെ ന‍ല്ലൊരു ഭാഗവും നീക്കി വെക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;പക്ഷേ, പലരും ചൂണ്ടിക്കാണിക്കാതിരുന്ന ഒരു കാര്യം (ചെങ്ങറ സമരവുമായി ബന്ധപ്പെട്ട ഐക്യദാര്‍ഡ്യസമിതിയാണ് ഈ പ്രശ്നം ഉന്നയിച്ചിരുന്നത് ) പണി മുടങ്ങിയതുമൂലം അവിടുത്തെ ദളിതുകളായ കര്‍ഷകതൊഴിലാളികള്‍(ഈ പ്രയോഗം തികച്ചും തെറ്റാണ്.) അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളാണ്. നിരവധി കാലമായി പണി നഷ്ടപ്പെട്ടതിലൂടെ പാടത്തുപണിയെടുക്കുന്ന ഈ വിഭാഗം അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലായി.&lt;br /&gt;അവര്‍ക്കുവേണ്ടി ഒരാളും സംസാരിക്കുകയും ചെയ്തില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരങ്ങളിലൊന്നും തന്നെ അവര്‍ പരാമര്‍ശിക്കപ്പെടുകപോലും ചെയ്തില്ല.&lt;br /&gt;&lt;br /&gt;നമ്മുടെ പൊതു സമൂഹമാകട്ടെ കര്‍ഷകര്‍ക്കു വേണ്ടി കണ്ണീര്‍ പൊഴിച്ചപ്പോഴും ദളിത് ഭൂരഹിത കര്‍ഷകരുടെ (ഈ പ്രയോഗമാണ് ശരി)പ്രശ്നങ്ങളോട് മുഖം തിരിച്ചിരിക്കുകയായിരുന്നു.&lt;br /&gt;എന്തുകൊണ്ടായിരിക്കും നമ്മുടെ ചിന്തകളില്‍ നിന്ന് ദളിത് കര്‍ഷകത്തൊഴിലാളിയുടെ പ്രശ്നം മറഞ്ഞിരുന്നത്?&lt;br /&gt;ഒരു പക്ഷേ അതിന്റെ ഉത്തരം നമ്മുടെ പൊതുസമൂഹം ആരുടെ തല്പര്യങ്ങളാണ് മുന്നോട്ടുവെക്കുന്നത് എന്നതുമായി ബന്ധപ്പെട്ടായിരിക്കും ലഭിക്കുന്നത്.&lt;br /&gt;പൊതുസമൂഹം അത്ര പൊതുവല്ല എന്നു കൂടി അത് വെളിവാക്കുന്നു.&lt;br /&gt;&lt;br /&gt;കുട്ടനാട്ടിലെ പ്രശ്നങ്ങളെ കുറിച്ചു വിവരിക്കുന്ന &lt;a href="http://njjoju.blogspot.com/2008/03/blog-post_17.html"&gt;ഈ പോസ്റ്റ് കൂടി &lt;/a&gt;കാണുക&lt;span style="font-size:85%;"&gt;.(മൂര്‍ത്തി അയച്ചത്)&lt;/span&gt;&lt;br /&gt;&lt;span style="font-size:85%;"&gt;&lt;a href="http://njjoju.blogspot.com/2008/03/blog-post_17.html"&gt;&lt;/a&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-8415748013126440901?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/8415748013126440901/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=8415748013126440901' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/8415748013126440901'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/8415748013126440901'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/04/blog-post_28.html' title='കുട്ടനാട്ടിലെ പാടത്തു പണിയെടുക്കുന്ന ദളിതനുവേണ്ടി ആരുവാ‍ദിക്കും'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-3555450933667316410</id><published>2008-04-23T17:46:00.000-07:00</published><updated>2008-04-23T18:32:02.753-07:00</updated><title type='text'>കടമ്മനിട്ടയെ കുറിച്ച് ചീത്തകാര്യം പറയാനുള്ള സമയമായി</title><content type='html'>&lt;span style="color:#3366ff;"&gt;നെഞ്ചത്തൊരു പന്തം കുത്തീ നിന്നൂ കാട്ടാളന്‍......&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:180%;color:#3366ff;"&gt;മ&lt;/span&gt;രിച്ചവരെ കുറിച്ച് കുറ്റം പറയരുതെന്നു പറയാറുണ്ട്. അത് ശരിയായിരിക്കാം. എങ്കിലും ആ കുറ്റം പറച്ചില്‍ വ്യക്തിപരമായ ഒരു പ്രശ്നമല്ലെങ്കില്‍ കുറ്റം പറയുന്നത് ന്യായീകരിക്കാമെന്നു തോനുന്നു.&lt;br /&gt;കടമ്മിനട്ടയെ കുറിച്ചുള്ള ഒരു പാടു പോസ്റ്റുകള്‍ ബ്ലോഗില്‍ കാണുകയുണ്ടായി. പക്ഷേ ഒന്നിലും കടമ്മിനട്ടയുടെ വ്യക്തി ജീവിതത്തില്‍ മാറാത്ത മുറിവുണ്ടാക്കിയ ഒരു പ്രശ്നത്തെകുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായതായി കണ്ടില്ല.&lt;br /&gt;&lt;span style="color:#33ccff;"&gt;&lt;span style="color:#ff0000;"&gt; എഴുത്തില്‍ ആദിവാസികളേയും‌ ദളിതനേയും കുറിച്ച് വേവലാതിപ്പെട്ട കടാമ്മനിട്ട അംഗമായിരുന്ന നിയമസഭയായിരുന്നു ആദിവാസികള്‍ക്കെതിരെയുള്ള നിയമത്തിന് പച്ചക്കൊടി കാട്ടിയത്&lt;/span&gt;.&lt;/span&gt;&lt;br /&gt;അന്ന്‌ ആ നിയമസഭയില്‍ അംഗമായിരുന്ന ഗൌരിയമ്മയാണ് നിയമത്തിനെതിരെ വോട്ടു ചെയ്ത ഏക അംഗം. അതും അവര്‍ അംഗമായിരുന്ന UDF ഇടതുപക്ഷവുമായി ഈ വിഷയത്തില്‍ യോജിപ്പുണ്ടാക്കിയിരുന്ന സമയത്ത്.&lt;br /&gt;ഒരു പക്ഷേ ഒരു കവിയെ അദ്ദേഹത്തിന്റെ കവിതകളെ മുന്‍ നിറുത്തി പരിശോധിക്കുന്നതായിരിക്കും കൂടുതല്‍ ശരി. അങ്ങനെ ഒരു വാദഗതിയുമുണ്ട്. പക്ഷേ ഇത്തരം വിഷയങ്ങള്‍ വിമര്‍ശിച്ചും സംസാരിച്ചും മാത്രമേ തടയാന്‍ കഴിയൂ എന്നാണ് എന്റെ അഭിപ്രായം.&lt;br /&gt;അറിയപ്പെടുന്ന എഴുത്തുകാരനും ധനമന്ത്രിയുമായ  ഐസക്കിനെ വിമര്‍ശിക്കുമ്പോള്‍ നമ്മളാരും അദ്ദേഹം ഒരു എഴുത്തുകാരനാണെന്ന പ്രശ്നം പരിഗണിക്കാറേ ഇല്ല്ലല്ലോ?&lt;br /&gt;&lt;span style="font-size:85%;"&gt;(ഐസക്ക് EPW വിലെ ഒരു സ്ഥിരം എഴുത്തുകാരനാണ്)&lt;/span&gt;&lt;br /&gt;അതേ ന്യായങ്ങള്‍ കടമ്മനിട്ടക്കും ബാധകമാണെന്നു തോന്നുന്നു.&lt;br /&gt;പക്ഷേ ഇതൊന്നും അദ്ദേഹം എഴുതിയ കവിതയുടെ ശക്തി കുറയ്ക്കുന്നില്ലെന്ന എന്നത് മറ്റൊരു കാര്യം.&lt;br /&gt;&lt;span style="font-size:85%;"&gt;ഈ വിമര്‍ശനം തികച്ചും രാഷ്ട്രീയം.&lt;/span&gt;&lt;br /&gt;&lt;span style="font-size:85%;"&gt;വ്യക്തിപരത തൊട്ടു തീണ്ടിയിട്ടേയില്ല&lt;/span&gt;.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-3555450933667316410?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/3555450933667316410/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=3555450933667316410' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/3555450933667316410'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/3555450933667316410'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/04/blog-post_23.html' title='കടമ്മനിട്ടയെ കുറിച്ച് ചീത്തകാര്യം പറയാനുള്ള സമയമായി'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-8331177272582070287</id><published>2008-04-20T18:15:00.000-07:00</published><updated>2008-04-20T18:38:55.454-07:00</updated><title type='text'>സ്വകാര്യ ക്ഷേത്രവും അയിത്തവും</title><content type='html'>&lt;span style="font-size:180%;color:#3333ff;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:180%;color:#3333ff;"&gt;ക്ഷേ&lt;/span&gt;ത്രഭരണം സര്‍ക്കര്‍ തലത്തിലേക്കു വരുന്നതിന്റെ ഭാഗമായി ചില ഉപകാരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യം അംഗീകരിക്കേണ്ടിയിരിക്കുന്നു.1936 ലെ കൊട്ടിഘോഷിക്കപ്പെടുന്ന ക്ഷേതൃപ്രവേശന പ്രഖ്യാപനം സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ മാത്രമായിരുന്നു. മറ്റിടങ്ങളില്‍ താഴ്‌ന്ന ജാതിവിഭാഗങ്ങള്‍ അമ്പലങ്ങളില്‍ കയറുന്നതിനുള്ള വിലക്ക്‌ മാറ്റമില്ലാതെ തുടര്‍ന്നു. പലയിടങ്ങളിലും ഇപ്പോഴും തുടരുന്നു.&lt;br /&gt;കൊടുങ്ങല്ലൂരില്‍ നിന്നുള്ള ചില ഉദാഹരണങ്ങള്‍&lt;br /&gt;&lt;br /&gt;പ്രസിദ്ധമായ പമ്പുമേക്കാടില്‍ നായര്‍ക്കു താഴെ അമ്പലത്തില്‍ കയറുന്നതിന്‌ ഇപ്പോഴും വിലക്കുണ്ട്‌. പല ഈഴവ സ്തീകളും തങ്ങള്‍ നായരാണെന്നു പറഞ്ഞു ഈ ക്ഷേത്രത്തില്‍ പോകുന്നത്‌ ഇതെഴുതുന്നായാള്‍ക്ക്‌ നേരിട്ടറിയാം. കുറ്റം പറയരുതല്ലോ കൂടുതല്‍ ആളുകള്‍ വരുന്ന മലയാളമാസം ഒന്നാം തിയതി ജാതി ഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം നല്‍കാറുണ്ട്‌. കൂടാതെ കൊടുങ്ങല്ലൂര്‍ ഭരണിക്കും പ്രവേശനമനുവദിക്കും. ഏറ്റവും വിചിത്രമായ തമാശ നായര്‍ക്കുതാഴെ പ്രവേശനം നല്‍കാത്തവരാണെങ്കിലും ഭര്‍ണിക്ക്‌ ഒരു ഭണ്ഡാരം പാമ്പുമേക്കാടുനിന്ന് പുലപ്പാടത്ത്‌ എത്തിക്കും. മേക്കാട്‌ പോകാന്‍ കഴിയാത്ത 'ഭക്തര്‍ക്ക്‌' പണം എത്തിക്കുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണ്‌( പുലപ്പാടം ഭരണി നടക്കുന്ന 'കീഴ്ക്കാവാണ്'ദളിതരായ ഭക്തര്‍ ആദ്യം കീഴ്ക്കാവിലെത്തുന്നു.അതിനു ശേഷമാണ് കൊടുങ്ങല്ലൂരമ്പലത്തിലെത്തുന്നത്‌)&lt;br /&gt;&lt;br /&gt;കൊങ്കിണി അമ്പലത്തില്‍ ഇപ്പോഴും ഇതര വിഭാഗങ്ങള്‍ക്ക്‌ അരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല.&lt;br /&gt;&lt;br /&gt;ടി.കെ.എസ്‌.പുരം അമ്പലത്തിലത്തിലും ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുവരെക്കും താഴ്‌ന്ന ജാതിക്കാരെ പ്രവേശിപ്പിക്കാറില്ലായിരുന്നു വത്രേ.സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ ചുമതല ഏറ്റെടുത്തതിന്റെ വിപ്ലവകരമായ ഗുണം ഒരു പക്ഷേ ഇതായിരിക്കും.ഇതൊക്കെ സ്വകാര്യ ക്ഷേത്രങ്ങളായിരുന്നുവെങ്കില്‍ ഇവിടുങ്ങളില്‍ ഇപ്പോഴും അയിത്തം നിലനില്‍ക്കുമായിരുന്നെന്ന് ഞാന്‍ ഭയപ്പെടുന്നു.പാറെമെക്കാവ്‌, തിരുവമ്പാടി ദേവസ്വങ്ങള്‍ സവര്‍ണരെ മാത്രമേ ജോലിക്കു വെക്കാന്‍ അനുവദിന്നുള്ളൂ വെന്ന് വെള്ളാപ്പിള്ളി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.ക്ഷേത്ര ഭരണഘടനയില്‍ അപ്രകാരം എഴുതിച്ചേര്‍ത്തിട്ടുണ്ടത്രേ. നേരിട്ട്‌ എനിക്കതറിയില്ലെങ്കിലും അത്‌ ശരിയാവാനാണു സാധ്യത. ഈ രണ്ടു ദേവസ്വങ്ങളും ഈ പ്രസ്താവന തെറ്റാണെന്നു പറഞ്ഞിട്ടില്ല.ക്ഷേത്ര പൂജാരിയായി ആരേയും നിയമിക്കാന്‍ നിയമമുണ്ടെങ്കിലും നടപ്പിലാവാറില്ല(എസ്‌.എന്‍.ഡി.പി. കൊടുത്ത കേസിലാണ്‌ ഈ വിധി ഉണ്ടായത്‌.)ചില ചെറിയ ക്ഷേത്രങ്ങളില്‍ അനുവദിക്കാറുണ്ടെങ്കിലും മേജര്‍ ക്ഷേത്രങ്ങളിലില്ല എന്നതാണു വാസ്തവം.ശബരി മലയില്‍ ഒരു ഈഴവ, ദളിത്‌ ശാന്തി ഇനിയെന്നാണ് ഉണ്ടാവുക......&lt;br /&gt;&lt;br /&gt;കൂടുതല്‍ ചര്‍ച്ചകള്‍ക്ക് &lt;a href="http://tvpmmeet.blogspot.com/2008/04/blog-post.html"&gt;നന്ദുവിന്റെ&lt;/a&gt; പോസ്റ്റ് കാണുക.&lt;br /&gt;ലിങ്ക്:&lt;br /&gt;&lt;ul&gt;&lt;li&gt;&lt;a href="http://puthunireekshanam.blogspot.com/2008/04/yes-temples-are-public-property.html"&gt;ദേവസ്വവും സര്‍ക്കാരും....1&lt;/a&gt; &lt;/li&gt;&lt;li&gt;&lt;a href="http://puthunireekshanam.blogspot.com/2008/04/2.html"&gt;ദേവസ്വവും സര്‍ക്കാരും....2&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;p&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-8331177272582070287?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/8331177272582070287/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=8331177272582070287' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/8331177272582070287'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/8331177272582070287'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/04/blog-post_20.html' title='സ്വകാര്യ ക്ഷേത്രവും അയിത്തവും'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-6482816884529959924</id><published>2008-04-20T17:53:00.000-07:00</published><updated>2008-04-20T18:36:57.242-07:00</updated><title type='text'>ദേവസ്വം ഭരണവും സര്‍ക്കാരും-2</title><content type='html'>&lt;span style="color:#000000;"&gt;&lt;span style="font-size:85%;"&gt;നന്ദുവിന്റെ &lt;/span&gt;&lt;a href="http://tvpmmeet.blogspot.com/2008/04/blog-post.html"&gt;&lt;span style="font-size:85%;"&gt;തിരുവന്തപുരത്തുകാരൊക്കെ ഉറങ്ങിപ്പോയോ &lt;/span&gt;&lt;/a&gt;&lt;span style="font-size:85%;"&gt;എന്ന പോസ്റ്റ് ഈ വിഷയത്തില്‍ നല്ല ചര്‍ച്ചക്കു കാരണമാവുകയുണ്ടായി. ദയവായി അതുകൂടെ നോക്കുക.&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:85%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:180%;color:#3366ff;"&gt;ശ&lt;/span&gt;ബരിമല ക്ഷേത്രത്തിന്റെ ഭരണം സ്വതന്ത്രാധികാര സമിതിയെ ഏല്‍പ്പിക്കുന്നതിനുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌.തിരുപ്പതി മോഡലിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്‌.പക്ഷേ ഇതിനിടയില്‍ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ ആറന്മുളയില്‍ വെച്ച്‌ നടത്തിയ ഒരു പ്രസ്താവനയാണ്‌ ഈ പോസ്റ്റിന്റെ അടിയന്തിര കാരണം.എടശ്ശേരിമല മഹാദേവ ക്ഷേത്രത്തിലെ പുതിയ സ്റ്റേജ്‌ ഉദ്ഘാടനം ചെയ്യവെ ശ്രീ നാരായണപണിക്കര്‍, ശബരിമല ക്ഷേത്രഭരണം സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കുന്നത്‌ തിരുവിതാകൂര്‍ ദേവസ്വത്തിനു കീഴിലുള്ള വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് പ്രസ്താവിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നടവരവും മറ്റു വരുമാനവും കുറഞ്ഞ ക്ഷേത്രങ്ങളെ നിലനിര്‍ത്തിയിരുന്നത്‌ ശബരിമലയിലെ വരുമാനമാണെന്നും ശ്രീ നരയണപണിക്കര്‍ കൂട്ടിച്ചേര്‍ത്തു.(ഇത്തരമൊരു അഭിപ്രായം എസ്‌.എന്‍.ഡി.പി. നേതാവ്‌ ശ്രീ വെള്ളാപ്പള്ളി നടേശനും പറയുകയുണ്ടായി)&lt;br /&gt;&lt;br /&gt;ശബരിമലയുടെ വരുമാനം(മറ്റുക്ഷേത്രങ്ങളുടേയും) സര്‍ക്കാര്‍ വകമാറ്റി ചെലവ്ചെയ്യുകയാണെന്ന ആരോപണത്തിനുള്ള മറുപടിയാണ്‌ യഥാര്‍ത്ഥത്തില്‍ ശ്രീ നാരയണപണിക്കരുടെ ഈ പ്രസ്താവന.ഹൈന്ദവതാല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരെന്നു സ്വയം വിശേഷിപ്പിക്കുന്ന 'ക്ഷേത്രസംരക്ഷണസമിതി'പോലുള്ള സംഘടനകളുടെ പല നേതാക്കളും പലപ്പോഴായി ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്തുവരികയുണ്ടായിട്ടുണ്ട്‌.ക്ഷേത്രസ്വത്തുക്കളില്‍ നിന്നു കിട്ടുന്ന വരുമാനം നാരായണപണിക്കര്‍ സൂചിപ്പിക്കുന്നതുപോലെ ഹൈന്ദവക്ഷേത്രങ്ങളുടെനടത്തിപ്പിനുപയോഗിക്കുന്നുവെന്നതാണ്‌ സത്യം.&lt;br /&gt;&lt;br /&gt;ഇതുതെളിയിക്കുന്നതിനായി കേരളസര്‍ക്കാര്‍ ഈ വര്‍ഷം(2008-09) അവതരിപ്പിച്ച ബജറ്റിലെ കണക്കുകളിലൂടെ കടന്നുപോകുന്നത്‌ ഉചിതമായിരിക്കും.&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#3366ff;"&gt;ദേവസ്വവുമായി ബന്ധപ്പെട്ട് ബജറ്റിലെ വരവിനങ്ങള്‍ താഴെ കൊടുക്കുന്നു.&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;1. സ്പെഷ്യല്‍ ലാന്റ്‌ കണ്‍സര്‍വേഷന്‍ ഭരണച്ചെലവിനത്തില്‍ കൊച്ചിദേവസ്വം ബോര്‍ഡില്‍ നിന്നും ഈടാക്കവുന്ന തുക: 1242 ആയിരം(ഹെഡ്‌: റവന്യൂ, ഭരണപരമായ മറ്റു സര്‍വീസുകള്‍)&lt;br /&gt;&lt;br /&gt;2. പെന്‍ഷന്‍,അവധിക്കാല ശമ്പളം തുടങ്ങിയവയുടെ ബാധ്യത സര്‍ക്കര്‍ ഏറ്റെടുത്ത വകയില്‍ വരേണ്ട അംശാദായം(കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി,പഞ്ചായത്ത്‌ തുടങ്ങിയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,ദേവസ്വം ബോര്‍ഡ്‌ തുടങ്ങിയവയുടെ)(റവന്യൂ: പെന്‍ഷനും മറ്റു റിട്ടയര്‍മെന്‍ ആനുകൂല്യങ്ങള്‍ക്കുമായുള്ള അംശായാദവും വസൂലാക്കലും )&lt;br /&gt;&lt;br /&gt;3. കൊച്ചി തിരുമല ദേവസ്വത്തിലേക്ക്‌ കര്‍ഷകരില്‍നിന്ന് വരേണ്ട തുക:1000 രൂപ.(റവന്യൂ: മറ്റു സാമൂഹ്യ സേവനങ്ങള്‍)&lt;br /&gt;&lt;br /&gt;4. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌ കൊടുത്ത ലോണില്‍നിന്നുള്ള പലിശ വരവ്‌:30000 രൂപ (റവന്യൂ:പലിശ വരവിനങ്ങള്‍)&lt;br /&gt;&lt;br /&gt;5. കൊച്ചി ദേവസ്വം ബോര്‍ഡിന്‌ കൊടുത്ത ലോണില്‍നിന്നുള്ള പലിശ വരവ്‌:15000 രൂപ (റവന്യൂ:പലിശ വരവിനങ്ങള്‍)&lt;br /&gt;&lt;br /&gt;6. ഭരണപരമായ കാര്യങ്ങള്‍ക്കായി ഗുരുവായൂര്‍ ദേവസ്വം ഫ്ണ്ടില്‍നിന്നു ഈടാകാവുന്ന തുക:10000 രൂപ.(റവന്യൂ:ഭരണപരമായ മറ്റു സര്‍വീസുകള്‍)&lt;br /&gt;&lt;br /&gt;7. ഗുരുവയൂര്‍ ദേവസ്വത്തിനു വേണ്ടിയുള്ള സ്ഥലമെടുപ്പിന്‌ ദേവസ്വത്തില്‍നിന്നും ഈടാക്കാവുന്ന തുക:17 ലക്ഷം(റവന്യൂ: ഭരണപരമായ സര്‍വീസുകള്‍)&lt;br /&gt;&lt;br /&gt;ഇവയിലൊന്നു പോലും ക്ഷേത്രത്തിന്റെ വരുമാനം സര്‍ക്കാര്‍ ഉപയോഗിക്കുന്നതായി സൂചിപ്പിക്കുന്നില്ല എന്നു വ്യകതമാണല്ലോ, മാത്രമല്ല ദേവസ്വങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ചുരുങ്ങിയ പലിശക്ക്‌ പണം കടം കൊടുക്കാറുണ്ടെന്നു സൂചിപ്പിക്കുന്നു. സര്‍ക്കാരിലേക്കു വരുന്ന തുകയാകട്ടെ ദേവസ്വങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച്‌ നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസുമാത്രമാണ്‌. ഇതുതന്നെ ദേവസ്വംത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഒരു സൂചനയാണല്ലോ? നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങള്‍ക്ക്‌ സെക്കുലര്‍ സര്‍ക്കര്‍ നല്‍കുന്ന മറ്റിതര സേവനങ്ങള്‍ക്ക്‌ ഫീസീടാക്കുന്നുമില്ല. &lt;em&gt;(1000 രൂപയേയുള്ളുവെങ്കിലും തിരുമല ദേവസ്വത്തിന്റെ കാര്യത്തില്‍ കര്‍ഷകരില്‍നിന്നും വരേണ്ട തുക എന്തുകൊണ്ട്‌ സര്‍ക്കാര്‍ കണക്കിലെത്തിയെന്നത്‌ ഈ ലേഖകന്‌ മനസ്സിലായില്ല, അറിയാവുന്നവര്‍ എഴുതുമല്ലോ. പക്ഷേ അതു പോലും അമ്പലങ്ങളുടെ നടവരുമാനത്തില്‍ നിന്നല്ല എന്നു വ്യക്തമാണ്‌. ഒരു ഭൂ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട പ്രശ്നമായിരിക്കാം)&lt;/em&gt;&lt;br /&gt;&lt;p&gt;ലിങ്കുകള്‍:&lt;/p&gt;&lt;ol&gt;&lt;li&gt;&lt;a href="http://puthunireekshanam.blogspot.com/2008/04/blog-post_20.html"&gt;ദേവസ്വവും സര്‍ക്കാരും....3&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://puthunireekshanam.blogspot.com/2008/04/yes-temples-are-public-property.html"&gt;ദേവസ്വം സര്‍ക്കാരും.....1&lt;/a&gt;&lt;/li&gt;&lt;/ol&gt;&lt;p&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-6482816884529959924?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/6482816884529959924/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=6482816884529959924' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/6482816884529959924'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/6482816884529959924'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/04/2.html' title='ദേവസ്വം ഭരണവും സര്‍ക്കാരും-2'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-3884406790871304687</id><published>2008-04-17T11:06:00.000-07:00</published><updated>2008-05-21T08:25:10.170-07:00</updated><title type='text'>ബ്ലോഗിനെ കുറിച്ചു ആലോചിക്കുമ്പോള്‍.....</title><content type='html'>&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:180%;color:#ff0000;"&gt;&lt;strong&gt;രൂ&lt;/strong&gt;&lt;/span&gt;പവും ഉള്ളടക്കവും തക്കില്‍ ഒരു വൈരുദ്ധ്യാത്മക ബന്ധം നിലനിക്കുന്നുവെന്ന് മാക്സിസം സിദ്ധാന്തിക്കുന്നു. മധ്യമങ്ങളുടെ സ്വഭാവം അവയുടെ ഉള്ളടക്കത്തെയും ബാധിക്കുന്നു, തിരിച്ചും.അത്‌ ബ്ലോഗ്ഗുകളുടെ കാര്യത്തിലും ശരിതന്നെ.അറിവ്‌ ആദ്യകാലങ്ങളില്‍ വാമൊഴിയിലൂടെയാണ്‌ നിലനിന്നിരുന്നത്‌. അറിവിന്റെ ഘടന വാമൊഴി ഘടനയായിരുന്നു എന്നു പറയുന്നതാണ്‌ കൂടുതല്‍ ശരി.ലോകത്തില്‍ വളര്‍ന്നുവികസിച്ച മിക്കവാറും അറിവുരൂപങ്ങള്‍ ഇങ്ങനെ വാമൊഴി ഘടനയിലൂടെയാണ്‌ രൂപം കൊണ്ടതും കൈമാറ്റം ചെയ്യപ്പെട്ടതും . അറിവിന്റെ നിര്‍മ്മാണവും ഉപഭോഗവും ചേര്‍ന്നിരിക്കുന്നു എന്നു പറയാം. സാങ്കേതിക(എഞ്ചിനീയറിങ്ങ്‌) വിദ്യയാണ്‌ ഏറ്റവും അടുത്തകാലത്തായി വാമൊഴിഘടനയെ ഉപേക്ഷിച്ച അറിവുരൂപം.(വ്യവസായ വിപ്ലവകാലത്ത്‌ എഞ്ചിനീയര്‍മാര്‍ നിരക്ഷരായിരുന്നു.ഇത്തരം അറിവുകള്‍ അവര്‍ കൈമാറ്റം ചെയ്തിരുന്നത്‌ വര്‍ക്ക്‌ ഷോപ്പുകളില്‍ വാമൊഴിയിലൂടെയാണ്‌.എഞ്ചിനീയറിങ്ങിന്‌ വരമൊഴിയുടെ ഘടനയേ ഇല്ലായിരുന്നു.പിന്നീട്‌ സാങ്കേതികവിദ്യ മൊത്തത്തില്‍ നേടിയെടുത്ത വികാസത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഉപരിവര്‍ഗ്ഗങ്ങള്‍ ഈ മേഖലയിലേക്കു കടന്നു വരുന്നതും എഞ്ചിനീയറിങ്ങ് വരമൊഴിയിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുന്നതും)ഇന്ന് അറിവുരൂപങ്ങള്‍ വരമൊഴിരൂപത്തിലാണ്‌ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്‌.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ബ്ലോഗുകളുടെ ഘടനയെ വിശകലനം ചെയ്യാനാണ്‌ ഇത്രയും പറഞ്ഞത്‌.ബ്ലോഗുകള്‍ അച്ചടി മാധ്യമത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുന്നു. മാധ്യമത്തിന്റെ രൂപപരമായ അയവ്‌ ബ്ലോഗ്‌ ഘടനയെ വാമൊഴിയോട്‌ അടുപ്പിക്കുന്നതായി കാണാം. അതുകൊണ്ടാണ്‌ കമന്റുകളില്ലാത്ത പോസ്റ്റ്‌ ഊഷരമാണെന്ന് പോസ്റ്റുന്നവര്‍ കരുതുന്നത്‌. ഹിറ്റുകളെ കണക്കാക്കുന്നതിനോട്‌ എന്തെന്നില്ലാത്ത ആവേശം ബ്ലോഗെഴുത്തുകാര്‍ക്കിടയില്‍ കാണുന്നതിനും ഒരു കാരണം ഇതുതന്നെ. കമന്റു പ്രതീക്ഷിച്ചു പോസ്റ്റരുതെന്ന ഒരു ഉപദേശം ഒരു പ്രമുഖ ബ്ലോഗരുടെ പോസ്റ്റില്‍ കണ്ടു. അച്ചടി മാധ്യമത്തിന്റെ ഘടനയില്‍ നിന്നുകൊണ്ടുള്ള ആലോചന യാണെന്നു തോനുന്നു ഇത്‌ .ബ്ലോഗ്‌ ഒരു ഡയലോഗാണ്‌; ഗ്രൂപ്പ്‌ ഡിസ്ക്കഷനാണ്‌.ബ്ലോഗര്‍ കമന്റുകള്‍ പ്രതീക്ഷിച്ച്‌ എഴുതുന്നു എന്ന ലളിതമായ അര്‍ത്ഥത്തില്‍ ഇതിനെ വിലയിരുത്തരുത്‌.ബ്ലോഗ്ഗിന്റെ സാങ്കേതിക ഘടന തന്നെ ഡിസ്ക്കഷന്റേതാണ്‌.അതില്‍ നിന്നും വേറിട്ട അസ്തിത്വമില്ല ബ്ലോഗിന്‌.ഈ ഡയലോഗിന്റെ സാധ്യതകള്‍ ഓരോ പോസ്റ്റുനും ലഭിക്കുന്ന കമന്റുകളില്‍ കാണാം. കമന്റുകള്‍ പലപ്പോഴും ഫോക്കസ്സില്ലാതെ അലഞ്ഞുതിരിയുന്നതായും വെറുതെ എന്തോ പറയുന്നതായും തോന്നാം. ഒരു ആള്‍ക്കൂട്ടത്തിന്റെ ഓര്‍മ്മയാണ്‌ അത്‌ നമ്മിലുണര്‍ത്തുന്നത്‌.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;അവിടെ നായകനില്ല . പോസ്റ്റുന്നയാള്‍ പോലും അപ്രസക്തമാകുന്നതായി അനുഭവപ്പെടാറില്ലേ?ക്ലാസ്സിലിരുന്ന് കുട്ടികള്‍ പരസ്പരം സംസാരിക്കുന്നത്‌ പോലെ ബ്ലോഗര്‍മാര്‍ പര്‍സ്പരം കമന്റുകളിലൂടെ സംസാരിക്കും.&lt;/div&gt;&lt;div align="justify"&gt;ബഹുസ്വരതയുടെ മാധ്യമമാണ്‌ ബ്ലോഗ്‌.&lt;/div&gt;&lt;div align="justify"&gt;നോവലിന്റെ ഘടനയാണ്‌ ബ്ലോഗിന്റേത്‌.&lt;/div&gt;&lt;div align="justify"&gt;വാമൊഴിയിലെ വിചിത്രനാങ്ങള്‍ ബ്ലോഗര്‍മാരുടെയും അവരുടെ ബ്ലോഗുകളുടെയും പേരുകളില്‍ കാണാം.അങ്ങിനെ ഒരിക്കല്‍ പരസ്പരം അകന്നുപോയ വാമൊഴി/വരമൊഴി അറിവുരൂപങ്ങള്‍ വീണ്ടും അടുക്കുകയാണ്‌.... &lt;/div&gt;&lt;div align="justify"&gt;&lt;span style="color:#3366ff;"&gt;പിന്‍മൊഴി..&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;തന്റെ ബ്ലോഗ് പൂട്ടിപ്പോകാന്‍ തീ‍രുമാനിച്ചതായി പ്രഖ്യാപിച്ച ഒരാളോടുള്ള പ്രതികരണം ശ്രദ്ധേയമായിരുന്നു. ബ്ലോഗു പൂട്ടുമ്പോള്‍ അതോടൊപ്പം നഷ്ടപ്പെടുന്ന കമന്റുകളുടെ വിധിയായിരുന്നു ചിലരെ പ്രകോപിപ്പിച്ചത്. ഈ അടുത്ത് അനോനി ആന്റണിയാണെന്നു തോനുന്നു ,ഇത്തരമൊരു തീരുമാനമെടുത്തിരുന്നു. അതിനോടും ബ്ലോഗര്‍മാര്‍ ഇപ്രകാരം പ്രതികരിച്ചതു കണ്ടു. വായനക്കാരനെ കൂടി കൃതിയോടൊപ്പം ചേര്‍ക്കുന്ന ബ്ലോഗിന്റെ സവിശേഷതയാണെന്നു തോനുന്നു ഇത്.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-3884406790871304687?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/3884406790871304687/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=3884406790871304687' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/3884406790871304687'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/3884406790871304687'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/04/blog-post_17.html' title='ബ്ലോഗിനെ കുറിച്ചു ആലോചിക്കുമ്പോള്‍.....'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-8614600078091863739</id><published>2008-04-11T16:12:00.000-07:00</published><updated>2008-04-11T17:27:42.334-07:00</updated><title type='text'>ഭാസുരേന്ദ്രബാബുവിന്റെ  അന്തര്‍ഗതങ്ങള്‍  -I</title><content type='html'>&lt;span style="font-size:85%;color:#ff0000;"&gt;(&lt;/span&gt;&lt;a href="http://janasakthinews.blogspot.com/2008/04/blog-post_2476.html"&gt;&lt;span style="font-size:85%;"&gt;&lt;span style="color:#ff0000;"&gt;ചെങ്ങറ സമരത്തിന്റെ അന്തര്‍ഗതങ്ങള്‍&lt;/span&gt; &lt;/span&gt;&lt;/a&gt;&lt;span style="font-size:85%;"&gt;എന്ന പേരില്‍ ഭാസുരേന്ദ്രബാബു ദേശാഭിമാനിയില്‍ എഴുതി ജനശക്തി ന്യൂസ് പുനപ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിമര്‍ശനം.വ്യത്യസ്ത ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു&lt;/span&gt;&lt;span style="font-size:85%;"&gt;) &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ലേഖനത്തില്‍ അദ്ദേഹം പറയുന്നു...&lt;br /&gt;“ ..........&lt;span style="color:#ff0000;"&gt;മാ&lt;/span&gt;ത്രവുമല്ല അവര്‍ നടത്തുന്ന പ്രക്ഷോഭരീതി ഒരു ജനാധിപത്യവ്യവസ്ഥക്കും അനുഗുണവുമല്ല. ഭൂമി, കുടിവെള്ളം തുടങ്ങിയ പ്രശ്നങ്ങളില്‍ ഒരു വിഭാഗമാളുകള്‍ക്ക് ആവലാതികളുണ്ടെങ്കില്‍ അവരുടെ സംഘടനകളിലൂടെ ആ പ്രദേശത്തെ ജനപ്രതിനിധികളെ അത് ബോധ്യപ്പെടുത്തുകയും ജനശ്രദ്ധയിലൂടെ അതിന് പരിഹാരം കാണുകയും ചെയ്യുക എന്നതാണ് ജനാധിപത്യരീതി. സമരപ്പന്തലിലെ സത്യഗ്രഹം മുതല്‍ നിയമസഭയിലെ നിയമനിര്‍മാണംവരെ ദൈര്‍ഘ്യമുള്ള ഒരു പ്രക്രിയയാണ് അത്. എവിടെയോ ഉള്ള ഒരു ഭൂമിയിലേക്ക് എവിടൊക്കെയോ ഉള്ള ആളുകള്‍ ചെന്ന് കുടില്‍ കെട്ടിയാല്‍ ആ പ്രദേശത്തെ ജനപ്രതിനിധികള്‍ക്ക് താല്പര്യമുണ്ടാകാവുന്ന ഒരു ജനകീയ പ്രശ്നമായി അത് മാറില്ല. മറിച്ച് അതിക്രമിച്ചുകടക്കലിന്റെ ഒരു ക്രമസമാധാനപ്രശ്നമായി അത് മാറുകയും ചെയ്യും..........”&lt;br /&gt;&lt;br /&gt;കഴിഞ്ഞ കുറച്ചു കാലമായി മാക്സിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകള്‍ ആവര്‍ത്തിച്ചുകൊണ്ട് വിഷ്വല്‍ മീഡിയയിലും പ്രിന്റ് മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന ഭാസുരേന്ദ്രബാബു എന്നാല്‍ പിന്നെ പാര്‍ട്ടിയുടെ നിലപാടുകള്‍ അംഗീകരിക്കുമെന്നു നാം പ്രതീക്ഷിക്കുന്നു.&lt;br /&gt;ബാബുവിന്റെ അഭിപ്രായമല്ല പക്ഷേ പാര്‍ട്ടിക്ക് . പാര്‍ട്ടി പ്രസിദ്ധീകരണമായ&lt;br /&gt;“&lt;/span&gt;&lt;a href="http://www.cpim.org/pd/2007/0708/07082007_mamta.htm"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff6666;"&gt;പീപ്പിള്‍ ഡെമോക്രസി&lt;/span&gt; &lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;”യില്‍ വന്ന ഒരു ലേഖനം  തികച്ചും വ്യത്യസ്തമായ നിലപാടാണ് മുന്നോട്ടുവെക്കുന്നത്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതേ ലേഖനം പിന്നീട് വര്‍ക്കേഴ്സ് ഫോറത്തില്‍ &lt;/span&gt;&lt;a href="http://workersforum.blogspot.com/2007/07/blog-post_21.html"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;അമ്മക്കുതീര്‍ച്ചയായും ഞാന്‍ കുടില്‍ കെട്ടിത്തരാം&lt;/span&gt; &lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;എന്നപേരില്‍ മൊഴിമാറ്റം ചെയ്തു വന്നിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ഭാസുരേന്ദ്രബാബു വിന്റെ നിലപാടുകള്‍ ഇവിടെ നിലം‌ പൊത്തുന്നത് കാണാം.&lt;br /&gt;പീപ്പിള്‍സ് ഡെമോക്രസിയിലെ  ജി. മമതയുടെ ലേഖനത്തില്‍ നിന്ന്....&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;span style="color:#330099;"&gt;“നാം എവിടെപ്പോകാനാണമ്മേ?&lt;br /&gt;പിന്നീടാണ് ആ സഖാക്കള്‍ വന്നതും രാത്രി മുഴുവന്‍ ദീര്‍ഘമായി നമ്മോട് സംസാരിച്ചതും. ഞാന്‍ മയങ്ങുകയായിരുന്നുവെങ്കിലും അമ്മയുടേയും അച്ഛന്റെയും കണ്ണുകള്‍ തിളങ്ങുന്നതും സമ്മതഭാവത്തില്‍ അവരോട് തലയാട്ടുന്നതുമൊക്കെ ഞാന്‍ കണ്ടിരുന്നു.&lt;br /&gt;എനിക്ക് വളരെ സന്തോഷമായി. നമുക്കൊരു പുതിയ വീടുണ്ടാകുന്നത് ഞാന്‍ സ്വപ്നം കണ്ടു.പിറ്റേന്ന് ഞാന്‍ കളിച്ചുകൊണ്ടിരിക്കെ, അതേ ആളുകള്‍ വരുന്നതും സര്‍ക്കാരിന്റെ വക വെറുതെ കിടക്കുന്ന പാഴ്‌ഭൂമി നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് വീടുവെയ്ക്കാനായി നല്‍കണമെന്നുമൊക്കെ പറയുന്നതും കേട്ടു? നമ്മുടെ സ്വപ്നം നടക്കാന്‍ പോകുന്നുവെന്ന് ഞാന്‍ കരുതി. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആ ഭൂമി പാവങ്ങള്‍ക്ക് കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തതിനെപ്പറ്റിയും അച്ഛന്റെ കൂട്ടുകാര്‍ പറഞ്ഞു. സര്‍ക്കാര്‍ വലിയ വലിയ ആളുകള്‍ക്ക് ഭൂമി വെറുതെ കൊടുക്കുന്നതായും, നമുക്കവകാശപ്പെട്ട സ്ഥലങ്ങളിലൊക്കെ അവര്‍ വീടുകള്‍ പണിയുന്നതിനെപ്പറ്റിയുമൊക്കെ അന്നു വന്ന സഖാക്കള്‍ പറഞ്ഞത് അച്ഛന്റെ കൂട്ടുകാര്‍ ഓര്‍മ്മിക്കുന്നുണ്ടായിരുന്നു.&lt;br /&gt;അമ്മേ, സര്‍ക്കാരിന്റെ കൈയ്യില്‍ ധാരാളം ഭൂമി വെറുതെ കിടക്കുമ്പോള്‍ എന്തുകൊണ്ടാണ് നമ്മെപ്പോലുള്ള പാവങ്ങള്‍ക്ക് തരാത്തത്? തന്നിരുന്നുവെങ്കില്‍ നമുക്കും വീട്ടില്‍ താമസിക്കാമായിരുന്നു.&lt;br /&gt;സഖാക്കള്‍ സ്ഥിരമായി നമ്മുടെ ചേരിയില്‍ വരാനാരംഭിക്കുകയും നമ്മുടെ കൂടെച്ചേര്‍ന്ന് നല്ല നല്ല പാട്ടുകള്‍ പാടുകയും പലതിനെപ്പറ്റിയും സംസാരിക്കുകയും ചെയ്തു. എനിക്കൊന്നും മനസ്സിലായില്ലെങ്കിലും, അമ്മയുടെ കണ്ണുകളിലെ തിളക്കം എന്നെ സന്തോഷിപ്പിച്ചു; നല്ലതെന്തോ വരാന്‍ പോകുന്നു എന്ന് വിശ്വസിക്കുകയും ചെയ്തു. പിന്നെ ഒരു ദിവസം എല്ലാവരും കൈകളില്‍ കൊടികളുമേന്തി തിളങ്ങുന്ന മുഖഭാവത്തോടെ എങ്ങൊട്ടോ പുറപ്പെട്ടു. എന്നെയും കൂടെക്കൂട്ടിയിരുന്നു. പോലീസ് മാമന്‍‌മാരും ധാരാളം ഉണ്ടായിരുന്നു. ഇത്രപേരെ ഞാന്‍ അതു വരെ ഒരുമിച്ച് കണ്ടിട്ടില്ലായിരുന്നു.&lt;br /&gt;ഒരു സ്ഥലത്തെത്തിയപ്പോള്‍ സഖാവ് പറഞ്ഞു.&lt;br /&gt;&lt;span style="color:#330099;"&gt;&lt;strong&gt;"ഇത് നമ്മുടെ ഭൂമിയാണ്; നാം ഇവിടെ വീടുകള്‍ പണിയാന്‍ പോകുന്നു."&lt;/strong&gt;&lt;/span&gt;&lt;span style="color:#ff0000;"&gt;&lt;br /&gt;&lt;/span&gt;എല്ലാവര്‍ക്കും സന്തോഷം, അവസാനം ഇതാ നമുക്കും ഒരു വീട്‌.&lt;br /&gt;അമ്മയും അച്ഛനും മറ്റു മാമന്‍‌മാരും മാമിമാരുമൊക്കെ ചുവന്ന നിറത്തിലുള്ള കൊടികള്‍ നാട്ടുവാനും വീട് പണിയാനുള്ള ഒരുക്കം തുടങ്ങുകയും ചെയ്തപ്പോള്‍, പെട്ടെന്ന് പോലീസ് മാമന്‍‌മാര്‍ നമുക്കു നേരെ ഓടിവന്നു.&lt;br /&gt;ഞാന്‍ പേടിച്ച് ഒരു പാറയ്ക്കുപിന്നില്‍ ഒളിച്ചിരുന്നു. പെട്ടെന്ന് പോലീസുകാര്‍ എല്ലാവരേയും തല്ലാന്‍ തുടങ്ങി. ചിലര്‍ വസ്ത്രങ്ങള്‍ ചീന്താന്‍ തുടങ്ങി; മറ്റു ചിലര്‍ സൂചികൊണ്ട് കുത്താനും. നിങ്ങളെല്ലാവരും ഉറക്കെ അലറുകയായിര്‍ന്നു. അമ്മയുടെ സാരിയും അവര്‍ കീറി.&lt;br /&gt;അമ്മേ, എന്തിനാണവര്‍ തല്ലുന്നത്, എന്തിനാണ് സാരി കീറുന്നത്, ബൂട്ട്സിട്ട കാലുകൊണ്ട് വയറ്റില്‍ ചവിട്ടുന്നത്? അവര്‍ക്കും അമ്മമാരും പെങ്ങമ്മാരും ഇല്ലേ?&lt;br /&gt;അമ്മ അപ്പോഴും ഉറക്കെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഞാന്‍ കരയുകയായിരുന്നു. എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അമ്മ പറഞ്ഞു തരാറുള്ള കഥകളിലെ രാക്ഷസരെയാണ് എനിക്കോര്‍മ്മ വന്നത്.&lt;br /&gt;അമ്മേ, നമ്മള്‍ ചീത്ത ആളുകളല്ലല്ലോ? എന്നിട്ടും എന്തിനാണവര്‍ നമ്മെ തല്ലുന്നത്? നമ്മള്‍ വീടുകളില്‍ താമസിക്കുന്നത് തെറ്റാണോ അമ്മേ? ചീത്ത ആളുകളെ അവരെന്തുകൊണ്ടാണ് തല്ലാത്തത്?&lt;br /&gt;അമ്മ വേദനകൊണ്ട് പുളയുകയായിരുന്നു; എങ്കിലും കരയുകയല്ലായിരുന്നു. ഒരുറച്ച നോട്ടം അമ്മയുടെ കണ്ണുകളിലുണ്ടായിരുന്നു.&lt;br /&gt;അമ്മയുടെ കീറിവീണ സാരിയില്‍ നിന്നൊരു കഷണം എടുത്തുകൊണ്ട് ഞാന്‍ അറിയാതെ പറഞ്ഞുപോയി.&lt;br /&gt;“അമ്മേ, ഞാന്‍ എന്റെ കൂട്ടുകാരെയെല്ലാവരേയും കൊണ്ടുവരും. ഞങ്ങളെയെല്ലാം തല്ലാന്‍ അവര്‍ക്കാവുമോ ? എന്തായാലും ഒന്നു തീര്‍ച്ച. അമ്മയ്ക്കുവേണ്ടി ഞാന്‍ ഒരു കുടില്‍ കെട്ടിത്തരും"...........”&lt;/span&gt; &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചെങ്ങറ സമരത്തെക്കുറിച്ച് ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന മാക്സിസ്റ്റ് പാര്‍ട്ടി നേതാക്കളും&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മമതയുടെ ലേഖനം‌ വായിക്കുന്നതു നന്ന്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഭാസുരേന്ദ്രബാബുവിന്റെ ലേഖനത്തിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് ഇനി അടുത്തപോസ്റ്റില്‍..&lt;br /&gt;(അവസാനിക്കുന്നില്ല)&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-8614600078091863739?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/8614600078091863739/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=8614600078091863739' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/8614600078091863739'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/8614600078091863739'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/04/i.html' title='ഭാസുരേന്ദ്രബാബുവിന്റെ  അന്തര്‍ഗതങ്ങള്‍  -I'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-5172214243945937081</id><published>2008-04-04T06:29:00.001-07:00</published><updated>2008-04-04T06:49:59.358-07:00</updated><title type='text'>തെക്കനെ നമ്പിനാല്‍..................</title><content type='html'>&lt;div align="left"&gt;&lt;br /&gt;തെക്കന്മാര്‍ സാമര്‍ത്ഥ്യക്കാരാണെന്നത് ഒരു അംഗീകൃത നിയമം പോലെയാണ്‌ ഇന്ന്‌ കേരളത്തില്‍. എല്ലാവരും അതു ഒരു പോലെ അംഗീകരിക്കുന്നു.&lt;br /&gt;തെക്ക്‌ എന്നതിന്റെ നിര്‍വചനത്തിന്റെ പ്രത്യേകതകൊണ്ടാണ്‌ എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ഒരു നിയമമായി ഇത്‌ അവശേഷിക്കുന്നത്‌. (എല്ലവര്‍ക്കും അംഗീകരിക്കാവുന്ന നിയമം എല്ലാവര്‍ക്കും എതിര്‍ക്കാവുന്നനിയമമാണല്ലോ? )കാലങ്ങളായി വടക്കന്മാര്‍ ഇത്‌ തെക്കന്മാര്‍ക്കെതിരെ ഉപയോഗിക്കുന്നു. പാലക്കാടന്‍ പ്രദേശക്കാരായ പുരുഷന്മാര്‍ തൃശ്ശൂര്‍ ജില്ല്ലക്കാരായ(തീര്‍ച്ചയായുംതൃശ്ശൂരിനു തെക്കുള്ളവരെയും )സ്ത്രീകളെ വിവാഹം കഴിക്കാന്‍ ഇഷ്ടപെടാത്തതിനു കാരണമായി പറയുന്നത്അവര്‍ സാമര്‍ത്ഥ്യക്കാരായിരിക്കുമെന്നാണ്‌. പാലക്കാടു അതിര്‍ത്തികഴിഞ്ഞാല്‍ പിന്നെ തെക്കോട്ടുള്ളവര്‍ സ്റ്റേറ്റുകാരാണ്‌ അവര്‍ക്ക്. തൃശ്ശൂരുകാര്‍ക്ക്‌ കോട്ടയക്കാരാണ്‌ കുഴപ്പക്കാര്‍, കോട്ടയക്കാര്‍പറയുന്നത്‌ കൊല്ലാക്കാരാണ്‌ അപകടകരികളെന്നാണ്‌. കണ്ണൂരുകാര്‍ക്ക്‌ തൃശ്ശുരുമുതല്‍ പ്രശ്നം തുടങ്ങുകയായി.&lt;br /&gt;അവരെ സംബ്ന്ധിച്ചു തെക്കന്മാര്‍ പറ്റിപ്പുകാരാണ്‌. അറബികഥ സിനിമയില്‍ നിഷ്കളങ്കനായ നായകനെ(ശ്രീനിവാസന്‍) ഗള്‍ഫില്‍ പോലും പറ്റിക്കാനെത്തുന്നത്‌ ഒരു തെക്കനാണ്‌. നായകനു കിട്ടിയ തൊഴില്‍ പോലും അയാള്‍ തട്ടിയെടുക്കുന്നുണ്ട്‌.(വടക്കന്‍ വിശുദ്ധിയെ കുറിച്ചുള്ള നിരവധി മിത്തുകള്‍ പ്രചരിപ്പിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ വലിയ പങ്കുവഹിച്ചു.)&lt;br /&gt;അധികാരത്തിന്റെ കേന്ദ്രം എന്ന നിലയില്‍ പല പ്രദേശങ്ങളും അധികാരത്തോടു പ്രതിപത്തി കാണിക്കുന്ന പതിവുണ്ട്. ആ പ്രദേശത്തിന്റെ വര്‍ഗ്ഗഘടന ക്കനുസരിച്ച്‌ ഈ അധികാരത്തോടുള്ള പ്രതികരണങ്ങളും രൂപപ്പെട്ടുവരും.ഈ പ്രതികരണങ്ങളുടെ ചരിത്രം ആ ജനതയുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നുണ്ട്.തീര്‍ച്ചയായും ഓരോ പ്രദേശത്തിന്റെയും പൊതു ചിന്തയും മൂല്യബോധവും ആ നിശ്ചിത സമൂഹത്തിന്റെ ചരിത്രവും അനുഭവവുംആയി ബന്ധപ്പെട്ടിരിക്കുന്നു വെന്നത് ശരിയാണെങ്കിലുംകേരളത്തിലെ തെക്കു\വടക്കു മൂല്യവിഭജനം ഇത്തരം സിദ്ധാന്തങ്ങളിലൊതുക്കാവുന്നതല്ല .&lt;br /&gt;സത്യത്തില്‍ മിലിറ്റന്റ്‌ സമരങ്ങളുടേയും സാമൂഹ്യ പ്രസ്ഥാനങ്ങളുടേയും കേന്ദ്രം തന്നെ തെക്കന്‍ പ്രദേശങ്ങളായിരുന്നു എന്ന് ചെറിയ ഒരു പരിശോധന പോലും വെളിപ്പെടുത്തും. ശ്രീനാരായണ പ്രസ്ഥാനം, അയ്യങ്കാളിയുടെ ജാതിവിരുദ്ധപ്രസ്ഥാനം, ദളിത്‌ പ്രസ്ഥാനങ്ങള്‍ , മിഷനറിമാരുടെ വിദ്യാഭ്യാസപ്രസ്ഥാനങ്ങള്‍ എന്നു തുടങ്ങി ആധുനിക കേരളത്തെ ഇന്നത്തെ രൂപത്തില്‍ നിര്‍മ്മിച്ചെടുത്തിട്ടുള്ള മിക്കവാറും എല്ലാം തെന്നെ തെക്കന്‍ മണ്ണിലൂടെ വളര്‍ന്നു പന്തലിച്ചവയാണ്‌. കേരളത്തിന്റെയും എന്തിന്‌ ഇന്ത്യയുടെ തന്നെ വിപ്ലവ മുന്നേറ്റങ്ങളുടെ ഗതി നിര്‍ണ്ണയിച്ച പുന്നപ്ര വയലാര്‍ സൃഷ്ടിച്ചത്‌ ഈ തെക്കന്‍ മണ്ണാണെന്നത്‌ ശ്രദ്ധേയമാണ്‌.&lt;br /&gt;&lt;br /&gt;പുതിയ കാലത്ത്‌ ദളിത്‌ മുന്നേറ്റങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടേയും അതില്‍നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട്‌ ബഹുദൂരം മുന്നോട്ടു പോയ ഭൂസമരങ്ങളുടേയും സമരഭൂമിയും മറ്റൊന്നായിരുന്നില്ല. ഭൂമി ഒരു ഉല്‍പ്പാദന ഉപകരണമെന്ന നിലയില്‍ പഴഞ്ചന്നാണെന്ന പോസ്റ്റ്മോഡേണ്‍ ചാരുകസാര ബുദ്ധിജീവികളുടെ നിലപാടുകളെ പ്രായോഗികമായി തന്നെ ഭൂസമരങ്ങളെ കൊണ്ട്‌ അട്ടിമറിച്ച്‌ പ്രത്യയശാസ്ത്ര ഇടപെടലിന്‌ അവസരം ഒരുക്കിയതും തെക്കന്‍കേരളത്തിന്റെ ഫലപുഷ്ടിയുള്ള മണ്ണാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#3366ff;"&gt;എന്നിട്ടും എന്തുകൊണ്ടാണ്‌ തെക്കന്‍കേരളം കേരളത്തില്‍ ഇത്രയേറെ അവമതിക്കപ്പെടുന്നത്?&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കേരളത്തില്‍ പഴഞ്ചന്‍ ഭൂബന്ധങ്ങളെയും സാമൂഹ്യ ബന്ധങ്ങളെയും ആദ്യമായി അട്ടിമറിച്ചത്‌ തെക്കന്‍കേരളത്തിലാണ്‌. പല വികാസങ്ങളുടെയും സ്വാധീനത്തില്‍ തെക്കന്‍ നാട്ടില്‍ കൃഷി കേരളത്തിന്റെ പരിമിതിക്കുള്ളില്‍നിന്നുകൊണ്ട്‌ ആധുനികവല്‍ക്കരിക്കപ്പെടുകയും ലോകസമ്പദ് ഘടനയുമായി കണ്ണിചേര്‍ക്കപ്പെട്ട വിളവുകള്‍ ഉല്‍പ്പാദിപ്പിക്കാനാരംഭിക്കുകയും ചെയ്തു. ലോക വിപണിയുമായുള്ള ഈ ബന്ധം ആഭ്യന്തരംഗത്ത്‌ ധനാത്മകമായ പ്രതികരണങ്ങള്‍ക്കു കാരണമായി.ആധുനിക കാലത്തിന്റെ സൃഷ്ടിയായ മുതലാളിത്ത വ്യാപാരവുമായുള്ള ഈ ബന്ധം തെക്കന്‍ ജില്ലകളിലെ ജനങ്ങളുടെ മനോഘടനയില്‍ത്തന്നെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതായിരുന്നു. വടക്കന്‍മാരെ അപേക്ഷിച്ച്‌ ഉല്‍പ്പാദനരംഗത്ത്(കൃഷിയിലും) കൂടുതല്‍ മുന്നോട്ടു പോയിട്ടുള്ളവര്‍ ഇവരാണെന്നുള്ളത് ഒരു പോസറ്റീവ്‌ സൂചനയാണ്‌. ഉല്‍പ്പാദനം ഒരു മനോഘടന കൂടിയാണല്ലോ.ഇത്തരം മാറ്റങ്ങള്‍ സാമൂഹ്യ ബന്ധങ്ങളില്‍ വരുത്തിയ ചലനങ്ങളുടെ അടിയന്തിരമായ ഫലമായിരുന്നു -സ്വാതന്ത്ര്യബോധം. ഇതില്‍ നിന്ന്‌ സ്ത്രീകളേയും ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. ഈ പ്രത്യേകതകളാണ്‌ തെക്കിനെ വടക്കില്‍ നിന്നും വേര്‍തിരിക്കുന്നത്‌.വടക്കന്‍ പ്രദേശങ്ങള്‍ ഫലത്തില്‍ ഇപ്പോഴും അവികസിതമായി(സാമൂഹ്യമായും) തുടരുന്നതുകൊണ്ടാണ്‌ ഇത്തരം ആരോപണങ്ങള്‍ ഉടലെടുക്കുന്നത്‌. തെക്കുള്ള സ്ത്രീകള്‍ സാമര്‍ത്ഥ്യക്കാരികളാകുന്നതും മറ്റൊന്നും കൊണ്ടല്ല. വടക്കന്‍ ഫ്യൂഡല്‍ ഘടനയുടെആഘോഷത്തില്‍ നിന്നാണ്‌ വടക്കിന്റെ വിശുദ്ധി ഉണ്ടാകുന്നത്‌. അത്‌ തകര്‍ക്കപ്പെടേണ്ട വി-ശുദ്ധിയാണ്‌.മറ്റൊരര്‍ത്ഥത്തില്‍ ജാതീയ വിശുദ്ധിയുമാണ്‌.&lt;br /&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;ഓ..... ഒന്നു .....ചുമ്മാ .........പോ........ സാറേ...............&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-5172214243945937081?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/5172214243945937081/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=5172214243945937081' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/5172214243945937081'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/5172214243945937081'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/04/blog-post_04.html' title='തെക്കനെ നമ്പിനാല്‍..................'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-130833161812900725</id><published>2008-04-01T12:31:00.000-07:00</published><updated>2008-12-08T22:03:11.023-08:00</updated><title type='text'>ദേവസ്വം ഭരണം കൈയാളുന്നതിന്‌ സര്‍ക്കാരിനുള്ള ന്യായങ്ങള്‍</title><content type='html'>&lt;span style="color:#ff0000;"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;Yes, Temples are public properties&lt;/strong&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍നേരിട്ടു നടത്തുകയാണെന്നും അങ്ങിനെ ലഭിക്കുന്ന വരുമാനം പൊതു കാര്യങ്ങള്‍ക്കുവേണ്ടി വക മാറ്റി ചെലവഴിക്കുകയാണെന്നുമാണ്‌ ആക്ഷേപം. ഹിന്ദുക്കളുടെ പണം അഹിന്ദുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നുവെന്നാണ്‌ ഈ വാദത്തിന്റെ കാതല്‍.&lt;br /&gt;ഇപ്രകാരം ഹിന്ദു ക്ഷേത്രങ്ങളെ ഒരു സിവില്‍ ഭരണകൂടം നിയന്ത്രിക്കുന്നതിന്റെ ന്യായങ്ങള്‍ എന്തെല്ലാമാണെന്നു പരിശോധിക്കാനുള്ള ശ്രമമാണ്‌ ഇനിയുള്ള ഭാഗങ്ങളില്‍......&lt;br /&gt;കേരളത്തിലെ ക്ഷേത്രങ്ങളെ രണ്ടായി തിരിക്കാം.&lt;br /&gt;&lt;br /&gt;1. സ്വകാര്യ ക്ഷേത്രങ്ങള്‍ 2. പൊതു ക്ഷേത്രങ്ങള്‍&lt;br /&gt;&lt;br /&gt;ആദ്യകാലം മുതലേ സ്വകാര്യ വ്യക്തികളോ കുടുംബങ്ങളോ കൈവശം വെച്ചു വരുന്ന ആരാധനാലയ&lt;a href="http://4.bp.blogspot.com/_ck2vyaUM_IE/R_KS3RZKFdI/AAAAAAAAAIQ/l6R-LFEbAYg/s1600-h/deepasthamba2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5184367599316243922" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" height="128" alt="" src="http://4.bp.blogspot.com/_ck2vyaUM_IE/R_KS3RZKFdI/AAAAAAAAAIQ/l6R-LFEbAYg/s320/deepasthamba2.jpg" width="179" border="0" /&gt;&lt;/a&gt;ങ്ങളാണ്‌ ഈ വകുപ്പില്‍ വരുന്നത്‌. സ്വകാര്യ ഉടമസ്ഥതയിലായിരുന്നുവെങ്കിലും പൊതുവും സാര്‍വത്രികവുമായ ആരാധനാസമ്പ്രദായങ്ങളുടെ അഭാവത്തില്‍ ക്ഷേത്രവരുമാനം മുഖ്യമായുംകരമൊഴിവായി സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയില്‍നിന്നും വിളവിന്റെ രൂപത്തില്‍ ലഭിക്കുന്നതായിരുന്നു. കൂട്ടത്തില്‍ പാട്ട ഭൂമിയുടെ പാട്ടം പിരിക്കുന്നതിനുള്ള അവകാശത്തില്‍ നിന്നും അളവറ്റ വരുമാനം ക്ഷേത്രങ്ങളിലേക്കു വന്നു ചേര്‍ന്നു. ഇത്തരം സ്വകാര്യ ക്ഷേത്രങ്ങള്‍ ഇന്നും സ്വകാര്യ ഉടമസ്ഥതയില്‍ തന്നെ തുടരുകയാണ്‌. അതിനാല്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു എന്ന അരോപണം സ്വകാര്യ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ബാധകമല്ല.&lt;br /&gt;നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളുടെ കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങളാണ്‌ രണ്ടാമത്തെ വകുപ്പായ പൊതു ക്ഷേത്രങ്ങള്‍. പിന്നീട് രാജഭരണത്തിനു പകരം പാര്‍ലമെന്ററി സമ്പ്രദായം നിലവില്‍വന്നപ്പോള്‍ മറ്റു സ്വത്തുക്കളോടൊപ്പം ക്ഷേത്രവും പുതിയ സര്‍ക്കാരിന്റെ അധീനതയിലായി... ഉദാഹരണത്തിന്‌ 1949 ലെ തിരു-കൊച്ചി സംസ്ഥനത്തിന്റെ രൂപീകരണത്തിനു മുന്‍പ്‌ കൊച്ചിയുടേയും തിരുവിതാകൂറിന്റെയും അധീനതയിലുണ്ടായിരുന്ന (പിന്നീട്‌ കേരള സംസ്ഥാനത്തിന്റെ പരിധിയില്‍ ഉള്‍പെട്ട) 1194 ചെറുതും വലുതും ആയ ക്ഷേത്രങ്ങളാണ്‌ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മതസ്ഥാപന ആക്റ്റ് (1950) പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങളിലേക്കു വന്നത്.(തിരുവിതാകൂറിന്റെ കാര്യത്തില്‍ രാജാവും ഇന്ത്യ സര്‍ക്കാരും ഒരുമിച്ചു ചേര്‍ന്നു 1949 ല്‍ ക്ഷേത്രങ്ങളെ സംബന്ധിച്ച ഒരു കരാര്‍ ഒപ്പിടുകയായിരുന്നു.) കേരളത്തിനെ മറ്റുപ്രദേശങ്ങളിലും ഇതേരീതിയില്‍ തന്നെയാണ്‌ ക്ഷേത്രഭരണം സര്‍ക്കാരിന്റെ കൈയിലെത്തിയത്‌. ഈ ക്ഷേത്രങ്ങളുടെ നിയന്ത്രണാധികാരത്തെ കുറിച്ചാണ്‌ ഹിന്ദുക്കള്‍ക്കുവേണ്ടി വാദിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ സംസാരിക്കുന്നത്‌.&lt;br /&gt;&lt;br /&gt;&lt;span style="color:#3333ff;"&gt;വാസ്തവത്തില്‍ ഇപ്രകാരം ജനായത്തസര്‍ക്കാരിന്റെ കൈയിലേക്കെത്തിച്ചേര്‍ന്ന ക്ഷേത്രം വക സ്വത്തുക്കളുടെ നിയന്ത്രണാധികാരം ആര്‍ക്കാണ്‌?ആ സ്വത്തില്‍ ആര്‍ക്കൊക്കെ അവകാശമുണ്ട്?&lt;/span&gt;&lt;br /&gt;&lt;br /&gt;മതവും സിവില്‍ ഭരണകൂടവും പരസ്പരം ലയിച്ചുചേര്‍ന്ന ഒരു സംവിധാനമായിരുന്നു 1947 നു മുന്‍പ്‌ നാട്ടു രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്നത്‌. അതിനാല്‍ രാജ്യത്തിന്‌ മൊത്തം അവകാശപ്പെട്ടിരിക്കുന്ന ആസ്തികളില്‍ നിന്നോ നാനാ ജാതി-മതസ്ഥരായ പ്രജകളില്‍ നിന്ന്‌ പിരിച്ചെടുത്തിരുന്ന വിവിധ നികുതികളില്‍ നിന്നോ ഉള്ള വരുമാനത്തില്‍ നിന്നായിരുന്നു ക്ഷേത്രചെലവുകള്‍ നടത്തിയിരുന്നത്‌. ക്ഷേത്രങ്ങളില്‍ ഒരിക്കല്‍ പോലും കയറാന്‍ അനുവാദം ലഭിക്കാതിരുന്ന എന്തിന്‌ ക്ഷേത്ര പരിസരത്തുപോലും പോകാന്‍ അനുവാദമില്ലായിരുന്ന ഈഴവര്‍ക്കും അവര്‍ക്കു താഴെയുള്ളവരില്‍ നിന്നും പിരിച്ചെടുത്ത അധ്വാനമിച്ചവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്‌. ചുരുക്കത്തില്‍ക്ഷേത്രം ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കുറഞ്ഞതൊന്നുമായിരുന്നില്ല. ദേവസ്വം സ്വത്തുക്കളും വരുമാനം സര്‍ക്കാര്‍ വകമാറ്റിചിലവഴിക്കുന്നുവെന്നാണ്‌ ദീര്‍ഘകാലമായി ആവര്‍ത്തിച്ചുകേള്‍ക്കുന്ന മറ്റൊരു ആരോപണം. എന്നാല്‍ ക്ഷേത്രം സ്വത്തുക്കളില്‍ നിന്നു&lt;a href="http://2.bp.blogspot.com/_ck2vyaUM_IE/R_KTbxZKFeI/AAAAAAAAAIY/My85hKPZ1lU/s1600-h/parthasarthi-temple-kerala.jpg"&gt;&lt;img id="BLOGGER_PHOTO_ID_5184368226381469154" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 168px; CURSOR: hand; HEIGHT: 122px" height="86" alt="" src="http://2.bp.blogspot.com/_ck2vyaUM_IE/R_KTbxZKFeI/AAAAAAAAAIY/My85hKPZ1lU/s320/parthasarthi-temple-kerala.jpg" width="162" border="0" /&gt;&lt;/a&gt;ള്ള വരുമാനം സര്‍ക്കാര്‍ വക മാറ്റി ചെലവഴിക്കുന്നില്ല എന്നുമാത്രമല്ല, അങ്ങിനെ ചെയ്യുന്നതിന്‌ നിയമ വിലക്കുകള്‍ ഉണ്ടുതാനും&lt;br /&gt;ഉദാഹരണത്തിന്‌ . ഒരു ക്ഷേത്രനിയമം പരിശോധിക്കാം&lt;br /&gt;1917 - ല്‍ നിയമം മൂലം കൊച്ചി മഹരാജാവ് തച്ചുതയകൈമള്‍ക്ക്‌ നിയന്ത്രണാധികാരം കൈമാറിയ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കാര്യം എടുക്കുക. 1971 ല്‍ പാസ്സാക്കിയ കൂടല്‍മാണിക്യം ദേവസ്വം നിയമം എവിടെനിന്നെല്ലാമായിരിക്കണം ക്ഷേത്രം സ്വത്ത് കണ്ടെത്തേണ്ടതെന്ന് കൃത്യതയോടെ അനുശാസിക്കുന്നുണ്ട്‌.അതിനു ശേഷം ഈ പണം എങ്ങിനെയെല്ലാം ചെലവഴിക്കാമെന്നും അക്കമിട്ട് നിരത്തിയിട്ടുണ്ട്.ക്ഷേത്രജോലിക്കരുടെ ശമ്പളവും മറ്റു ക്ഷേത്ര ചെലവുകളുംദാനധര്‍മ്മങ്ങളും കേടുപാടുകള്‍ തീര്‍ക്കലും മറ്റുമാണ്‌ അനുവദനീയമായ ചെലവുകള്‍.ക്ഷേത്രത്തില്‍ നിന്നുള്ള വരുമാനം അഹിന്ദുക്കള്‍ക്കുവേണ്ടി ഉപയോഗിക്കുന്നു എന്നു പറയുന്നതും അതുപോലെ തന്നെ ഒരു നുണയാണ്‌.ദേവസ്വം സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം ക്ഷേത്രാവശ്യങ്ങള്‍ക്കു മാത്രമാണ്‌ ഉപയോഗിക്കുന്നത്‌ എന്നതാണ്‌ സത്യം . നിയമത്തില്‍ അതുവ്യക്തമാക്കിയിട്ടുണ്ട്‌. &lt;span style="font-size:85%;"&gt;[കുടല്‍മാണിക്യം ദേവസ്വം നിയമം 1971 ചാപ്റ്റര്‍ 5,ജനറല്‍ 23(2,3)]&lt;br /&gt;&lt;/span&gt;&lt;br /&gt;സര്‍ക്കാര്‍ ക്ഷേത്രഭരണം ഏറ്റെടുക്കുമ്പോള്‍ പല അമ്പലങ്ങളും തകര്‍ച്ചയുടെ വക്കിലായിരുന്നു. എല്ലാ ജാതി വിഭാഗങ്ങള്‍ക്കും പ്രവേശന സ്വാതന്ത്ര്യം സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ അനുവദിച്ചിരുന്നുവെങ്കിലും ക്ഷേത്രാരാധന കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്നില്ല.(സ്വകാര്യ ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന അയിത്തവും ദളിത്‌ വിഭാഗങ്ങളുടെ ഹിന്ദുമതത്തില്‍നിന്നും വ്യതിരിക്തമായ സ്വത്വബോധവും ഇതിന്‌ കാരണമായിരുന്നു.)വരുമാനവും കുറവായിരുന്നു.&lt;br /&gt;തുടര്‍ച്ചയായ വരുമാനമില്ലാതിരുന്ന ഈ ക്ഷേത്രങ്ങള്‍ ബോര്‍ഡിന്റെ പരിധിയില്‍ എത്തിപ്പെട്ടതുകൊണ്ടാണ്‌ ഒരു പരിധി വരെ തകരാതെ നിലനിന്നിരുന്നത്‌. ഹിന്ദു മതത്തെ തകരാതെ നിലനിര്‍ത്തുന്നതില്‍ ,വിചിത്രമെന്നു പറയട്ടേ, ഈ സെക്കുലര്‍ സര്‍ക്കാര്‍ അതിന്റേതായ ഒരു പങ്കുവഹിക്കുകയുണ്ടായി!!!&lt;br /&gt;ഇപ്പോള്‍ പോലും എല്ലാ ക്ഷേത്രങ്ങളും സമ്പന്നമല്ല.ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രമാണ്‌ ഉയര്‍ന്ന വരുമാനമുള്ളത്.&lt;br /&gt;ഇപ്രകാരം മുന്‍കാല നാട്ടു രാജ്യങ്ങളില്‍ നിന്ന്‌ കൈമാറി കിട്ടിയ സര്‍ക്കാരിന്റെ സ്വത്തിലാണ്‌ ഹിന്ദുക്കളെന്നവകാശപ്പെടുന്നവര്‍ അവകാശവാദമുന്നയിക്കുന്നത്‌. ഈ പൊതുമുതലില്‍ ഹിന്ദുക്കള്‍ക്കെന്ന പോലെ മുഴുവന്‍ ജാതി -മത വിഭാഗങ്ങള്‍ക്കും അവകാശമുണ്ടെന്ന കാര്യമാണ്‌ ഇവര്‍ മറന്നുപോകുന്നത്‌.&lt;br /&gt;ഇനി ഈ ക്ഷേത്രങ്ങളില്‍ ഹിന്ദുക്കള്‍ വീണ്ടും അവകാശമുന്നയിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്കും മുസ്ളീങ്ങള്‍ക്കും ദളിതര്‍ക്കും മുന്നില്‍ അവശേഷിക്കുന്ന ചോദ്യം ഇതാണ്‌.&lt;br /&gt;തങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പെടുത്ത ഈ സ്വത്തില്‍ അമ്പലത്തില്‍ കയറാന്‍ അവകാശമില്ലായിരുന്ന ദളിതര്‍ക്കും, അന്യമതക്കാര്‍ക്കും ഉള്ള അവകാശം ഹിന്ദുക്കള്‍ ‍എങ്ങിനെ കോമ്പന്‍സേറ്റുചെയ്യും?അതിന്റെ പലിശ എങ്ങിനെ ‍കൊടുത്തു തീര്‍ക്കും&lt;span style="color:#ff0000;"&gt;?!!!!!!!&lt;/span&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;em&gt;കൂട്ടത്തില്‍ പറയട്ടെ ക്ഷേത്രപ്രവേശന നിയമം (1936) പ്രഖ്യാപിച്ചപ്പോള്‍ അത് സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ മാത്രമാണ് ബാധകമായിരുന്നത്. സ്വകാര്യ ക്ഷേത്രങ്ങള്‍ക്കു ബാധകമാക്കിയിരുന്നില്ല.&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;em&gt;പല സ്വകാര്യ ക്ഷേത്രങ്ങളിലും  ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നു. &lt;/em&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;em&gt;സ്വകാര്യ ക്ഷേത്രമായ മേക്കാടു ക്ഷേത്രത്തില്‍ കുളത്തില്‍ കുളിക്കുന്നതിനും മൂല സ്ഥാനത്തിന് വളരെ അടുത്ത് എത്തുന്നതിനും ഭക്തന്‍ നായര്‍ക്കു മുകളിലുള്ളവരായിരിക്കണം എന്ന് എന്റെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;em&gt;ക്ഷേത്രത്തിനുള്ളില്‍ എത്തുമ്പോഴേ ഇത്തരം ഒരു നിര്‍ദ്ദേശം നമുക്കുലഭിക്കുമത്രേ.&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;span style="color:#ff0000;"&gt;&lt;em&gt;&lt;/em&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-130833161812900725?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/130833161812900725/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=130833161812900725' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/130833161812900725'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/130833161812900725'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/04/yes-temples-are-public-property.html' title='ദേവസ്വം ഭരണം കൈയാളുന്നതിന്‌ സര്‍ക്കാരിനുള്ള ന്യായങ്ങള്‍'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_ck2vyaUM_IE/R_KS3RZKFdI/AAAAAAAAAIQ/l6R-LFEbAYg/s72-c/deepasthamba2.jpg' height='72' width='72'/><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-6395443649787844087</id><published>2008-03-27T04:23:00.000-07:00</published><updated>2011-11-10T03:34:29.940-08:00</updated><title type='text'>farewell to Rishiraj sing</title><content type='html'>ഋഷിരാജ് സിങ്ങിന് യാത്രാമൊഴി&lt;br /&gt;&lt;br /&gt;ഋഷി രാജ് സിങ് കേന്ദ്ര സര്‍വീസിലേക്ക് മാറുന്നതിനുള്ള ആലോചന തുടങ്ങിയതോടെതന്നെ അദ്ദേഹത്തിന്റെ മധ്യവര്‍ഗ്ഗ അനുയായികള്‍ ദുഃഖപ്രകടനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു..വേഷം മാറി കേസന്വേഷിച്ച അദ്ദേഹത്തെക്കുറിച്ചുള്ള മിത്തീകരിക്കപ്പെട്ട നിരവധി ഓര്‍മകള്‍ പത്രമാധ്യമങ്ങള്‍ ഇതിനകം പ്രചരിപ്പിച്ചിട്ടുമുണ്ട്‌. ചെക്കുപോസ്റ്റിലെ അഴിമതി കണ്ടെത്താനായി ലോറി ക്ലീനറായി വാളയാറില്‍ വേഷം മാറിയെത്തിയ ഋഷി രാജ് സിങ് ഒരു പക്ഷേ, പ്രജാക്ഷേമം നേരിട്ടറിയാനായി വേഷം മാറി എത്തുമായിരുന്നു വെന്ന്‌ വിശ്വസിക്കപ്പെടുന്ന രാജാക്കന്മാരെ കുറിച്ച്‌ ജനങ്ങള്‍ക്കുള്ളിലുള്ള മിത്തീകരിക്കപെട്ട ഓര്‍മകളെ പുനരാനയിക്കുന്നുണ്ടായിരിക്കും. മധ്യവര്‍ഗ്ഗങ്ങളുടെ ഭരണ വര്‍ഗ്ഗ ഭാവനയെ ഇത്‌ ആവോളം സ്ഫുരിപ്പിച്ചു.അത്തരമൊരു ബ്ലോഗും ഈ അടുത്ത്‌ ഈ ലേഖകന്‍ കാണുകയുണ്ടായി.ഇത്തരത്തിലുളള മിത്തുകളിലൂടെ ജനങ്ങളുടെ ഭാവനയെ പിടിച്ചെടുക്കുന്ന രീതി ഒരര്‍ത്ഥത്തില്‍ പുതിയ പ്രവണതയാണെന്നു തോന്നുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ രീതികളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഒരാളെ വിലയിരുത്തുമ്പോള്‍ ഈ രീതികള്‍ പുലര്‍ത്തുന്നത് രാഷ്ട്രതന്ത്രത്തിന്റെ പുത്തന്‍ രീതിശാസ്ത്രങ്ങളുടെയും സാംസ്‌ക്കാരിക സൂചകങ്ങളിലൂടെയും പഠി്‌കേണ്ടിയിരിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-6395443649787844087?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/6395443649787844087/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=6395443649787844087' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/6395443649787844087'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/6395443649787844087'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/03/blog-post_27.html' title='farewell to Rishiraj sing'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-1174587375918393340</id><published>2008-03-25T14:02:00.000-07:00</published><updated>2008-12-08T22:03:11.439-08:00</updated><title type='text'>Cricket and national chauvinism</title><content type='html'>&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;span style="font-size:180%;color:#33ccff;"&gt;ക്രിക്കറ്റ് ലേലം &lt;/span&gt;&lt;span style="font-size:180%;color:#33ccff;"&gt;ഇന്ത്യന്‍ സങ്കുചിത ദേശീയവാദത്തെ&lt;/span&gt;&lt;span style="font-size:180%;color:#33ccff;"&gt;തകര്‍ത്തവിധം&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;മുകേഷ് അംബാനി, വിജയ് മല്യ, പ്രീതി സിന്റ ,ഷാരുഖ് ഖാന്‍, തു&lt;a href="http://4.bp.blogspot.com/_ck2vyaUM_IE/R-lyFhZKFaI/AAAAAAAAAH0/8J6sKXXfR4U/s1600-h/worldcuploosers_2.jpg"&gt;&lt;/a&gt;ടങ്ങിയ കോര്‍പ്പറേറ്റ്, ബോളിവുഡ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്നഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള ക്രിക്കറ്റു താര വില്‍പ്പന സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്‌. ചിലത്‌ കളിയുടെ വ്യാപാരവല്‍ക്കര&lt;a href="http://3.bp.blogspot.com/_ck2vyaUM_IE/R-ly_RZKFbI/AAAAAAAAAH8/dHRfVg6pzew/s1600-h/flag_india.gif"&gt;&lt;img id="BLOGGER_PHOTO_ID_5181799277592712626" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 295px; CURSOR: hand; HEIGHT: 231px" height="230" alt="" src="http://3.bp.blogspot.com/_ck2vyaUM_IE/R-ly_RZKFbI/AAAAAAAAAH8/dHRfVg6pzew/s320/flag_india.gif" width="216" border="0" /&gt;&lt;/a&gt;ണത്തെ &lt;a href="http://4.bp.blogspot.com/_ck2vyaUM_IE/R-lwdhZKFWI/AAAAAAAAAHU/eHjd-mGLFCY/s1600-h/_42729047_indiariver_ap416.jpg"&gt;&lt;/a&gt;മുതലാ&lt;a href="http://2.bp.blogspot.com/_ck2vyaUM_IE/R-lwvBZKFXI/AAAAAAAAAHc/ml0-8CaAtWk/s1600-h/_42729047_indiariver_ap416.jpg"&gt;&lt;/a&gt;ളിത്തവികാസനിയമങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കികാണുമ്പോള്‍ മറ്റുചിലത്‌ മനോഹരമായ ഈ കളിയെ ഇത്തരം നീക്കങ്ങള്‍ എങ്ങിനെ തകര്‍ത്തുകളയുമെന്നു പരിശോധിക്കുന്നവയാണ്‌. തീര്‍ച്ചയായും ഇത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ ഒരു പാടു വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നുണ്ട്‌.&lt;/div&gt;&lt;br /&gt;&lt;div align="left"&gt;എന്നാല്‍ ഇന്ത്യയുടെ പ്രത്യേക സാഹചര്യത്തി&lt;a href="http://4.bp.blogspot.com/_ck2vyaUM_IE/R-lrVhZKFUI/AAAAAAAAAHE/5dPydvivoaw/s1600-h/cricket2.jpg"&gt;&lt;/a&gt;ല്‍ ഒരു സാംസ്കാരിക രൂപകമെന്ന നിലയില്‍ പോലും പ്രവര്‍ത്തിക്കുന്ന ക്രിക്കറ്റിന്റെ വിപണിവല്‍ക്കരണം ധനാത്മകവും ദൂരവ്യാപകവുമായ ചില ഫലങ്ങളുണ്ടക്കുന്നുണ്ട്‌. മറ്റൊന്നും കൊണ്ടല്ല, ഇന്ത്യന്‍ ദേശീയതയെ മുസ്ളീം വിരുദ്ധമായി രൂപപ്പെടുത്തുന്നതില്‍ ,തീര്‍ച്ചയായും പാക്കിസ്ഥാന്‍ വിരുദ്ധമായും, സൃഷ്ടിച്ചെടുക്കുന്നതില്‍, ക്രിക്കറ്റിനേക്കള്‍ പങ്കുവഹിക്കുന്ന ഒരു കളിയുമില്ല.ഒരു ചിഹ്നമെന്ന നിലയില്‍ ഹിന്ദു ഭീകരര്‍ ,ഇത്രയേറെ ഉപയോഗപ്പെടുത്തുന്ന മറ്റൊന്നുമുണ്ടാവില്ല.ഓരോ ഇന്ത്യാ പാക്കിസ്ഥാന്‍ മാച്ചും ഇന്ത്യന്‍ സങ്കുചിതവാദത്തിനെ കൂടുതല്‍ ഊതിപെരുപ്പിക്കുന്നു.കോടികള്‍ ചെലവഴിച്ചുകൊണ്ടുള്ള സൈനികനീക്കത്തിലൂടെ മാത്രം നേടിയെടുക്കാവുന്ന വാര്‍ റ്റൈം ഹിസ്റ്റീരിയയാണ്‌ ഇന്ത്യയിലായാലും പാക്കിസ്ഥാനിലായാലും സര്‍ക്കാരുകള്‍ ഇതിലൂടെ നേടിയെടുക്കുന്നത്‌. ഇരു രാജ്യങ്ങളും തങ്ങളുടെ അഭ്യന്തര പ്രതിസന്ധികള്‍ മറികടക്കാന്‍ അതിര്‍ത്തിയിലേക്ക്‌ സൈനീകനീക്കങ്ങള്‍ നടത്താറുണ്ടെന്നുള്ളത്‌ വലിയ രഹസ്യമൊന്നുമല്ല.&lt;br /&gt;അതേ സമയം ഇന്ത്യന്‍ ജനതയുടെ ക്രിക്കറ്റിനോടുള്ള സമീപനങ്ങള്‍ വിചിത്രമത്രേ! ഒരര്‍ത്ഥത്തില്‍ ഫ്യൂഡല്‍ എന്നു വിളിക്കാവുന്നതരം മാനസീകാവസ്ഥയാണിതെന്നു വേണം കരുതാന്‍.എന്നാല്‍ ഉല്‍പാദനശക്തികളുടേയും അതുവഴി ചരിത്രത്തിന്റെയും വികാസത്തെ തടഞ്ഞുനിര്‍ത്താന്‍ ഒരു ശക്തിക്കും സാധ്യമല്ലതന്നെ. അത്തരമൊരു വികാസഘട്ടത്തിലൂടെയാണ്‌ ഇപ്പോള്‍ ക്രിക്കറ്റു കടന്നുപോകുന്നത്‌.ഇന്നലെ വരെ ശത്രുരാജ്യത്തിന്റെ പടനായകരായി കാണപ്പെട്ടിരുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍മാര്‍ആഭ്യന്തര ക്രിക്കറ്റില്‍ മാറ്റുരക്കുമ്പോള്‍ , ഇന്ത്യന്‍ ജനത സ്വന്തം എന്നു കരുതുന്ന ടീമുകള്‍ക്കുവേണ്ടി കളിക്കുമ്പോള്‍ ഇന്ത്യന്‍ ദേശീയതയുടെ കൃത്രിമമായി പൊലിപ്പിച്ചും നിര്‍മ്മിച്ചും എടുത്ത പാക്കിസ്താനെന്ന അപര രൂപകങ്ങള്‍ വായുവിലലിഞ്ഞുചേരും. ആരാഗ്രഹിച്ചാലും ഇല്ലെങ്കിലും.&lt;br /&gt;ഇന്നലെ വരെ പല്ലുഞെരിച്ചവര്‍ക്കുവേണ്ടി ആര്‍പ്പുവിളിക്കേണ്ടി വരുന്നത്‌ രസകരം തന്നേയല്ലേ?ഇന്ത്യയിലെ ഹിന്ദു മുസ്ളീം പ്രശ്നം പരിഹരിക്കുന്നതിന്‌ വേണ്ടി ഇന്ത്യാ പാക്കിസ്ഥാന്‍ കൃക്കറ്റു മത്സരം നത്തുകയാണു വേണ്ടതെന്നു ഡെപ്യൂട്ടി പ്രധാന മന്ത്രിയായിരുന്ന അദ്വാനി ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി!&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;(തുടരും ) &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-1174587375918393340?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/1174587375918393340/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=1174587375918393340' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/1174587375918393340'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/1174587375918393340'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/03/blog-post_25.html' title='Cricket and national chauvinism'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ck2vyaUM_IE/R-ly_RZKFbI/AAAAAAAAAH8/dHRfVg6pzew/s72-c/flag_india.gif' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-3261718281028696706</id><published>2008-03-21T11:12:00.000-07:00</published><updated>2008-03-21T11:39:24.840-07:00</updated><title type='text'>BPL LIST AND KERALA GOVERNMANT</title><content type='html'>&lt;div align="left"&gt;                                       &lt;strong&gt;&lt;span style="color:#ff0000;"&gt;  &lt;span style="font-size:180%;"&gt; ബി.പി.എല്‍. ലിസ്റ്റും സര്‍ക്കാര്‍ തട്ടിപ്പും&lt;/span&gt;.&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;&lt;br /&gt;   പുത്തന്‍ നയസമീപനങ്ങളുടെ ഭാഗമായി ബി.പി.എല്‍. ലിസ്റ്റ് വെട്ടിച്ചുരുക്കാന്‍  കേന്ദ്രം തീരുമാനിച്ചുകഴിഞ്ഞു. കേന്ദ്ര നയത്തിന്റെ ഭാഗമായി കേരളത്തിലും പുതിയ ബി.പി.എല്‍. ലിസ്റ്റ് തയ്യാറായിട്ടുണ്ട്.&lt;br /&gt;  ദാരിദ്രമനുഭവിക്കുന്ന എല്ലാവരെയും ലിസ്റ്റിലുള്‍പ്പെടുത്തുന്നതിനുപകരം   കുടുംബങ്ങളുടെ എണ്ണം ആദ്യമേ തീരുമാനിക്കുകയാണ്‌ പുതിയ രീതി. അതിലൂടെ നിരവധി കുടുംബങ്ങള്‍ ഇപ്പോഴേ ബി.പി.എല്‍. ലിസ്റ്റില്‍ നിന്ന്‌ പുറത്തായിക്കഴിഞ്ഞു.ലിസ്റ്റിലുള്‍പ്പെട്ടവരെയാകട്ടെ ബി.പി.എല്‍.പട്ടിക എ (ശുദ്ധദരിദ്രര്‍ )എന്നും ബി.പി.എല്‍.പട്ടിക ബി.(ദരിദ്രര്‍ ) എന്നും  രണ്ടായി തരം തിരിച്ചിരിക്കുന്നു. സര്‍ക്കാര്‍ അറിയിപ്പുപ്രകാരം ശുദ്ധദരിദ്രര്‍ക്കു മാത്രമേ റേഷനടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. പട്ടിക ബി യിലുള്ളവര്‍ക്ക്‌ പേരില്‍ ബി.പി.എല്‍. എന്നുണ്ടെങ്കിലും പറയത്തക്ക ആനുകൂല്യങ്ങളൊന്നും തന്നെ ലഭിക്കുകയില്ല. ഏറ്റവും പ്രതിഷേധാര്‍ഹമായ കാര്യം ഇത്തരമൊരു വ്യതിയാനം ലിസ്റ്റില്‍ വരുത്തിയ വിവരം സര്‍ക്കാര്‍ തന്ത്രപൂര്‍വ്വം മറച്ചു വെക്കുന്നു എന്നതാണ്‌. ലിസ്റ്റ് പരിശോധനക്കെത്തിയിട്ടുള്ള പഞ്ചായത്താഫീസുകളിലെ  ഉദ്യോഗസ്ഥരാകട്ടെ പട്ടിക  എ, പട്ടിക  ബി തരംതിരിവുകളെകുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നുമില്ല.ചുരുക്കത്തില്‍ തങ്ങള്‍ ബി.പി.എല്‍. ആനുകൂല്യങ്ങളില്‍ നിന്നും പുറത്താവുകയാണെന്ന യാഥാര്‍ത്ഥ്യം ജനങ്ങളറിയുന്നില്ല(പക്ഷേ ബി ലിസ്റ്റില്‍ ഉള്ളതുകൊണ്ട്‌ തങ്ങള്‍ ബി.പി.എല്‍ കാര്‍ഡുടമകളാണെന്ന വ്യാജ ബോധ്യം  ഉണ്ടാക്കുകയും  ചെയ്യുന്നു.)&lt;br /&gt;&lt;span style="color:#3366ff;"&gt;മഹാനായ  അച്ചുതാനന്ദന്റെയും സി.പി.എം ന്റെയും ബി.ജെ.പി.. കോണ്‍ഗ്രസ് കേന്ദ്രഭരണ എംബോക്കികളുടേയും  ഒരു തമാശ.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-3261718281028696706?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/3261718281028696706/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=3261718281028696706' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/3261718281028696706'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/3261718281028696706'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/03/bpl-list-and-kerala-governmant.html' title='BPL LIST AND KERALA GOVERNMANT'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-1140441976491629056</id><published>2008-03-19T11:33:00.000-07:00</published><updated>2008-03-19T11:56:11.204-07:00</updated><title type='text'>CHENGARA LAND STRUGGLE</title><content type='html'>&lt;div align="center"&gt;&lt;span style="font-size:180%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:180%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:180%;color:#3333ff;"&gt;&lt;strong&gt;ചെങ്ങറ ഭൂസമരം&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;em&gt;&lt;span style="color:#cc33cc;"&gt;&lt;strong&gt;chengara land struggle&lt;/strong&gt;&lt;/span&gt;&lt;/em&gt;&lt;/div&gt;&lt;div align="center"&gt;&lt;em&gt;&lt;span style="color:#993399;"&gt;&lt;/span&gt;&lt;/em&gt;&lt;/div&gt;&lt;div align="center"&gt;കേരളത്തില്‍ നടക്കുന്ന ഭൂസമരങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ചാരസംഘടനകളുടേയും സൃഷ്ടിയാണെന്നാണ്‌ പിണറായി വിജയന്‍ പറയുന്നത്‌. ചെങ്ങറ ഭൂസമരത്തെക്കുറിച്ച് സംസാരിക്കവേയാണ്‌ പിണറായി ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. ഒരു വാദത്തിനു വേണ്ടി ഇതു അംഗീകരിച്ചാല്‍ തന്നെ പിണറായിക്കിതു പറയാന്‍ എന്താണ്‌ അവകാശം? അമേരിക്കയടക്കമുള്ള സാമ്രാജ്യത്വരാജ്യങ്ങളുടെയും ആഗോള ധനകാര്യസ്ഥാപനങ്ങളുടേയും പണംപറ്റിക്കൊണ്ട് ഭരണം നടത്തുന്ന സര്‍ക്കാരുകളാണ്‌ കേരളത്തിലും ബംഗാളിലുമെന്നിരിക്കെ ഇവര്‍ക്ക്‌ തത്വത്തില്‍ സാമ്രാജ്യത്വത്തിനെതിരെ പറയാന്‍ അവകാശമില്ല. സാമ്രാജ്യത്വത്തിന്റെ പണം കൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേരള- ബംഗാള്‍ സര്‍ക്കാരുകളെ അതിന്റെ പേരില്‍ പിണറായി വിജയന്‍ വിമര്‍ശിച്ചതായി അറിവില്ല. മറിച്ച് പിണറായിയുടെ നേതാവായ ജ്യോതിബസു പറയുന്നത്‌ സാമ്രാജ്യത്വമൂലധനമില്ലാതെ വികസനം സാധ്യമല്ല എന്നാണ്‌. ചെങ്ങറക്കാരുടെ സാമ്രാജ്യത്വവും പിണറായിയുടെ സാമ്രാജ്യത്വവും രണ്ടും രണ്ടാണോ??????!!!!!!!!&lt;br /&gt;ചെങ്ങറയിലെ സമരത്തെ ഒരു ജനതയുടെ മാന്യതയോടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമായി കാണുകയാണ്‌ വേണ്ടത്‌, അല്ലാതെ അതിനുനേരെ ആരോപണവുമായി വരികയല്ല.കുറച്ചുനാളുകള്‍ക്കുമുന്‍പുവരെ സമരക്കാരെ മാവോയിസ്റ്റുകളെന്നു വിളിക്കുകയായിരുന്നു സര്‍ക്കാര്‍ നയം. സമരക്കാരാകട്ടെ നക്സലൈറ്റുകളാണെങ്കില്‍ തല്ലിയൊതുക്കുന്നതില്‍ തങ്ങള്‍ക്കു വിരോധമില്ലെന്നമട്ടും. ജനാധിപത്യബോധത്തിന്റെ അഭാവം ഇരുകൂട്ടരിലും പ്രകടമായിരുന്നു.&lt;/div&gt;&lt;div align="center"&gt;&lt;br /&gt;അതിനിടയില്‍ സാമൂഹ്യചലനത്തെക്കുറിച്ച് ബോധ്യമോ താല്‍പര്യമോ ഇല്ലാത്ത മറ്റൊരുകൂട്ടര്‍ ഔചിത്യമില്ലാതെ പെരുമാറി ചെങ്ങറ സമരത്തെ മറ്റുവിധത്തില്‍ ചിത്രീകരിക്കുന്നതിനുള്ള അവസരമൊരുക്കി. സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരായ &lt;span style="color:#ff0000;"&gt;കൈരളി ടിവി ഒളിപ്പോരാളികള്‍&lt;/span&gt;&lt;span style="color:#ff0000;"&gt; &lt;/span&gt;അത്‌ ടെലിക്കാസ്റ്റ് ചെയ്ത്‌തങ്ങളുടെ സംസ്കാരം തുറന്നു കാട്ടി.&lt;/div&gt;&lt;div align="center"&gt;&lt;br /&gt;&lt;span style="color:#330099;"&gt;ചെങ്ങറ സമരം മറ്റൊന്നുകൂടി വെളിപ്പെടുത്തി.&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="color:#330099;"&gt;&lt;/span&gt;&lt;br /&gt;ദളിതരുടെ ആവശ്യം ഭൂമിയല്ലെന്നും ഭൂമി ആവശ്യപ്പെടുന്നവര്‍ ദളിതരെ ഭുമിയില്‍ തന്നെ തളച്ചിടുന്നതിനുള്ള ഗൂഢാലോചന നടത്തുന്നവരാണെന്നുമുള്ള പോസ്റ്റ്മോഡേണിസ്റ്റുകളുടെ വാദത്തെയും തകര്‍ത്തുകളഞ്ഞു.&lt;br /&gt;&lt;strong&gt;&lt;span style="color:#ff0000;"&gt;&lt;span style="font-size:130%;"&gt;മുഴുവന്‍ ഭൂസമരങ്ങളോടും ജനങ്ങള്‍ ഐക്യപ്പെടുക&lt;/span&gt;.&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-1140441976491629056?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/1140441976491629056/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=1140441976491629056' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/1140441976491629056'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/1140441976491629056'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/03/chengara-land-struggle.html' title='CHENGARA LAND STRUGGLE'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6964624596990320758.post-8692023257442547714</id><published>2008-03-03T06:40:00.000-08:00</published><updated>2008-03-06T08:53:21.097-08:00</updated><title type='text'>MOOLAMPILLY  EVICTION</title><content type='html'>&lt;div align="center"&gt;&lt;span style="font-size:180%;"&gt;മൂലമ്പിള്ളി &lt;/span&gt;&lt;span style="font-size:85%;"&gt;(moolampilly)&lt;br /&gt;&lt;/span&gt;മൂലമ്പിള്ളിയിലെ കുടുംബങ്ങളെ&lt;/div&gt;&lt;div align="center"&gt;കുടിയിറക്കിയ വാര്‍ത്ത &lt;/div&gt;&lt;div align="center"&gt;മലയാള പത്രങ്ങള്‍ മൂടിവെച്ചതെന്തുകൊണ്ട്.&lt;br /&gt;നുഴഞ്ഞുകയറ്റത്തെകുറിച്ച് ഗീര്‍വാണമടിച്ച മനോരമക്കാരനും ഒന്നും പറയാനില്ലാതായത് എന്തുകൊണ്ട്?&lt;br /&gt;സമരം നടത്തുന്നത് ആരാണെന്നു നോക്കിയാണോ അതിന്റേ ന്യായാന്യായങ്ങള്‍ തീരുമാനിക്കുന്നത്?&lt;br /&gt;സുഹൃത്തേ താങ്കള്‍ എന്തുകരുതുന്നു?&lt;br /&gt;അങ്ങിനെയെങ്കില്‍ അച്ചുതാനന്ദനെക്കുറിച്ച് തങ്കളുടെ ആഭിപ്രായം?&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6964624596990320758-8692023257442547714?l=puthunireekshanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://puthunireekshanam.blogspot.com/feeds/8692023257442547714/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6964624596990320758&amp;postID=8692023257442547714' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/8692023257442547714'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6964624596990320758/posts/default/8692023257442547714'/><link rel='alternate' type='text/html' href='http://puthunireekshanam.blogspot.com/2008/03/moolampilly.html' title='MOOLAMPILLY  EVICTION'/><author><name>ബാബുരാജ് ഭഗവതി</name><uri>http://www.blogger.com/profile/17450868278347326219</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry></feed>
